Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിവറേജസ് കോര്‍പ്പറേഷനില്‍ സ്വീപ്പര്‍മാരോട് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:10 am IST
in Kollam

പത്തനാപുരം: ഒരുവിഭാഗം ജീവനക്കാരെ അവഗണിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. മനുഷ്യാവകാശ കമ്മീഷന്റെയും ലേബര്‍ കമ്മീഷന്റെയും ഉത്തരവുകള്‍ക്ക് പുല്ലുവില കല്‍പിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരുവിഭാഗം തൊഴിലാളികളുടെ മിനിമം വേതനം എന്ന ആവശ്യത്തിന് നേരെ കണ്ണടയ്‌ക്കുന്നു.

പതിമൂന്ന് മണിക്കൂറോളം ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട താല്ക്കാലിക സ്വീപ്പര്‍ തസ്തികയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് നേരെയാണ് കോര്‍പ്പറേഷന്‍ വക പ്രതികാരം. താല്‍ക്കാലിക സ്വീപ്പര്‍ തസ്തികയില്‍ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ തൊഴില്‍ ചെയ്യാന്‍ വിധിക്കപ്പെട്ട മുന്നൂറ്റിഅറുപതോളം പേരെ തൊഴിലാളികളായി അംഗീകരിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ഇവര്‍ക്ക് മിനിമം വേതനം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെയും ലേബര്‍ വകുപ്പിന്റെയും നിര്‍ദേശം ബിവറേജസ് കോര്‍പ്പറേഷന്‍ അട്ടിമറിച്ചു.

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ദിവസം 36 രൂപ വേതനത്തിനാണ് സ്വീപ്പര്‍മാര്‍ ജോലി ചെയ്യുന്നത്. ഒരു മണിക്കൂര്‍ മാത്രമാണ് ഇവരുടെ ആവശ്യമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുമ്പോഴും നാലുമുതല്‍ പത്തുമണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നവരാണ് അധികവും. ഇക്കാര്യം ലേബര്‍ വകുപ്പിനും ബോധ്യപ്പെട്ടതാണ്. സ്വീപ്പര്‍മാര്‍ക്ക് മിനിമംവേതനം നല്‍കണമെന്ന തൊഴില്‍ വകുപ്പിന്റെ നിര്‍ദേശം മനുഷ്യാവകാശ കമ്മീഷനും അംഗീകരിച്ചു. മിനിമം വേതനം നല്‍കാന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം വന്നതോടെ സ്വീപ്പര്‍മാരെ ഒരു മണിക്കൂര്‍ ജോലി ചെയ്യിച്ചാല്‍ മതിയെന്ന് ഷോപ്പ് മാനേജര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കുകയാണ് ചെയ്തത്. മൂവായിരം മുതല്‍ അയ്യായിരം ഉപഭോക്താക്കള്‍ വരെ ദിവസേന കയറിയിറങ്ങുന്ന ഒരോ ഔട്ട്‌ലെറ്റിലും 10 മണിക്കൂര്‍ കൊണ്ടും ജോലി തീര്‍ക്കാനാകില്ല.

ഒരു മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനം നല്‍കാന്‍ ബാധ്യതയില്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വാദം. പഞ്ചായത്ത് മേഖലയില്‍ 36 രൂപയും മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളില്‍ 40 രൂപയുമാണ് ഇവരുടെ ദിവസവേതനം. കേരളത്തിലെ 340ഓളം ഔട്ട് ലെറ്റുകളിലായി അത്രയും തന്നെ ശുചീകരണ തൊഴിലാളികളാണുള്ളത്. തുച്ഛമായ വേതനത്തിന് പതിനാല് വര്‍ഷമായി ജോലി ചെയ്യുന്നവരുമുണ്ട്.

അടച്ചു പൂട്ടിയ ഷോപ്പുകളിലെ ജീവനക്കാരെ പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞെവെങ്കിലും ഇവരെ തഴയുകയായിരുന്നു. കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് മേഖലയിലെ മിനിമം വേതനം നിശ്ചയിച്ച പ്രകാരം തൂപ്പുജോലിക്കാര്‍ക്ക് പ്രതിമാസം 3727 രൂപ അടിസ്ഥാന ശമ്പളവും ക്ഷാമബത്ത ഉള്‍പ്പെടെ 7089 രൂപ ലഭിക്കേണ്ടതാണ്. എന്നാല്‍ 1080 രൂപ മാത്രമാണ് നിലവില്‍ ലഭിക്കുന്നത്. 2010 ഏപ്രില്‍ 19 വരയുള്ള കുടിശിക നല്‍കാനും മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ട്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ 21 വെയര്‍ഹൗസുകളില്‍ ജോലി ചെയ്യുന്ന ലേബലിംഗ് തൊഴിലാളികള്‍ക്കു പോലും ബോണസ് നല്‍കിയിട്ടും ഇവരെ അവഗണിക്കുച്ചു. ഒരു മണിക്കൂര്‍ മാത്രം ജോലി എന്ന മുടന്തന്‍ ന്യായം പറഞ്ഞ് തങ്ങളുടെ മിനിമം വേതന അര്‍ഹത അധികൃതര്‍ തടയുകയാണെന്നാണ് ശുചീകരണ തൊഴിലാളികളുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.