Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബാങ്ക് ഡിസ്‌കൗണ്ടിംഗ് സമ്പ്രദായം കരാറുകാരെ കടക്കെണിയിലാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 07:05 pm IST
in Business

തിരുവനന്തപുരം: ഒന്നരവര്‍ഷം മുന്‍പ് ചെയ്തുതീര്‍ത്ത പണികള്‍ക്ക് നല്‍കുവാനുള്ള പണം ബാങ്ക് ഡിസ്‌കൗണ്ടിംഗ് സമ്പ്രദായപ്രകാരം നല്‍കാമെന്ന സര്‍ക്കാര്‍ നിലപാട് കരാറുകാരെ കടക്കെണിയിലാക്കും. 2014 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലുമാസത്തെ കുടിശികയാണ് 10.5 ശതമാനം പലിശനിരക്കില്‍ ഡിസ്‌കൗണ്ടിംഗ് സമ്പ്രദായത്തിലൂടെ ബാങ്കുവഴി നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം.

കഴിഞ്ഞ 18 മാസമായി സര്‍ക്കാര്‍ കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 3000 കോടിരൂപയാണ്. നാലുമാസത്തെ ബില്ല് ധനവകുപ്പിനു കൈമാറി അനുമതി നേടണം. ബാങ്കിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി കരാറുകാരന്‍ തുക കൈപ്പറ്റുമ്പോള്‍തന്നെ നാലുമാസത്തെ പലിശകൂടി മുന്‍കൂര്‍ പിടിച്ചെടുക്കുന്ന വിചിത്ര രീതിയാണ് ഡിസ്‌കൗണ്ടിംഗ് സമ്പ്രദായം.

ഇറിഗേഷന്‍, ബില്‍ഡിംഗ്‌സ്, റോഡ് എന്നിങ്ങനെ മൂന്നു മേഖലയിലാണ് ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.  ബാങ്ക് ഡിസ്‌കൗണ്ടിംഗ് സമ്പ്രദായപ്രകാരം ഇറിഗേഷന്‍ വിഭാഗത്തിലും ബില്‍ഡിംഗ് വിഭാഗത്തിലുമായി കുടിശിക ഇനത്തില്‍ 500 കോടിയോളം രൂപ  2015 മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കാമെന്നതാണ് സര്‍ക്കാര്‍ നയം.

ശേഷിക്കുന്ന 2500 കോടിരൂപ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് നല്‍കുവാനുള്ളതാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം 2500 കോടിയുടെ ബില്ല് പരിഗണിക്കാമെന്ന വാഗ്ദാനം നല്‍കി തടിതപ്പാമെന്ന കണക്കുകൂട്ടലിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കേരളത്തിലാകെ 12000ത്തോളം കരാറുകാരും രണ്ടുലക്ഷത്തിലധികം തൊഴിലാളികളും സര്‍ക്കാരിന്റെ ക്രൂരതമൂലം പട്ടിണിയിലേക്കാണ് വഴുതി വീഴുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മൂന്ന് കരാറുകാരാണ് കേരളത്തില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്തത്. ഇരുന്നൂറോളം കരാറുകാര്‍ കിടപ്പാടമുള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലായി. സര്‍ക്കാര്‍ ടെണ്ടര്‍പ്രകാരം നിര്‍മ്മാണജോലികള്‍ ഏറ്റെടുത്ത് പണം ലഭിക്കാതെ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് കരാറുകാരാണ് സംസ്ഥാനത്തുള്ളത്.

സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഏറ്റെടുക്കുമ്പോള്‍ ഉദേ്യാഗസ്ഥ- രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് പടി നല്‍കി കഴിഞ്ഞ് തുച്ഛമായ ലാഭമാണ് കരാറുകാര്‍ക്ക് ലഭിക്കുന്നത്. ബാങ്ക് വായ്‌പയും കൈവായ്‌പയും വാങ്ങി പണി പൂര്‍ത്തിയാക്കി കഴിഞ്ഞ് ബില്ലുമാറി കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കുന്നതോടെ തങ്ങളുടെ ലാഭവും മുതലിന്റെ വലിയൊരു ഭാഗവും പലിശ ഇനത്തില്‍ നല്‍കേണ്ടിവരുമെന്ന് ഇവര്‍ പറയുന്നു. കൂടാതെ വെല്‍ഫയര്‍ ഫണ്ട്, വില്‍പന നികുതി, ആദായ നികുതി എന്നിങ്ങനെ പിഴിയാവുന്നതിന്റെ അങ്ങേയറ്റം പിഴിഞ്ഞെടുത്തുകഴിയുമ്പോള്‍ ഗവണ്‍മെന്റ് കരാറുകാരന്റെ നടുവൊടിയും.

ഇതുകൂടാതെ പാര്‍ട്ടി ഫണ്ട്, പ്രാദേശിക നേതാക്കള്‍ക്കുള്ള കൈമണി ഇവയൊക്കെ കരാറുകാരെനെ പിച്ചച്ചട്ടിയെടുപ്പിക്കുകയാണ്. കരാറുകാരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന ബാങ്ക് ഡിസ്‌കൗണ്ടിംഗ് സമ്പ്രദായം കൂടി നിലവില്‍ വന്നതോടെ പലരും കരാര്‍പണി ഉപേക്ഷിച്ച് കൂലിപ്പണി തേടുകയാണത്രെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.