Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവോത്ഥാന നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 08:06 pm IST
in Samskriti

മലയാളക്കരയില്‍ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് ചിറകുമുളച്ചത് ശ്രീനാരായണ ഗുരുസ്വാമികളുടെ പരിശ്രമത്തിന്റെ ഫലമായാണ്, ആ പ്രയത്‌നത്തിന് ഫലം കാണുകയും ചെയ്തു. അന്ധവിശ്വാസത്തിന്റെ പടിപ്പുരക്കെട്ടുകളില്‍ നിലനിന്നിരുന്ന അനാചാരത്തിന്റെവലുപ്പം ഏറെക്കാലം കേരളത്തില്‍ നിലനിന്നിരുന്നു. അതെല്ലാം തിരുത്തിക്കുറിയ്‌ക്കാനുള്ള പ്രഖ്യാപനത്തിന് അലയടികള്‍ നാടെങ്ങുംവ്യാപകമായി.നാടിന്റെ ഭാവികള്‍ എന്നുവിശേഷിപ്പിക്കാവുന്ന ചിന്താശീലരില്‍ ഒരാളായിരുന്നു സഹോദരന്‍ അയ്യപ്പന്‍.

അന്നത്തെ യുവാക്കള്‍ക്ക് ഗുരുവിന്റെ പാണ്ഡിത്യത്തേയും, ചിന്താശക്തിയേയും പ്രവര്‍ത്തനമൂല്യത്തേയും കാണാതിരിയ്‌ക്കാനായില്ല. വിശ്വവ്യാപകമായ മലയാളത്തനിമയെ കുടചൂടിച്ചിരുന്നവര്‍, സമൂഹത്തിന്റെ താഴേക്കിടയില്‍ നിലനിന്നിരുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നതും ചരിത്രങ്ങള്‍തന്നെയാണ്.

താഴേത്തട്ടിലുള്ളവര്‍ക്കെതിരെ പടവാളുമായി ഇറങ്ങിത്തിരിച്ചവര്‍, ഇരുട്ടില്‍ കഴിഞ്ഞുകൂടി വെളിച്ചത്തു വരാതിരുന്നവരെ പുറംലോകം കാണിച്ചത് യുവസഞ്ചയത്തിന്റെ മിടുക്കായിരുന്നു.അക്ഷരാഭ്യസം കൊടുത്തുയര്‍ത്താന്‍ വലിയവിഭാഗം ഉണ്ടായിരുന്നു. അറിവിന്റെ  അക്ഷരഖനിയില്‍ പ്രവേശിച്ച  അവര്‍ പ്രശസ്തിയുടെ നെറുകയില്‍ വിലസി.

കേരള സാമൂഹിക നവോത്ഥാനചരിത്രത്തില്‍ യുക്തിബോധത്തിന്റെയും, നിഷേധത്തിന്റെയും മാനവികതയുടേയും  അസാധാരണ അദ്ധ്യായമാണ് സഹോദരന്‍അയ്യപ്പന്‍ എഴുതിച്ചേര്‍ത്തത്. ശ്രീനാരായണ ഗുരു സ്വാമികളുടെ മനുഷ്യദര്‍ശനത്തെ ശാസ്ത്രീയതയുടേയും യുക്തിചിന്തയുടേയും അടിസ്ഥാനത്തില്‍ വിപുലീകരിച്ച് നവോത്ഥാന നായകനായിത്തീരുകയായിരുന്നു സഹോദരന്‍.

അയ്യപ്പന്‍ ജനിച്ചത് ഈഴവസമുദായത്തിലാണെങ്കിലും മുനുഷ്യരെയെല്ലാം ഒരേ കണ്ണില്‍ക്കൂടി കാണാന്‍ ശ്രമിച്ച സന്മനസ്സുള്ളയാളായിരുന്നു. അതിനാല്‍ സമൂഹത്തിലെ പുഴുക്കുത്തുകളെയെല്ലാം ശക്തിയുക്തം എതിര്‍ത്ത് പോന്നിരുന്നു. അക്കൂട്ടത്തില്‍ നടത്തിയ മിശ്രഭോജനം പ്രശസ്തമായി. അതില്‍ വിഷമമുള്ളവര്‍ പുലയന്‍ അയ്യപ്പന്‍ എന്ന് വിളിക്കുകവരെയുണ്ടായി. അതിലൊന്നും കൂസാതെ ദളിതര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍  പ്രത്യേകം വ്യഗ്രതകാട്ടിയിരുന്നു.

1890 ആഗസ്റ്റ് 21ന് ചെറായിയില്‍ കുമ്പളത്തുപറമ്പ്‌വീട്ടില്‍ വീട്ടില്‍ കൊച്ചാവുവൈദ്യന്റെയേും, ഉണ്ണൂലിയുടേയും മകനായി പിറന്നു. അയ്യപ്പന്റെ രണ്ടാംവയസ്സില്‍ അച്ഛന്‍മരിച്ചു. ശ്രീനാരായണ ഗുരുസ്വാമികളും, കുമാരനാശാനും ആ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. അതെല്ലാം അയ്യപ്പന്റെ മനസ്സിനെ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തി. നല്ലനല്ല ചിന്തകളും ചര്‍ച്ചകളും കേട്ടാണ് ഓരോനിമിഷവും മുന്നോട്ടുപോയത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. സംസ്‌കൃതം, ഇന്ത്യാചരിത്രം,എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കി. എന്നാല്‍ നിയമത്തില്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. അദ്ധ്യാപകനായും സഹോദരന്‍ അറിയപ്പെട്ടു.

ശ്രീനാരായണഗുരുസ്വാമികളുടെ  അയിത്തത്തിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ ശക്തനായി അയ്യപ്പന്‍ നിലകൊണ്ടു.1917ലാണ് കോളിളക്കം സൃഷ്ടിച്ച മിശ്രഭോജനം. പലയിടങ്ങളിലും ഇത് ആവര്‍ത്തിച്ചു. കേരളകേരളക്കരയില്‍ ഇത് വന്‍ ചര്‍ച്ചകള്‍ക്ക്തുടക്കം കറിച്ചു. സമസ്തകേരള സഹോദര സഘം സ്ഥാപിച്ചു. സഹേദരന്‍ മാസികയും ഇതോടൊപ്പം സ്ഥാപിച്ചു. യുക്തി വാദിമാസികയും ഇതിനിടയില്‍ നടത്തിയിരുന്നു. പിന്നീട് വേലക്കാരന്‍ എന്നപത്രവും തുടങ്ങി.

ഈഴവര്‍ക്കായി സംവരണം ചെയ്തിടത്തല്ലാതെ ജനറല്‍ സീറ്റില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍മത്സരിച്ചപ്പോള്‍ അയ്യപ്പന്‍  തോറ്റു. പിന്നീട് പലതവണ കൊച്ചിനിയമസഭയില്‍ മന്ത്രിപദംവരെ അലങ്കരിച്ചു.

ജാതി മതാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥക്കെതിരെ യുക്തവും ശാസ്ത്രീയവുമായ ലോകവീക്ഷണം പ്രചരിപ്പിക്കുകയായിരുന്നു സഹോദരന്‍ അയ്യപ്പന്റെ ലക്ഷ്യം. സമുദായ പരിഷ്‌കരണപ്രവര്‍ത്തനങ്ങളുടെ ആശയും അടിത്തറയും അതായിരുന്നു. പത്രപ്രവര്‍ത്തനവും സാഹിത്യവും അതിനായി അയ്യപ്പന്‍ ഉപയോഗിച്ചു. യുക്തിവാദാധിഷ്ഠിതമായ നിരവധി പുസ്തകങ്ങളും അയ്യപ്പന്‍ പുറത്തിറക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.