Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ന്യൂനപക്ഷപ്രീണനം വിഘടനവാദത്തിന്റെ തുടക്കം: പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 09:05 am IST
in Kozhikode

കോഴിക്കോട്: രാജ്യത്തിനുള്ളില്‍ എല്ലാ അധികാരാവകാശങ്ങളും തുല്യമായി അനുഭവിക്കുമ്പോള്‍ തങ്ങള്‍ ന്യൂനപക്ഷമാണെന്ന വാദമുയര്‍ത്തുന്നതും അത്തരം അവകാശങ്ങളോട് പ്രീണന മനോഭാവത്തോടെ സമീപിക്കുന്നതുമാണ്. വിഭജന -വിഘടനവാദങ്ങളുടെ അടിസ്ഥാനമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. സമന്വയ കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച ന്യൂനപക്ഷരാഷ്‌ട്രീയം ഒരു പുനര്‍വായന എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം, ക്രിസ്ത്യന്‍ രാഷ്‌ട്രങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെയും ഭയരഹിതരായും ഭാരതത്തില്‍ കഴിയുന്നു. സ്വന്തം മതാനുയായികളെക്കൊണ്ടാണ് ന്യൂനപക്ഷവിഭാഗങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നത്. മതത്തിന്റെ പേരിലുള്ളഅവഗണന രാജ്യത്ത് ഒരിടത്തും അനുഭവപ്പെടുന്നുമില്ല. പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വിദ്യാഭ്യാസപരമായി സമൂഹം സജ്ജമാകുകയാണ് വേണ്ടത്. ഭൂരിപക്ഷസമുദായത്തിനാണ് ലോകത്ത് എല്ലാരാജ്യങ്ങളിലും അവകാശാധികാരങ്ങളുള്ളത്. എന്നാല്‍ ഭൂരിപക്ഷമാണെന്ന ഒറ്റക്കാരണത്താല്‍ മൗലികാവകാശങ്ങള്‍പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഭാരതത്തിലുള്ളത്. സന്താന നിയന്ത്രണ നടപടികള്‍പോലും മതപരമായി വേര്‍തിരിച്ച് ജനസംഖ്യയില്‍ അസന്തുലിതം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. എല്ലാവരെയും ഒരുപോലെ പരിഗണിക്കുമെന്ന് പറയുകയും പ്രീണനം നടപ്പാക്കുകയുമാണ് മതേതരം എന്നവകാശപ്പെടുന്ന രാഷ്‌ട്രീയകക്ഷികള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷം എന്നതിനെക്കുറിച്ച് ശരിയായ വിശദീകരണമാണ് കാലം ആവശ്യപ്പെടുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഹിന്ദുസമൂഹത്തിന് നീതിനിഷേധിക്കപ്പെടുകയാണ്. ജാതിമത വര്‍ഗീയശക്തികളെ വളര്‍ത്തിയെടുക്കുകയാണ് ഇടതു-വലത് മുന്നണികള്‍ ചെയ്തത്. അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമൂഹത്തെ വഴിതെറ്റിക്കുന്ന അപകടകരമായ പ്രവണത രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അഡ്വ. പി.എ. മുഹമ്മദ്‌റിയാസ് പറഞ്ഞു. ഭാരത-പാക്ക് വിഭജനം ഹിമാലയന്‍ മണ്ടത്തരമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗള്‍ഫ് സന്ദര്‍ശനത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചത് ശരിയായില്ലെന്നും ഒ. അബ്ദുള്ളപറഞ്ഞു. ബിജെപി ദേശീയസമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി. രമേശ്, കര്‍ഷകമോര്‍ച്ച ദേശീയസെക്രട്ടറി പി.സി. മോഹനന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ടി.പി.ജയചന്ദ്രന്‍ സ്വാഗതവും ടി.വി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

സമന്വയ കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ സംസാരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.