Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണം: 15 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 02:03 am IST
inWorld

ലാഹോര്‍:പാക്കിസ്ഥാനിലെ ലാഹോറില്‍ രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 15 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്തവര്‍ കൂട്ടായി കുര്‍ബാനക്കായി പള്ളിയില്‍ എത്തുന്ന ഞായറാഴ്ചയാണ് ഭീകരര്‍ ചാവേര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തത്.

ക്രൈസ്തവര്‍ കൂടുതലുള്ള യുഹനാബാദ് പ്രദേശത്തിന് അടുത്തടുത്തുള്ള സെന്റ് ജോണ്‍ കത്തോലിക്ക പള്ളിയിലും ക്രൈസ്റ്റ് പള്ളിയിലുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഭീകരാക്രമണം നടന്നത്. സ്‌ഫോടനം നടന്നതോടെ വിശ്വാസികള്‍ ജീവനുംകൊണ്ട് ഓടി. ഒരു പോലീസുകാരനുള്‍പ്പടെ 15 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ അമ്പതോളം പേര്‍ക്കാണ്് പരിക്കേറ്റത്. സംഭവം ഉണ്ടായ ഉടന്‍ സുരക്ഷാസേന സ്ഥലത്തെത്തി പരിക്കേറ്റവരെ ലാഹോര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആദ്യകുര്‍ബാന നടക്കുന്നത് രാവിലെ എട്ട് മുതല്‍ ഒന്‍പത് വരെയാണ്. അതുകഴിഞ്ഞുള്ള രണ്ടാമത്തെ കുര്‍ബാനയുടെ സമയത്തായിരുന്നു ആക്രമണം. ഈസമയത്ത് ഒരു പള്ളിയില്‍ 800 പേരും മറ്റൊന്നില്‍ 1,100 ഓളം പേരും ഉണ്ടായിരുന്നുവെന്നാണ് വിവരം. കുര്‍ബാന നടക്കുന്ന സമയത്ത് രണ്ട് ചാവേറുകള്‍ പള്ളിയുടെ വാതില്‍ക്കല്‍ എത്തുകയും അവരെ തടഞ്ഞതോടെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബോംബുകളുമായി രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഡിഐജി ഹൈദര്‍ അഷ്‌റഫ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു യുവാവിനെ രോഷാകുലരായ ജനക്കൂട്ടം അടിച്ചുകൊന്നു. മെട്രോ റൂട്ടുകള്‍ ബ്‌ളോക്ക് ചെയ്ത പ്രതിഷേധക്കാര്‍ ബസുകള്‍ക്കുനേരെ കല്ലേറു നടത്തി. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ സംഭവസ്ഥലത്തുനിന്നും പോലീസ് അറസ്റ്റുചെയ്തു.

ഇതിനിടെ പാക് താലിബാന്‍ ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. താലിബാന്‍ വക്താവ് ഇസാനുള്ള ഇഗ്‌സാനാണ് ഉത്തരവാദിത്തം ഏറ്റെടുത്തതായി ഫോണിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. പത്ത് ലക്ഷത്തോളം ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന വലിയ മേഖലയാണ് യുഹനാബാദ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിടുന്നത്. 2013ല്‍ പെഷവാറിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന രണ്ട് ചാവേറാക്രമണങ്ങളില്‍ 80 പേര്‍ മരിക്കുകയും നൂറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പള്ളികള്‍ക്ക് ആവശ്യമായ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ലാഹോര്‍ പഞ്ചാബിന്റെ തലസ്ഥാനമാണ്. പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ രാഷ്‌ട്രീയ തട്ടകം കൂടിയാണിവിടം. പാക്കിസ്ഥാനിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും ശാന്തമായ പ്രദേശമായാണ് ഇവിടം കരുതിയിരുന്നത്. താലിബാനുമായുള്ള സമാധാനചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കഴിഞ്ഞവര്‍ഷം മുതല്‍ ഇവിടെ ആക്രമണങ്ങള്‍ ആരംഭിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

India

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

Kerala

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

Kerala

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.