Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പി.ബാലന്‍ അവശ ജനവിഭാഗത്തിന്റെ പുരോഗതിക്കുവേണ്ടി പോരാടിയ വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2014, 10:30 am IST
in Kannur

കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി പട്ടികജാതി മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന പി.ബാലന്‍ (ബാലേട്ടന്‍) അവശ ജനവിഭാഗത്തിനു വേണ്ടി എല്ലാ കാലത്തും പോരാടിയ വ്യക്തിത്വത്തിനുടമയായിരുന്നു. തികഞ്ഞ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി അവശ ജനവിഭാഗത്തിന്റെ സകല കഴിവുകളും ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. അവശ ജനവിഭാഗത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നിടത്ത് ,അത് ഉദ്യോഗസ്ഥരായാലും ഭരണാധികാരികളായാലും അതിനെതിരെ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല.

പട്ടിക ജാതിവര്‍ഗ്ഗക്കാരുടെ ഊരുകളിലും കോളനികളിലും ചെന്ന് അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാനും ഇവ നേടിയെടുക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കാനും അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഇത് അദ്ദേഹത്തെ മറ്റുളളവരില്‍ നിന്നും വിത്യസ്തനാക്കി. പേരട്ട മുതല്‍ കാഞ്ഞിരക്കൊല്ലി വരെ നീണ്ടുകിടക്കുന്ന മലയോര മേഖലയിലും ജില്ലയുടെ മറ്റുമേഖലകളിലും പട്ടിക ജാതി-വര്‍ഗ്ഗക്കാരുള്‍പ്പെടെ ബാലേട്ടനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. തന്നെ സമീപിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതു കൊണ്ടു തന്നെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും വലിയൊരു സുഹൃത്ത് വലയം അദ്ദേഹത്തിനുണ്ടായിരുന്നു.

നന്നെ ചെറുപ്പത്തില്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി പാര്‍ട്ടിയിലെ വിഭാഗീയതയിലും തെറ്റായ പ്രവര്‍ത്തന രീതിയിലും മനം മടുത്ത് രാജിവെച്ച് ദേശീയ പ്രസ്ഥാനമായ ബിജെപിയുടെ ഭാഗമാവുകയും ശ്കതമായ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിലും പട്ടിക ജാതി മോര്‍ച്ച രൂപം കൊണ്ടപ്പോള്‍ അതിന്റെ പ്രഥമ ജില്ലാ പ്രസിഡണ്ടുമായി.

പട്ടിക ജാതി മോര്‍ച്ചയുടെ സംസ്ഥാന സമിതിയംഗമായും ബിജെപി ജില്ലാ കമ്മിറ്റിയംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. അസുഖ ബാധിതനായി വിശ്രമ ജീവിതം തുടരുമ്പോഴും പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേ കുറിച്ച് മറ്റുളളവരില്‍ നിന്നും ചോദിച്ച് മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എതാനും ദിവസം മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ സന്തോഷത്തോടെ മോദിജിയുടെ വിജയം, നമ്മുടെ നാട് രക്ഷപ്പെടാനുളള മാര്‍ഗ്ഗമാണെന്നും അദ്ദേഹത്തിന്റെ ഭരണ കാലത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും പറയുകയുണ്ടായി.

സംഘ പരിവാര്‍ പ്രസ്ഥാനങ്ങളോട് അവസാനകാലം വരെ അദ്ദേഹത്തിനുണ്ടായിരുന്ന കടപ്പാട് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എല്ലാവര്‍ക്കും മാതൃകയും പ്രസ്ഥാനത്തിനു വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ആത്മസമര്‍പ്പണം നടത്തിയ ബാലേട്ടന്‍ ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്റെ നേതൃ ഗുണവും പ്രവര്‍ത്തന ശൈലിയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമാവട്ടെ. അദ്ദേഹത്തിന് ഒരായിരം അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കട്ടെ.

പി.കെ.വേലായുധന്‍ (ബിജെപി ദേശീയ സമിതിയംഗം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

Mollywood

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

India

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

പുതിയ വാര്‍ത്തകള്‍

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.