Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കനകം കൊലക്കേസ്; ദുരൂഹത നീങ്ങാത്ത അഞ്ച് വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 09:29 pm IST
inIdukki

ഇടുക്കി : പീരുമേട് കോഴിക്കാനം പുതുവല്‍ ഭാഗത്ത് കനകം (65) നെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കോട്ടയം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. 2010 നവംബര്‍ 1നാണ് വീട്ടില്‍ ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്ന ഏലപ്പാറ സ്വദേശി കനകത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. തൊട്ടടുത്ത് തന്നെ ഇവരുടെ മക്കള്‍ താമസിച്ചിരുന്നു. രാത്രി വൈകിയിട്ടും കനകത്തെ കാണാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പീരുമേട് പൊലീസില്‍ പരാതി നല്‍കി. നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കനകത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല .മൂന്നാം ദിവസം രാവിലെ വീട്ടില്‍ നിന്നും നൂറുമീറ്റര്‍ അകലത്തില്‍ കയ്യാലപൊളിഞ്ഞിരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. അവിടെ നടത്തിയ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്ന് കനകത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായി. പീരുമേട് പോലീസ് അന്വേഷണവും ആരംഭിച്ചു. കേസ് അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടാകാതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന്റെ ചുമലിലായി. നാലുവര്‍ഷമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. വൃദ്ധയായിരുന്ന കനകത്തെ കൊലപ്പെടുത്തിയത് എന്ത് കാരണത്തിനായിരുന്നെന്ന് കണ്ടെത്താന്‍ പോലും െ്രെകംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇവരുടെ പക്കല്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നില്ല. അരുതാത്തതെന്തോ കനകം കണ്ടതാകാം കൊലപാതകത്തിലെത്തിച്ചതെന്നാണ് വിവരം.ഇവരുടെ വീടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ഭിത്തിയില്‍ ചോരപ്പാടുകളും ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്. നവംബര്‍ ഒന്നിന് രാത്രി കനകത്തിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്ന് പേര്‍ നില്‍ക്കുന്നത് കണ്ടതായി ഹോംനേഴ്‌സായ ലതയെന്ന സ്ത്രീ നാട്ടുകാരോട് പറഞ്ഞിരുന്നു. കേസ് െ്രെകംബ്രാഞ്ച് ഏറ്റെടുത്തതോടെ ലതയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. നാട്ടുകാരില്‍ നിന്നും പണം കടം വാങ്ങിയിരുന്ന ലത പണം കൊടുക്കാന്‍ മാര്‍ഗമില്ലാതെ ഇവിടുന്ന് മുങ്ങിയെന്നാണ് ലോക്കല്‍ പൊലീസ് പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും നാളുകള്‍ക്ക് മുന്‍പ് കോഴിക്കാനത്ത് താമസിക്കാനെത്തിയതാണ് ലതയും മകനും. ലതയുടെ മകന്‍ ഇപ്പോഴും കോഴിക്കാനത്ത് വന്നുപോകാറുണ്ട്. അമ്മയെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് ലതയെ കോട്ടയം മെഡിക്കല്‍കോളേജിന് സമീപത്തുവച്ച് കണ്ടിരുന്നു. െ്രെകംബ്രാഞ്ച് സംഘം ഇവരെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഗാന്ധിനഗര്‍ പൊലീസ് ലതയെ കണ്ടെത്താന്‍ മാന്‍മിസിംഗ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. കൊലപാതകികള്‍ ലതയെ നാടുകടത്തിയതാകാമെന്നും സൂചനയുണ്ട്. ക്രൈംബ്രാഞ്ച് സി.ഐ മധു ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസിന് ഒരു പുരോഗതിയും ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

എസി ഉപയോഗം കുറയ്‌ക്കണം, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

Kerala

നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം: ഡിഎംഒ അന്വേഷണം തുടങ്ങി

Entertainment

‘ ഷൂട്ട് തുടങ്ങിയപ്പോൾ കഴിക്കാൻ ഇഷ്ടമില്ലാതിരുന്ന പലതും ഞാൻ കഴിച്ചു ; ആളുകളെ അനുഗ്രഹിച്ചു ; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല ‘

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: കുട്ടികളായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവിനു സ്റ്റേ

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

രാജ്യവിരുദ്ധ പോസ്റ്റ് ; മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധം : രണ്ട് യുഎപിഎ കേസുകൾ ചുമത്തി ; എൻ ഐ എ ഏറ്റെടുത്തേക്കും

ഹനീഫയുടെ എബി മൻസിലിലെത്തി ലിസി ; അവസാന നാളുകളിൽ സഹായം ചെയ്തതും താരം

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.