Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആരുമറിയാതെ ഒരു തണ്ണീര്‍ത്തട ദിനം കൂടി…

Janmabhumi Online by Janmabhumi Online
Feb 5, 2015, 09:38 am IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

മണ്ണാര്‍ക്കാട്: പുഴകയേറ്റവും വയല്‍ നികത്തലും നിര്‍ബാധം തുടരുന്നതിനിടെ ഒരു തണ്ണീര്‍ത്തട ദിനം കൂടി ആരുമറിയാതെ കടന്നുപോയി. പ്രകൃതി സംന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന തണ്ണീര്‍ത്തടങ്ങളായ നെല്‍ വയലുകള്‍, കുളങ്ങള്‍, പുഴകള്‍, ചതുപ്പുകള്‍, കായലുകള്‍ എന്നിവ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നത്തിന് ലോക വ്യാപകമായി യുനസ്‌കോ അംഗീകരിച്ച വേള്‍ഡ് വെറ്റ്‌ലാന്റ്‌സ് ഡെയാണ് ആരാരും ശ്രദ്ധിക്കപ്പെടാതെ ഫെബ്രുവരി രണ്ടിന്  കടന്നുപോയത്.

നെല്‍ വയലുകള്‍ വ്യാപകമായി നികത്തപ്പെടുകയും പുഴകളും കുളങ്ങളും ചതുപ്പുകളുമെല്ലാം കയ്യേറ്റംമൂലം നാശോന്മുകമായികൊണ്ടിരിക്കുന്ന് സമയത്താണ് ഏറെപ്രാധാന്യമുളള ദിനമായിട്ടും ലോക തണ്ണീര്‍ത്തട ദിനം വിസ്മൃതിയിലായത്.

സംസ്ഥാനത്ത് 2014ല്‍ ശരാശരി 203 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 216 സെ.മീ മഴലഭിച്ചിരുന്നു. എന്നാല്‍ 2013ല്‍ കേരളം അഭിമുഖീകരിച്ച വരള്‍ച്ചയെക്കാള്‍ രൂക്ഷമായിരിക്കും 2015ലെ വര്‍ഷത്തെ വരള്‍ച്ചയെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ 65 ശതമാനം മേഖലയും ശക്തമായ വരള്‍ച്ചയുടെ പിടിയിലമരും. 23 ശതമാനം നേരിയ വരള്‍ച്ച നേരിടുമ്പോള്‍ വെറും 10ശതമാനം മാത്രമാണ് വരള്‍ച്ചയില്ലാത്ത മേഖലയായി കണക്കാക്കിയിട്ടുളളത്. കൂടാതെ 2ശതമാനം മേഖല കൊടും വരള്‍ച്ചയുടെ പിടിയിലുമാകുമെന്നാണ് മുന്നറിയിപ്പ്.പാലക്കാട് ജില്ലയുടെ 4ശതമാനം മേഖല കൊടും വരള്‍ച്ചയുടെ പിടിയിലാകുമെന്നാണ് വിലയിരുത്തുന്നത്.

സര്‍ക്കാറിന്റെ ഭാഗത്ത്‌നിന്ന് ശക്തമായ നടപടിയില്ലാത്തതും നിയമങ്ങള്‍ ഉദാരവത്ക്കരിക്കുന്നതും അശാസ്ത്രീയമായ വികസന -നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തണ്ണീര്‍ത്തടങ്ങളുടെയും ജലസ്രോതസ്സുകളുടെയുമെല്ലാം നാശത്തിനിടയാക്കുന്നുണ്ട്. വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്നതും കുന്നുകള്‍ ഇടിച്ച് നിരത്തുന്നതും പ്രകൃതിയുടെ സംന്തുലിതാവസ്ഥയെ തകിടം മറിക്കാന്‍ ഇടയാക്കുന്നുണ്ട്. നഗരവികസനത്തിന്റെ പേരില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി വന്‍തോതിലാണ് വയുകള്‍ നികത്തി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്. ഇതോടൊപ്പം കുന്നിടിച്ച് നിരത്തലും വ്യാപകമായിട്ടുണ്ട്.

പ്രകൃതിയുടെ കനിവില്‍ മഴയേറെ ലഭിക്കുന്നുണ്ട്. എങ്കിലും അവ സംരക്ഷിച്ചു നിര്‍ത്തുവാന്‍ പ്രകൃതിയൊരിക്കിയിരുന്ന തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തുന്നത് സംസ്ഥാനത്തിന്റ ജലലഭ്യത വന്‍തോതില്‍ കുറയുവാനിടയാക്കുന്നുണ്ട്. ഒരു സെന്റ് സ്ഥലത്ത് ഒരുലക്ഷം ലിറ്റര്‍ മഴവെളളം സംഭരിക്കുമെന്നാണ് കണക്ക്. പ്രകൃതിയെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ട ബാധ്യത ഏറ്റെടുക്കാത പക്ഷം ലോകം വന്‍ ജലക്ഷാമത്തിലേക്ക് മൂക്കുകുത്തുമെന്നാണ് വിലയിരുത്തുന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പൊതുമേഖലാ ബാങ്കുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി
Kerala

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

India

വിദേശ പാർലമെന്റുകളിൽ പ്രധാനമന്ത്രി മോദി 17 തവണ പ്രസംഗിച്ചത് റെക്കോർഡ് നേട്ടം ; കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ആകെ പ്രസംഗങ്ങളുടെ എണ്ണത്തിനൊപ്പമെത്തി

India

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ശ്രേഷ്ഠ പദ്ധതി: വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പണപ്പിരിവു തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

India

മോത്തിലാല്‍ നഗര്‍ നിവാസികള്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം , രാജ്യത്തെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിക്ക് കരാറായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും എംഡിഎംഎയുമായി വനിതാ യൂട്യൂബർ റിൻസിയും സുഹൃത്ത് യാസർ അറാഫത്തും അറസ്റ്റിൽ

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

മെസിയുടെയും മാറഡോണയുടെയും നാട്ടില്‍ മോദി എത്തിയത് ചൈനയുടെ ചീട്ട് കീറാന്‍….അര്‍ജന്‍റീന, ബ്രസീല്‍, ഘാന, ട്രിനിഡാഡ്, നമീബിയ…മോദി അത് നേടും

സൗദി ജയിലിലുളള അബ്ദുല്‍ റഹീമിന് ആശ്വാസം: 20 വര്‍ഷം തടവുശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി, ഇനി ഒരു വര്‍ഷം കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies