Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആട്ടവിളക്കിനു മുന്നിലെ ക്ലിക്കുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 06:01 pm IST
in Varadyam

കഥകളിയെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നിരവധിയാളുകളുണ്ട്. അതിനോടുള്ള ആരാധനയില്‍ പ്രായമേറിയകാലത്തും കഥകളി പഠിക്കുന്നവരുമുണ്ട്. അതില്‍നിന്നൊക്കെ ഏറെ വ്യത്യസ്തനായ ഒരാളാണ് ഏലൂര്‍ സ്വദേശിയായ പി. മോഹന്‍കുമാര്‍. കഥകളിയെക്കുറിച്ചോ അതിന്റെ വേഷങ്ങളെക്കുറിച്ചോ ചുട്ടികുത്തുന്നതിനെക്കുറിച്ചോ ഒരറിവുമില്ലാത്ത ഒരു സാധാരണക്കാരന്‍. പക്ഷേ മനോഹരദൃശ്യങ്ങള്‍ അതിലേറെഭംഗിയായി ക്യാമറയില്‍ പകര്‍ത്താനുള്ള കഴിവുണ്ട്. ചിലപ്പോള്‍ അതാകാം മോഹന്‍ കുമാറിനെ കഥകളിയിലേക്ക് ആകര്‍ഷിക്കാനുള്ള കാരണവും. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് നടത്തിയ കഥകളിയരങ്ങില്‍നിന്നാണ് ഈ കലയോടുള്ള ഒടുങ്ങാത്ത പ്രേമം തുടങ്ങിയത്. പിന്നീട് കഥകളി സദസ്സുകളിലെ നിത്യ സന്ദര്‍ശകനായി അദ്ദേഹം.

ആട്ടവിളക്കിനു മുമ്പില്‍ അണിനിരക്കുന്ന കഥകളി വേഷങ്ങളുടെ വ്യത്യസ്തയാര്‍ന്ന ഫോട്ടോ പകര്‍ത്തിയാണ് ഇയാള്‍ മറ്റു കഥകളി ആരാധകരില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത്. കേരളത്തിന്റെ കഥകളി സംസ്‌കാരത്തെ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഫോട്ടോ വൈഡ് ക്യാമറ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയും സന്ദര്‍ശകരുമായി ഈ മേഖലയില്‍ തനിക്ക് ലഭിച്ചിട്ടുള്ള എല്ലാ അറിവും പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ കഥകളിയെക്കുറിച്ചുള്ള തന്റെ അറിവ് വളരെ പരിമിതമാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീടുള്ള യാത്രകള്‍ അതിനുവണ്ടിയുള്ളതായിരുന്നു.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കഥകളി വേദികളില്‍ കയറിയിറങ്ങി. കൃത്യമായി ഗുരുവില്ലാതെ, കണ്ടുതന്നെ കഥകളിയെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ കഥകളിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്ന മോഹന്‍കുമാര്‍ ഏറെമാറി കാലങ്ങള്‍ കൊണ്ട്. കഥകളിയിലെ ചുട്ടിയും തേപ്പും പച്ചയും താടിയുമൊക്കെ ഇന്ന് ചിരപരിചിതമായ വാക്കുകളായി. കഥകളിയുടെ ഉള്ളറ തേടിയുള്ള യാത്രകളില്‍ 55 ഓളം കളികള്‍ കാണുവാനും അവയെക്കുറിച്ച് മനസിലാക്കുവാനും അതിന്റെ മനോഹാരിത അതേപടി ക്യാമറയില്‍ പകര്‍ത്താനുമായി.

ആ യാത്രക്കിടയില്‍ ആവുലയിലെ ഒരുക്ഷേത്രത്തില്‍ കോട്ടയ്‌ക്കല്‍ പിഎസ്‌വി നാട്ട്യസംഘം അവതരിപ്പിച്ച സമ്പൂര്‍ണ്ണ രാമായണം കഥകളികാണാനിടവന്നു. അതില്‍നിന്നും ക്യാമറയില്‍ പകര്‍ത്തിയ ആറു ചിത്രങ്ങല്‍ ഉള്‍പ്പെടുത്തി രാമയണം കഥകളിയെന്ന പേരില്‍ സ്വന്തമായി ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചു. വിഎച്ച്പി മുന്‍ അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ് അശോക് സിംഗാളാണ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കഥകളിയെ സാധാരണജനങ്ങളിലേയ്‌ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ നൂറിലധികം വേദികളില്‍ രാമായണം കഥകളിച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ ആരാധകനായിട്ടുണ്ട്.

കഥകളി ചിത്രങ്ങള്‍ കൂടാതെ തെയ്യം, തിറ, മുടിയേറ്റ്, പടയണി തുടങ്ങിയ കലാരൂപങ്ങളുടെയും ചിത്രങ്ങള്‍ മോഹന്‍ കുമാര്‍ പകര്‍ത്തിട്ടുണ്ട്. വനങ്ങളുടെയും വന്യജീവികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ഈ കലാകാരന്റെ മറ്റൊരു വിനോദമാണ്. ഏലൂര്‍ ഫാക്ടിലെ ജീവനക്കാരന്‍കൂടിയാണ് ഇദ്ദേഹം. കഥകളി മനസിലാവണമെങ്കില്‍ മുദ്രകളെ എല്ലാം അത്ര വശമായിട്ടില്ലെങ്കിലും കഥാപരിചയമുണ്ടായാല്‍ മതിയെന്നു മോഹന്‍കുമാര്‍. സാങ്കേതിക ജഡിലമെന്നു കരുതി പലരും കഥകളിയോട് അകന്നു നില്‍ക്കുന്നതാണ് പ്രശ്‌നമെന്നും വിശദീകരിക്കുന്നു…

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

India

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.