Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 10:53 pm IST
in Ernakulam

കളമശ്ശേരി: ഇന്ന് മലയാളികള്‍ ഉത്രാടപ്പാച്ചിലിലാണ്. ഓണത്തിന്റെ അവസാനഘട്ടമായെന്ന് അറിയിച്ച് ഉത്രാടം എത്തുമ്പോള്‍ കൈയ്യില്‍ക്കിട്ടുന്നതെല്ലാം വാങ്ങിക്കൂട്ടാന്‍ തത്രപ്പാടിലാണ് ഓരോ മലയാളികളും. പക്ഷെ വിലക്കയറ്റവും വിഷപ്പച്ചക്കറികളും ഷോപ്പിംഗ് മാള്‍ സംസ്‌കാരവും കൂടിച്ചേരുന്നിടത്താണ് ഉത്രാടപ്പാച്ചില്‍ എന്ന് മാത്രം.

എന്നാല്‍ ചെറുകിട വ്യാപാരികള്‍ക്ക് നഷ്ടത്തിന്റെ ഉത്രാടം കൂടിയാണ് ഇത്. ഉത്സവബത്തകളില്ലാതെയാണ് പല സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ഓണം.

പൂക്കളാണ് ഉത്രാടത്തില്‍ ചിലവാകുന്ന ഏറ്റവും പ്രധാന ഇനം. തിരുവോണത്തിന് വലിയ പൂക്കളങ്ങള്‍ക്കായി പൂക്കള്‍ വാങ്ങാന്‍ നീണ്ട നിരകളാണ്. പൊള്ളുന്ന വിലയാണ് പൂക്കള്‍ക്ക്. 400 രൂപ മുതലാണ് മുല്ലപ്പൂക്കള്‍ക്ക് വില. ചെണ്ടുമല്ലി, മന്ദാരം, പിച്ചി, വാടാമല്ലി പൂക്കള്‍ക്ക് 300ന് മുകളില്‍ ആണ് വില. അല്‍പം ഭേദം ജമന്തിക്കാണ.് കിലോ 80ന് താഴെയാണ് വില. തിരുവോണം ആകുന്നതോടെ വില ഇനിയും കൂടാം. ഒരുകെട്ട് തുമ്പപ്പൂവിന് 20 രൂപയാണ് വില. വില്‍പ്പനക്ക് തമിഴ്‌നാട്ടില്‍ നിന്നെത്തിയ തൃക്കാക്കരയപ്പന്മാരും ഉണ്ട്. വലിപ്പം അനുസരിച്ച് മുപ്പത്, നാല്‍പ്പത് രൂപയാണ് വില.

വിഷം തളിച്ച പച്ചക്കറികളാണ് മറ്റൊരു പ്രശ്‌നം. തൂശനില പോലും വിഷമയമായിട്ടുണ്ട്. വിഷപ്പച്ചക്കറികള്‍ക്ക് പകരം ജൈവ പച്ചക്കറികള്‍ ഒരുപാട് എത്തിയെങ്കിലും ഏതാണ് വിഷം ഏതാണ് ജൈവം എന്ന് തിരിച്ചറിയാന്‍ ആകാത്ത സങ്കടത്തിലാണ് മലയാളി. ഫഌാറ്റുകളില്‍ ഓണത്തോടെ കോളടിച്ചത് കാറ്ററിംഗ് സര്‍വ്വീസുകാര്‍ക്കാണ്. ദിനംപ്രതി അവര്‍ക്ക് നിരവധി ഓഡറുകളാണ് കിട്ടുന്നുണ്ട്.

സദ്യയൊരുക്കാന്‍ നേരമില്ലാത്ത ഫഌാറ്റ് വാസികളായ മലയാളികള്‍ക്കും ഐടിക്കാര്‍ക്കും മറുനാടന്‍മാര്‍ക്കും കാറ്ററിംഗ് സര്‍വ്വീസുകാരുടെ സേവനം പ്രയോജനമാകുന്നുണ്ട്. മറ്റൊരു പ്രത്യേകത കുടുംബശ്രീയും മറ്റ് സംഘടനകളും റെസിഡന്‍സ് അസ്സോസിയേഷനുകളും സര്‍ക്കാര്‍ വകുപ്പുകളും സംഘടിപ്പിക്കുന്ന സ്റ്റാളുകള്‍ ആണ്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളില്‍ കച്ചവടം കുറവാണ്. ഉത്രാടത്തിന് കൊച്ചിയില്‍ നില്‍ക്കാന്‍ ഇടയില്ലാത്ത തിരക്കായിരിക്കും. സാധാരണക്കാര്‍ സഞ്ചരിക്കുന്ന ബസ്സുകളിലും കാല് കുത്താന്‍ ഇടമില്ല. വര്‍ദ്ധിച്ചുവരുന്ന തിരക്ക് കാരണം ഉത്രാടപ്പാച്ചില്‍ ട്രാഫിക് ബ്ലോക്കില്‍ ആഘോഷിക്കാനാണ് കൊച്ചിയിലുള്ളവര്‍ക്ക് വിധി. ദൂരെ ജില്ലകളിലേക്കുള്ളവര്‍ക്ക് ഓണം ആഘോഷിക്കാന്‍ പോകാനും ബുദ്ധിമുട്ടുണ്ട്. ട്രെയിനുകള്‍ ഇപ്പോള്‍തന്നെ ബുക്കിങ് പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

ചെറുകിട കച്ചവടക്കാരുടെ ഓണത്തിന് കടിഞ്ഞാണിട്ടത് കൊച്ചി മെട്രോ പണികളാണ്. മെട്രോ നിര്‍മ്മാണം നടക്കുന്ന ഇടങ്ങളില്‍ കടകള്‍ പലതും പൂട്ടി. മെട്രോ തിരക്ക് കാരണം സാധനങ്ങള്‍ വാങ്ങാന്‍ ആളുമില്ലാത്ത അവസ്ഥയുണ്ട്. നഷ്ടക്കണക്കാണ് ഇവര്‍ക്ക് ഓണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.