Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കിരണ്‍ബേദിയുടെ രംഗപ്രവേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 10:05 pm IST
in Vicharam

മുന്‍ ഐപിഎസ് ഉദേ്യാഗസ്ഥ കിരണ്‍ബേദിയെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍
അമിത് ഷാ അംഗത്വംനല്‍കി സ്വീകരിക്കുന്നു

നാല് പതിറ്റാണ്ടുകാലത്തെ ഭരണപരിചയവും ഉദ്യോഗത്തില്‍നിന്നും വിരമിച്ചശേഷം പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയുമായിരുന്ന ദല്‍ഹി മുന്‍ പോലീസ് കമ്മീഷണര്‍ കിരണ്‍ ബേദി ബിജെപിയില്‍ ചേര്‍ന്നതോടെ രാജ്യതലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.

അഴിമതിക്കെതിരെയും സദ്ഭരണത്തിനുവേണ്ടിയും സ്ത്രീശാക്തീകരണത്തിനായും നിലകൊള്ളുന്ന ബിജെപിയില്‍ ഐപിഎസുകാരിയും അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലൂടെ പൊതുരംഗത്തേക്ക് വന്ന വനിതയുമായ കിരണ്‍ ബേദി ചേരുന്നത് ഒരര്‍ത്ഥത്തില്‍ സ്വാഭാവികമാണ്. ബിജെപിയുടെ നയനിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ബേദി പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ സദ്ഭരണത്തെ പ്രശംസിക്കാന്‍ മറന്നിട്ടില്ല.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായപ്പോഴും നരേന്ദ്ര മോദിക്കെതിരെ രാജ്യമെമ്പാടും വിദ്വേഷപ്രചാരണം നടത്തിയ യൂസ്ഫുള്‍ ഇഡിയറ്റുകള്‍ക്കൊപ്പം ചേരാതരുന്ന വ്യക്തിയാണ് കിരണ്‍ ബേദി. അണ്ണാ ഹസാരെയുടെ തോൡ കയറി രാഷ്‌ട്രീയപ്രവേശനം നടത്തിയ അരവിന്ദ് കേജ്‌രിവാളിനൊപ്പം പോകാതിരുന്നയാളുമാണ് കിരണ്‍ ബേദി.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി കേജ്‌രിവാൡന്റെ എഎപി നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ദിവസങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാംലീലാ മൈതാനത്ത് ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ബിജെപിയുടെ പ്രചാരണത്തിന് തുടക്കംകുറിച്ചത്. കോണ്‍ഗ്രസിനെ ഒഴിവാക്കി എഎപിക്കെതിരെ വിമര്‍ശനശരങ്ങള്‍ തൊടുത്തുവിട്ട മോദി, എളിയ ചുറ്റുപാടുകളില്‍നിന്ന് കറകളഞ്ഞ പൊതുസേവനത്തിലൂടെയും കഠിനപരിശ്രമങ്ങളിലൂടെയും മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ബിജെപി നേതാക്കളാണ് യഥാര്‍ത്ഥ ആം ആദ്മിയെ പ്രതിനിധീകരിക്കുന്നതെന്ന് പ്രഖ്യാപിച്ചത് കേജ്‌രിവാൡനെപ്പോലുള്ളവരുടെ കാപട്യം തുറന്നുകാട്ടുന്നതായിരുന്നു.

ഭരണവിരുദ്ധതരംഗമില്ലാതെ ബിജെപി മുഖ്യമന്ത്രിമാരെ ജനങ്ങള്‍ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നത് അവര്‍ ആം ആദ്മിയുടെ പ്രതിനിധികളായതുകൊണ്ടുമാത്രമാണ്. ഇത്തരമൊരു പ്രതിഛായ കേജ്‌രിവാളിനില്ല. ദല്‍ഹി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും 49 ദിവസത്തെ കാട്ടിക്കൂട്ടലുകള്‍ക്കുശേഷം മുഖ്യമന്ത്രിപദം രാജിവെച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഓടിയൊളിച്ചയാളാണ് കേജ്‌രിവാള്‍. ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അരാജകവാദികള്‍ക്ക് ഭരിക്കാനാവില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ വനാന്തരങ്ങളിലേക്ക് പോയി മാവോയിസ്റ്റുകള്‍ക്കൊപ്പം ചേരാമെന്നും മോദി പറഞ്ഞത് കേജ്‌രിവാളിനെയും മറ്റും വല്ലാതെ പ്രകോപിപ്പിക്കുകയുണ്ടായി.

ഫെബ്രുവരി ഏഴിനാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. ബിജെപിക്കാവും ഇക്കുറി ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുകയെന്ന് ഒന്നിലധികം അഭിപ്രായസര്‍വേകള്‍ പ്രവചിച്ചുകഴിഞ്ഞു. അണ്ണാ ഹസാരെയോടൊപ്പം നിന്നതിന്റെ ആദര്‍ശപരിവേഷമുണ്ടായിരുന്ന കേജ്‌രിവാളും സംഘവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗത്തിന്റെ വ്യാമോഹം മുതലെടുക്കുകയായിരുന്നു. രണ്ട് സീറ്റിന്റെ മാത്രം കുറവോടെ ഏറ്റവുംവലിയ ഒറ്റകക്ഷിയായിട്ടും കുതിരകച്ചവടത്തിലൂടെ സര്‍ക്കാരുണ്ടാക്കേണ്ടെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.

അരവിന്ദ് കേജ്‌രിവാളാകട്ടെ ആദര്‍ശനാട്യം വെടിഞ്ഞ് അതുവരെ ബദ്ധശത്രുവായിരുന്ന, അഴിമതിയുടെ പര്യായമായ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ജനവിധിയെ വഞ്ചിക്കുകയാണ് ആം ആദ്മി പാര്‍ട്ടി ചെയ്തത്. ഇക്കാര്യം ദല്‍ഹി നിവാസികളെ ആരും ബോധ്യപ്പെടുത്തേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആം ആദ്മിക്ക് ലഭിക്കുന്ന തണുത്ത പ്രതികരണം ഇതിന് തെളിവാണ്.

ബിജെപിക്കാവട്ടെ വലിയ ജനപിന്തുണയാണ് മോദി ഭരണത്തിന്‍കീഴില്‍ ഇന്ന് ദല്‍ഹിയിലുള്ളത്. രാംലീലാ മൈതാനിയിലെ ജനസാഗരം ഇത് പകല്‍പോലെ വ്യക്തമാക്കുകയുണ്ടായി. കിരണ്‍ബേദികൂടി രംഗപ്രവേശം ചെയ്തതോടെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍നേട്ടം കൊയ്യുമെന്ന് വ്യക്തമായിരിക്കുകയാണ്. കാര്യക്ഷമതക്ക് പേരുകേട്ട കിരണ്‍ബേദിയുടെ സേവനം ബിജെപിക്കും ദല്‍ഹി നിവാസികള്‍ക്കും ഗുണകരമാവുമെന്ന് എടുത്തുപറയേണ്ടതില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.