Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരനേതാവ് ലഖ്‌വിക്ക് ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 11:36 pm IST
in World

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടുംഭീകരനും ലഷ്‌ക്കര്‍ ഇ തൊയ്ബ കമാന്‍ഡറുമായ സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് പാകിസ്ഥാനിലെ  ഭീകരവിരുദ്ധക്കോടതി ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ്, തെളിവില്ലെന്നു പറഞ്ഞ് ഇയാള്‍ക്ക് ജഡ്ജി കൗസുര്‍ അബ്ബാസ് സെയ്ദി ജാമ്യം നല്‍കിയത്.

ലോകത്തെ നടുക്കിയ പെഷവാര്‍ ഭീകരാക്രമണത്തിന്റെ അടുത്ത ദിവസം തന്നെ കൊടും ഭീകരന് ജാമ്യം നല്‍കിയ പാക്ക് നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും അമര്‍ഷത്തിനും കാരണമായിട്ടുണ്ട്. ഭാരതം ഇതിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ  ആത്മാര്‍ഥതയില്ലായ്‌മയാണ് ഇത് കാണിക്കുന്നതും.

ബുധനാഴ്ചയാണ്  ഇയാള്‍ ജാമ്യത്തിന് അപേക്ഷിച്ചത്. റാവല്‍പിണ്ടി ജയിലില്‍ രഹസ്യമായി വാദംകേട്ട് വ്യാഴാഴ്ച തന്നെ ജാമ്യവും നല്‍കി.

മുംബൈ ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായ ലഖ്‌വിയടക്കം ഏഴുപേര്‍ വിചാരണ നേരിടുകയാണ്. അബ്ദുള്‍ വാജീദ്, മഷാര്‍ ഇഖ്ബാല്‍, സാദിഖ്, ഷഹീദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനസ് അന്‍ജും എന്നിവരാണ് മറ്റുള്ള ഭീകരര്‍. 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണം ആസൂത്രണം ചെയ്തതും ധനസഹായം നല്‍കിയതും നടത്തിയതും ലഖ്‌വിയുടെ നേതൃത്വത്തിലായിരുന്നു.

തങ്ങളുടെ മണ്ണിലാണ് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നതെന്ന് പാക്കിസ്ഥാന്‍ പിന്നീട് സമ്മതിച്ചിരുന്നു. അജ്മല്‍ കസബ് ഒഴികെ, ആക്രമണത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ അന്ന് കൊല്ലപ്പെട്ടിരുന്നു. കമാന്‍ഡോകള്‍ പിടിച്ച അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ പിടിയിലായവരുടെ വിചാരണ അവിടെ  ഒച്ചിഴയുന്ന വേഗത്തിലാണ് നടത്തുന്നത്. ഭീകരതയ്‌ക്ക് എതിരെ പോരാടുന്നതില്‍ പാക്കിസ്ഥാന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികള്‍ക്ക് വേഗം ശിക്ഷ ഉറപ്പാക്കാനും ഭാരതം ആവശ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാനിലെ പെഷവാറില്‍ താലിബാന്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നൂറിലേറെ കുട്ടികള്‍ അടക്കം 148 പേര്‍ മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇയാള്‍ ജാമ്യത്തിന് അപേക്ഷിച്ചത്. അതിന് അടുത്ത ദിവസം തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു. ഇത് ദുരൂഹമാണ്.

കൊടും ഭീകരനെ ജാമ്യത്തില്‍ വിട്ട് പാക്ക് കോടതി ഉത്തരവിട്ടതില്‍  ലോകം ഞെട്ടി. പാക്ക് മേഖലയില്‍ നിന്ന് ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലയൊണ് കൊടും ഭീകരനെ വിട്ടയച്ചത്. ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ രണ്ടാമനാണ് ലഖ്‌വി. സ്ഥാപകന്‍ ഹാഫീസ് സെയ്ദ് കഴിഞ്ഞാല്‍ അടുത്തയാള്‍.

ജമ്മുകശ്മീരിലെ ലഷ്‌ക്കര്‍ പ്രവര്‍ത്തനത്തിന്റെ സുപ്രീം കമാന്‍ഡറാണ്. ചെച്‌നിയയിലും ബോസ്‌നിയയിലും ഇറാഖിലും തെക്കനേഷ്യയിലും ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ട് ഈ 54 കാരന്‍. ഇനി ന്യൂദല്‍ഹിയില്‍ ഭീരാക്രമണം നടത്തുമെന്ന് ഇയാള്‍ മുംബൈ ഭീകരാക്രമണശേഷം പ്രഖ്യാപിച്ചിരുന്നു.

ഭാരതത്തില്‍ തുടര്‍ച്ചയായി ഭീകരാക്രമണം നടത്തുകയാണ് ഇയാളുടെ ലക്ഷ്യം തന്നെ. ഭാരതത്തിലെ ജനസാന്ദ്രമായ മേഖലകള്‍ തെരഞ്ഞെടുത്ത് ബോംബാക്രമണം നടത്തണമെന്നാണ് ഇയാള്‍ ലഷ്‌ക്കര്‍ ഭീകരരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.