Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പണിക്കരുടെ മൃതദേഹം അന്ത്യാഭിലാഷമായി ആശുപത്രിക്ക് വിട്ടു നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2015, 05:15 pm IST
in Alappuzha

ചേര്‍ത്തല: അന്ത്യാഭിലാഷം നിറവേറ്റി അനാഥര്‍ക്കു തുണയായിരുന്ന ആ മാര്‍ഗദീപം അണഞ്ഞു. റൂര്‍ക്കല ശ്രമിക് സംഘിന്റെ സ്ഥാപകന്‍ എം.ഡി.എന്‍. പണിക്കരു (74)ടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ബന്ധുക്കള്‍ അമൃത ഇന്‍സിസ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുത്തു.

ചേര്‍ത്തല മണവേലി മേക്രക്കാട്ട് ദാമോദരപ്പണിക്കര്‍ 1960 കളിലാണ് ഒഡീഷയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റി ല്‍ സാധാരണ ജീവനക്കാരനായി പ്രവേശിച്ചത്. രണ്ട് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ നേതൃപാടവത്തിലൂടെ തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായി. സ്‌റ്റെനോ ടൈപ്പിസ്റ്റായി ജോലിയില്‍ കയറിയ പണിക്കര്‍ വളരെ പെട്ടെന്നു തന്നെ കമ്പനി ജനറല്‍ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായി. 1980 കളില്‍ കമ്പനി തൊഴിലാളി കളെ അടിമകളെ പോലെ പീഡിപ്പിക്കുകയും, മുന്നറിയിപ്പു പോലും ഇല്ലാതെ തൊഴിലില്‍ നിന്ന് പിരിച്ചുവിടുന്നതും കണ്ട് മനസു വേദനിച്ച അദ്ദേഹം മാനേജ്‌മെന്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

നിരന്തരമായ പരിശ്രമത്തിലൂടെ അന്നുണ്ടായിരുന്ന 4500 ഓളം തൊഴിലാളികളെ സ്ഥിരം ജീവനക്കാരാക്കുന്നതിന് നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ വിജയം പണിക്കര്‍ സ്വന്തമാക്കി. ഭാരതത്തിലെ ഒരു വ്യവസായശാലയും കാണാത്ത സമരവീര്യം ഒഡീഷയിലെ മികച്ച തൊഴിലാളി നേതാവാക്കി അദ്ദേഹത്തെ ഉയര്‍ത്തി. അവിടെ നിന്നാണ് റൂര്‍ക്കല ശ്രമിക് സംഘ് എന്ന തൊഴിലാളി സംഘടന ഉദയം കൊണ്ടത്. മരണം വരെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക് വേണ്ടി കഠിന പ്രയത്‌നം ചെയ്തു.

മൂന്നുമക്കളും മരിച്ചതോടെ അദ്ദേഹവും ഭാര്യ സുലോചനയും ജീവിച്ചത് അനാഥര്‍ക്കും അശരണര്‍ക്കും വേണ്ടിയായിരുന്നു. മക്കളുടെ ഓര്‍മ്മയ്‌ക്കായി ഒഡീഷയില്‍ അനാഥാലയം ആരംഭിച്ചു. മരണശേഷവും തന്റെ ശരീരം സമൂഹത്തിന് പ്രയോജനപ്പെടണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ സുലോചനയ്‌ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് എംഡിഎന്‍ പണിക്കര്‍ മരിച്ചത്. മാര്‍ച്ച് 22ന് മണവേലി മേക്രക്കാട്ടുള്ള വീട്ടില്‍ പൊതു ദര്‍ശനത്തിനു വച്ചശേഷം അമൃത ആശുപത്രിക്കായി മൃതദേഹം വിട്ടു നല്‍കി. മക്കള്‍: പരേതരായ മനു, മീന, സുലക്ഷ്മി. ആര്‍എസ്എസ് ചേര്‍ത്തല താലൂക്ക് സംഘചാലക് ശശിധരപ്പണിക്കര്‍ സഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: വിജയലക്ഷ്മി, പരേതരായ പദ്മനാഭപ്പണിക്കര്‍, സോമനാഥപ്പണിക്കര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.