Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിമുക്തഭടന്മാരോട് എന്തിനീ ക്രൂരത?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2015, 01:29 am IST
in Vicharam

തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററില്‍ വിമുക്ത ഭടന്മാര്‍ക്കുള്ള സൗജന്യചികില്‍സ നിര്‍ത്തലാക്കിയെന്നുള്ള ഒരു വാര്‍ത്ത ഒരു മലയാള ദിനപത്രത്തില്‍ വായിക്കാന്‍ ഇടയായി. ഇസിഎച്ഛ്എസ് എന്നാല്‍ കോണ്‍ട്രിബൂട്ടറി ഹെല്‍ത്ത് സ്‌കീം ആണ്.അതായത് മാസാമാസം ഓരോ വിമുക്തഭടനും മെഡിക്കല്‍ അലവന്‍സായി കിട്ടുന്ന 500 രൂപ ഈ സ്‌കീമിലേക്ക് അടക്കുന്നുണ്ട്. കൂടാതെ പെന്‍ഷന്‍ ആയിവരുമ്പോള്‍ അതായത് റാങ്കിനനുസരിച്ച് ഏറ്റവും കുറഞ്ഞ റാങ്കിലുള്ളവര്‍ 19000 രൂപയും.ഏറ്റവും ഉയര്‍ന്ന റാങ്കില്‍ ഉള്ളവര്‍ തുടക്കത്തില്‍ 45000 രൂപവരെ ഈ സംരഭത്തിലേക്ക് മുതല്‍കൂട്ടുന്നുണ്ട്.

എന്നിട്ടും സൗജന്യം എന്നുപറഞ്ഞു ചികില്‍സ നിഷേധിക്കുന്ന സ്ഥിതിയാണ്. ഇങ്ങനെയുള്ള വാര്‍ത്തകളില്‍കൂടി മനസിലാകുന്നത്.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രകാരം പല ഇന്‍ഷുറന്‍സ് കമ്പനികളും 200/300 രൂപക്ക് 2/3 ലക്ഷം രൂപയ്‌കുള്ള ചികിത്്‌സ സൗകര്യം ഒരുവര്‍ഷത്തേക്ക് അനുവദിക്കുന്നുണ്ട്. വിമുക്ത ഭടന്മാര്‍ മാസാമാസം 500 രൂപവെച്ച് വര്‍ഷം 6000 രൂപയാണ് അടയ്‌ക്കുന്നത്. കൂടാതെ ഉയര്‍ന്ന റാങ്കിലുള്ളവരുടെ മാസാമാസമുള്ള ഓഹരി 500 ലും കൂടുതലാണ്.

ഈ സ്‌കീമില്‍ പോളികഌനിക്കുകളില്‍ വിദഗ്ദ ചികില്‍സാസൗകര്യം ഇല്ലാത്തതിനാല്‍ എംപാനല്‍ഡ് ആശുപത്രികളില്‍ കൂടിയാണ് ചികിത്‌സ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളുമായുള്ള എംഒയു പ്രകാരം വളരെ ചെറിയ സംഖ്യയാണ് ഡോക്ടര്‍മാരുടെയും സ്‌പെഷ്യലിസ്റ്റുകളുടേയും ഫീസുകളും. കൂടാതെ, എക്‌സറെ, എംആര്‍ഐ, സി ടി സ്‌കാന്‍ മുതലായ സര്‍വീസുകള്‍ക്കും സാധാരണ/സ്‌പെഷലിസ്റ്റ് ഓപ്പറേഷനുകള്‍ക്കും മാര്‍ക്കറ്റു റേറ്റിനേക്കാള്‍ വളരെ കുറഞ്ഞ സംഖ്യക്കാണ് എം ഒയു. അതിനാല്‍ പലപ്പോഴും വിമുക്തഭടന്മാര്‍ അവരുടെ കൈയില്‍ നിന്ന് കാശുമുടക്കേണ്ടുന്ന ഗതികേടിലാണ്. പല എംപാനല്‍ഡ് ആശുപത്രികളും സമയാസമയത്ത് ബില്ലുകള്‍ പാസാക്കിക്കിട്ടാത്തതിനാലാണ് ചികിത്‌സാ സൗകര്യം നിഷേധിക്കുന്നത്.

2003ല്‍ പോളിക്ലിനിക്കുകള്‍ തുടങ്ങിയെങ്കിലും ഇതുവരെയായിട്ടും ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരു പോളിക്ലിനിക്കും ഒപിഡി സൗകര്യത്തില്‍ കൂടുതല്‍ ഉണ്ടാക്കിക്കാണുന്നില്ല. പോളിക്ലിനിക്കിന്റെ അര്‍ത്ഥം തന്നെ വിവിധതരം ചികില്‍സാ സൗകര്യം ലഭിക്കുന്ന എന്നര്‍ത്ഥത്തിലാണ്. കേരളത്തില്‍ ഏതെങ്കിലും ഒരു പോളിക്ലിനിക്ക് അടുത്ത ഭാവിയിലെങ്കിലും സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി ആകുമെന്ന് തോന്നുന്നില്ല. ഇവിടെ നേവല്‍ അക്കാഡമിയിലുള്ള ഹോസ്പിറ്റല്‍ ഉള്ളത് ആശ്വാസമായിട്ടാണ് കരുതുന്നത്.അവിടെയുള്ള വിദഗ്ധചികില്‍സ എന്തൊക്കെ എന്നറിയുന്നില്ല. കൂടാതെ ഒരുപോളിക്ലിനിക്കും വിമുക്തഭടന്മാരെ അങ്ങോട്ട് റഫര്‍ ചെയ്യുന്നതായിട്ടറിവില്ല. പത്രവാര്‍ത്തയില്‍ വായിച്ചതുപോലെ പരിമിതമായ ഡോക്ടര്‍മാരുടെ ഫീസുകളും കൂടാതെ ബില്ലുകള്‍ പാസാക്കിക്കിട്ടുവാനുള്ള താമസങ്ങളും എംപാനല്‍ ആശുപത്രികളെ ഈ സംരംഭത്തില്‍ നിന്ന് മാറി ചിന്തിക്കുവാന്‍ നിര്‍ബന്ധിതരാക്കുകയാണ്. അതിനാല്‍ വിമുക്തഭടന് സ്വന്തം വീടിന് അടുത്തുതന്നെ ജീവിത സായാഹ്നത്തില്‍ ചികിത്‌സ നിഷേധിക്കുമോ എന്നുള്ള ആശങ്കയിലാണ്.

പോളിക്ലിനിക്കുകള്‍ രണ്ടുവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഒന്ന് മിലിട്ടറി സ്‌റ്റേഷന് കീഴിലുള്ളതും നോണ്‍ മിലിട്ടറി വിഭാഗത്തിലുള്ളതും. കണ്ണൂരിലേത് മിലിട്ടറി സ്‌റ്റേഷന്ന് കീഴിലുള്ളതാണ്. അത് 2003 മുതല്‍ പ്രാവര്‍ത്തികമായിട്ടുള്ളതുമാണ്. കണ്ണൂര്‍ മിലിട്ടറി ആശുപത്രി എത്രയോ കാലമായി പ്രവര്‍ത്തിക്കുന്നു. ഏക്കര്‍കണക്കിന്ന് ഭൂമിമാത്രമല്ല കെട്ടിടങ്ങളും ഉണ്ടായിട്ടും ഇതുവരെ രണ്ടു വിഭാഗങ്ങളും ഒന്നിച്ച് ചിന്തിച്ചു ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുവാന്‍ ചിന്തിക്കാത്തത് എന്തുകൊണ്ടെന്നാണ് സംശയം.

ബി.പി. രാജു(വിമുക്തഭടന്‍), പിലാത്തറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.