Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എടിഎം തട്ടിപ്പിന് പിന്നില്‍ യുവതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 02:16 pm IST
in Kollam

കൊട്ടാരക്കര: എടിഎം തട്ടിപ്പില്‍പെട്ട് കശുവണ്ടി തൊഴിലാളിയായ സ്ത്രീയുടെ 39,000 രൂപ നഷ്ടപെട്ട സംഭവത്തില്‍ തട്ടിപ്പ് നടത്തിയ സ്ത്രീയുടെ ചിത്രം പോലീസിന് ലഭിച്ചു. അവസാനം തട്ടിപ്പ് നടത്തിയ കൊട്ടാരക്കര ചന്തമുക്കിലെ എസ്ബിഐയിലെ ക്യാമറയില്‍ നിന്നുമാണ് പോലീസിന് ഇവരുടെ ചിത്രം ലഭിച്ചത്. ഫോട്ടോ ഉപയോഗിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

20 വയസുള്ള യുവതിയാണ് തട്ടിപ്പിന് പിന്നില്‍. മാന്യമായ വസ്ത്രം ധരിച്ച് എടിഎമ്മുകള്‍ക്ക് മുന്നിലെത്തുന്ന ഇവര്‍ കാര്‍ഡ് ഉപയോഗിക്കാനറിയാത്തവരെയാണ് തന്റെ ഇരയാക്കുന്നത്. സഹായിക്കാനായി എത്തുന്ന ഇവര്‍ അവരില്‍ നിന്നും രഹസ്യകോഡ് മനസിലാക്കി പണം പിന്‍വലിച്ചശേഷം കാര്‍ഡ് മാറി നല്‍കി സ്ഥലംവിടുന്നു. ഇത് ഉപയോഗിച്ച് മറ്റൊരു ബാങ്കില്‍ നിന്ന് ഇവരുടെ അക്കൗണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കുന്നു. അതിനുശേഷം ഈ കാര്‍ഡ് മറ്റൊരാള്‍ക്ക് നല്‍കി അവരുടെ കാര്‍ഡ് സ്വന്തമാക്കുന്നു. അന്വേഷണം ആരംഭിച്ച പോലീസ് പറയുന്നത് ഇത് വലിയ ഒരു തട്ടിപ്പാണ്. തട്ടിപ്പിനിരയായ ആളുടെ കാര്‍ഡിലെ അഡ്രസ് തേടി എത്തുമ്പോള്‍ അവരുടെ കയ്യിലുള്ളത് മറ്റൊരാളിന്റെ കാര്‍ഡാണന്ന് തിരിച്ചറിയും. ഇതിനകം നിരവധി പേര്‍ക്ക് ഇത്തരത്തില്‍ തുക നഷ്ടപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം.

ജൂലൈ 31 ന് കോട്ടാത്തല സത്യനിവാസില്‍ സരള (58) തന്റെ ബാങ്ക് അക്കൗണ്ടില്‍ കടന്നിരുന്ന 60,000 രൂപയില്‍ നിന്നും 20,000 രൂപ കൊട്ടാരക്കര ചന്തമുക്കിലെ എസ്ബിഐയില്‍ നിന്നും പിന്‍വലിക്കാന്‍ എത്തി. ബാങ്കില്‍ കയറി പണം പിന്‍വലിച്ച് പുറത്തിറങ്ങിയപ്പോള്‍ 1000 രൂപയുടെ കൂടി ആവശ്യം വന്നതിനാല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കുവാന്‍ ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സമീപത്തെ എടിഎമ്മിലെത്തി കാര്‍ഡ് ഉപയോഗിക്കാന്‍ അറിയാതിരുന്ന സരളയെ പതറിയപ്പോള്‍ സഹായിക്കാന്‍ ഒരു യുവതി അടുത്തെത്തി. സരളയും ഒന്നിച്ച് എടിഎമ്മില്‍ കയറിയ സ്ത്രീ പാസ് വേഡ് വാങ്ങി എടിഎമമില്‍ നിന്നും 1000 രൂപ എടുത്തു നല്‍കി. എടിഎമ്മില്‍ നിന്നും പുറത്തിറങ്ങിയ യുവതി ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു. തന്റെ അക്കൗണ്ടില്‍ നിന്നും 1000 രൂപ വീണ്ടും എടുത്തത് പാസ് ബുക്കില്‍ പതിപ്പിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്നും 39,000 രൂപ കൂടി നഷ്ടപ്പെട്ടതായി സരള അറിയുന്നത്. സമീപത്തെ എസ്ബിടി എടിഎമ്മില്‍ നിന്നാണ് തട്ടിപ്പ് നടത്തിയ സ്ത്രീ രണ്ട് പ്രാവശ്യമായി പണം പിന്‍വലിച്ചതെന്ന് ബാങ്കുകാര്‍ കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സരളയുടെ കയ്യിലുണ്ടായിരുന്ന കാര്‍ഡ് പരിശോധിച്ചപ്പോഴാണ് സരളയുടെ എടിഎം അല്ലെന്ന് മനസിലായത്. ഇതിനെ തുടര്‍ന്ന് കാര്‍ഡ് പരിശോധിച്ചപ്പോഴാണ് സരളയുടെ കാര്‍ഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

സരളക്ക് യുവതി പകരം നല്‍കിയ കാര്‍ഡ് പുത്തൂര്‍ കാരിക്കല്‍ സ്വദേശിനിയുടേതായിരുന്നു. എടിഎം കാര്‍ഡ് ഉപയോഗിക്കുവാനറിയാത്ത ഇവരും ഇതുപോലെ തട്ടിപ്പിനിരയാകുകയായിരുന്നു. ഇവര്‍ക്കു ലഭിച്ചത് ചവറ സ്വദേശിനിയുടെ മകളുടെ കാര്‍ഡായിരുന്നു. ചവറ സ്വദേശിനിയെ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് അവരും തട്ടിപ്പിനിരയാണെന്ന് അറിഞ്ഞത്. പകരം നല്‍കിയത് മുകുന്ദപുരം സ്വദേശിനി നിസയുടെ കാര്‍ഡായിരുന്നു. നിസയ്‌ക്ക് ലഭിച്ചത് കരുനാഗപ്പള്ളി സ്വദേശി അമ്മിണിയുടെ കാര്‍ഡും. അംഗന്‍വാടി അധ്യാപകരനായ തൊടിയൂര്‍ സ്വദേശി ഗിരിജയും കൊട്ടാരക്കര സ്വദേശി ചന്ദ്രമതിയുടെയും കാര്‍ഡുകള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്. ചന്ദ്രമതിക്കു ലഭിച്ചത് അശോകന്‍ എന്നയാളുടെ കാര്‍ഡാണ്. ഇങ്ങനെ തട്ടിപ്പിനിരയായവരുടെ നിര നീളുകയാണ്. പുത്തൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചവറ പ്രദേശങ്ങളില്‍ കറങ്ങിയാണ് യുവതി തട്ടിപ്പു നടത്തുന്നത്. ഒരുപാടാളുകള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നും പോലീസ് കരുതുന്നു.

എടിഎമ്മുകളില്‍ ഏറെ നേരം ചെലവഴിക്കുന്ന യുവതി പണമെടുക്കാനെത്തുന്ന വയോധികരോട് സഹായം അവശ്യമുണ്ടോ എന്നു ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തട്ടിപ്പിനിരയായ കാരയ്‌ക്കല്‍ സ്വദേശിയോട് പഴവറ സ്വദേശിയാണെന്നും കൊട്ടാരക്കര എസ്ജി കോളേജില്‍ പഠിക്കുകയാണെന്നുമാണ് യുവതി പറഞ്ഞത്.

കൊല്ലം റൂറലിലെ ആന്റിതെഫ്റ്റ് സ്‌ക്വാഡാണ് കേസന്വേഷിക്കുന്നത്. യുവതിയുടെ ചിത്രങ്ങള്‍ കണ്ട് ആരെങ്കിലും തിരിച്ചറിയുമെന്നു പ്രതീക്ഷിക്കുന്നതായി എസ്‌ഐ ബെന്നിലാലു പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചിട്ടുള്ള എടിഎം തട്ടിപ്പ് ശൃംഖലയുടെ കണ്ണിയാണെന്ന് പോലീസ് സംശയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.