Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചന്ദ്രബോസിന്റെ കൊലപാതകം: പ്രതിക്കൂട്ടില്‍ നിന്ന്‌രക്ഷപ്പെടാന്‍ കഴിയാതെ പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:50 am IST
in Thrissur

തൃശൂര്‍: കൊലയാളി വ്യവസായി നിസ്സാമിനെ സംരക്ഷിക്കാന്‍ പോലീസ് ഗൂഢാലോചന നടന്നുവെന്ന ആരോപണത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍തന്നെ. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താന്‍ ശ്രമമുണ്ടായില്ലെന്ന ആക്ഷേപത്തിന് തൃപ്തികരമായ വിശദീകരണമില്ല.

ജനുവരി 29ന് മര്‍ദ്ദനമേറ്റ് അമല ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിക്കപ്പെട്ട ചന്ദ്രബോസില്‍നിന്നും മരണമൊഴി രേഖപ്പെടുത്തണമെന്ന് തീരുമാനിച്ച് പോലീസ് കത്ത് നല്‍കിയതുതന്നെ ഫെബ്രുവരി 11നാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചന്ദ്രബോസിന്റെ മൊഴിയെടുക്കണമെന്ന് തീരുമാനിക്കാന്‍ രണ്ടാഴ്ച വൈകിയതിന് പോലീസിന് വിശദീകരണമില്ല.

സംഭവദിവസം നിസാമിനൊപ്പം ഉണ്ടായിരുന്ന ഭാര്യ അമലിനെ കണ്ടെത്തി ഇതുവരെ ചോദ്യംചെയ്യാന്‍ ശ്രമിക്കാതിരുന്നതും കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയായി നിയമവൃത്തങ്ങളും പോലീസ് ഉദ്യോഗസ്ഥരും തന്നെ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിനുശേഷമുള്ള വീഡിയോ ചിത്രങ്ങളില്‍ നിസാമിന്റെ മുഖത്ത് കണ്ട മുറിവുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ലെന്ന പുതിയ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതും വിചാരണയില്‍ പ്രതിക്ക് അനുകൂലഘടകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒരു ക്രിമിനല്‍ സംഭവം ഉണ്ടായാല്‍ പോലീസ് സ്വീകരിക്കേണ്ട അന്വേഷണക്രമങ്ങളും മുറകളും സംബന്ധിച്ച് ക്രിമിനല്‍ നടപടി കോഡിലും ഡി.ജി.പിയുടെ സര്‍ക്കുലറുകളിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും ചന്ദ്രബോസ് വധക്കേസ്സില്‍ അവ കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വീഴ്ചകള്‍ വ്യക്തമാക്കുന്നത്. പ്രതിക്ക് രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ വഴിയൊരുക്കലാണീ വീഴ്ചകളെന്നാണ് പ്രധാന ആരോപണം.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രബോസ് ആദ്യ ചില ദിവസങ്ങളില്‍ സംസാരിച്ചിരുന്നുവെന്നും ബോധവാനായിരുന്നുവെന്നും അമല ആശുപത്രിയിലെ ചന്ദ്രബോസിനെ പരിചരിച്ച ഡോക്ടര്‍മാരിലൊരാളായ ഡോ.റെന്നിസ് ആന്റണിയും ചന്ദ്രബോസിന്റെ ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു.  എന്നാല്‍ പോലീസ് പ്രതിക്കൂട്ടിലായതോടെ ആശുപത്രി അധികൃതരും ഡോക്ടറും നിലപാട് മാറ്റി. പോലീസിന്റെ കടുത്ത സമ്മര്‍ദ്ദത്തിലും ഭീഷണിയിലുമാണീ നിലപാട് മാറ്റമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

പോലീസിന് വീഴ്ചപറ്റിയെന്ന ലോകായുക്തയുടെ നടപടിയെ തുടര്‍ന്ന് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനിതന്നെ നേരിട്ട് അന്വേഷണം നടത്തിയിരുന്നു. ആശുപത്രി അധികൃതരും ഡോക്ടറും നിലപാട് മാറ്റി മൊഴി നല്‍കിയെങ്കിലും ജനുവരി 29 മുതല്‍ ഫെബ്രുവരി 11 വരെ മരണമൊഴിയെടുക്കാന്‍ പോലീസ് ആലോചനപോലും നടത്തിയില്ലെന്ന ആരോപണത്തിന് വിശദീകരണമില്ല. ഇക്കാര്യം പോലീസ് കമ്മീഷണര്‍ക്കും ബോധ്യമായതായാണ് വിവരം.

കേസ്സിലെ പ്രധാന കണ്ണിയായ നിസാമിന്റെ ഭാര്യ അമല്‍ സംഭവത്തിനുശേഷം ഫഌറ്റ് പൂട്ടിപ്പോയതായിരുന്നു. എന്നാല്‍ നടപടിക്രമമനുസരിച്ച് അമലിനെ കണ്ടെത്തി ചോദ്യംചെയ്യാന്‍ ശ്രമിക്കാതിരുന്നതിനും പോലീസിന് യുക്തിപൂര്‍ണമായ വിശദീകരണം നല്‍കാനായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.