Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്ലാവരും സമന്‍മാരാകുന്നത് അയ്യപ്പസന്നിധിയില്‍

Janmabhumi Online by Janmabhumi Online
Nov 30, 2014, 11:24 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

കേശവന്‍ നമ്പൂതിരി

ഭക്തരും മേല്‍ശാന്തിയും ശാന്തിക്കാരുമെല്ലാം ഒന്നായി ചേരുന്നത് അയ്യപ്പസന്നിധിയില്‍ മാത്രമെന്ന് മാളികപ്പുറം മേല്‍ശാന്തി എസ് .കേശവന്‍ നമ്പൂതിരി. കൂട്ടത്തോടെ ശരണം വിളിക്കുന്നതും ലളിതാ സഹസ്ര നാമം ചൊല്ലുന്നതും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അയ്യപ്പ സന്നിധിയില്‍ ഒരു പൂജകനായത് തന്നെ മഹാ ഭാഗ്യമെന്ന് കേശവന്‍ നമ്പൂതിരി പറഞ്ഞു. ഒരു ബ്രാഹ്മണ ജന്‍മത്തിന് ലഭിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ബഹുമതിയാണ് അയ്യപ്പ സന്നിധിയില്‍ സേവനമനുഷ്ടിക്കുക എന്നത്.

അയ്യപ്പന്റെ മേല്‍ശാന്തിയാകുമ്പോള്‍ മാത്രമേ തന്റെ ജന്‍മം പൂര്‍ണമാകു. ആ ഒരു പ്രാര്‍ഥന കൂടിയേ ബാക്കിയുള്ളൂ. ഓരോ ദിവസവും അയ്യപ്പനെ കൂടുതല്‍ അടുത്തറിയുന്നു. ചില ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. പക്ഷെ ക്ഷീണം അറിയാറില്ല. എല്ലാം അയ്യപ്പനിലും മാളികപ്പുറത്തമ്മയിലും സമര്‍പ്പിച്ചിരിക്കുന്നു. അച്ഛന്‍ വര്‍ഷങ്ങളോളം ശബരിമലയിലെ ഉള്‍ക്കഴകം കീഴ്ശാന്തിയായിരുന്നു.

താന്‍ ജനിക്കും മുന്‍പേ അച്ഛന്‍ അയ്യപ്പന്റെ ഉപാസകനായിരുന്നു. അയ്യപ്പ സന്നിധിയില്‍ എത്താന്‍ സാധിച്ചത് സുകൃതമായി കരുതുന്നു. മാളികപ്പുറത്തെ ഭഗവതിസേവ ഏറെ മഹത്വമുള്ളതാണ്. ചെട്ടികുളങ്ങര മേല്‍ശാന്തി ആയിരിക്കുമ്പോള്‍ ഭഗവതിസേവ നടത്തിയിട്ടുണ്ട്. പക്ഷെ അവിടെ മേല്‍ശാന്തി മാത്രമാണ് സേവ നടത്തുക. ഇവിടെ ഭക്തരും ശാന്തിക്കാരും എല്ലാം ചേര്‍ന്ന് ലളിതാ സഹസ്രനാമം ജപിക്കും.

ഒരു നേരമെങ്കിലും മാളികപ്പുറത്തമ്മയെ പൂജിക്കാന്‍ ലഭിച്ച ഭാഗ്യവും സന്തോഷവും പറഞ്ഞറിയിക്കാനാവാത്തതാണെന്നു കേശവന്‍ നമ്പൂതിരി പറഞ്ഞു. ഏല്‍പ്പിച്ച കര്‍ത്തവ്യം ഭക്തിയോടെയും നന്‍മയോടെയും നിര്‍വഹിക്കാന്‍ കഴിയണമേ എന്നാണ് പ്രാര്‍ഥന, കേശവന്‍ നമ്പൂതിരി പറഞ്ഞു. വന്യ മൃഗങ്ങള്‍ പോലും ശരണം വിളി കേട്ടാല്‍ വഴിമാറിത്തരും.ശരണപാതകള്‍ക്ക് അത്രയേറെ പ്രസക്തിയുണ്ട്.അത് കൊണ്ട് ഭക്തി ശരിയായ രീതിയില്‍ വേണം. അയ്യപ്പനില്‍ വിശ്വാസമുള്ള ഒരു ഭക്തനും ഒരാപത്തും സംഭവിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

ഏഴു മക്കളില്‍ ഏറ്റവും ഇളയ ആളാണ് താന്‍. ചെറുപ്പം മുതലേ അയ്യപ്പന്റെ ഉപാസകനായിരുന്നു. ഭാര്യ ടി.കെ. രാജി എസ്ബിഐ ഉദ്യോഗസ്ഥയാണ്. മകള്‍ അഞ്ജലി ബിഎസ്‌സി വിദ്യാര്‍ഥിനിയും, മകന്‍ ടി.കെ. അനന്തു സ്‌കൂള്‍ വിദ്യാര്‍ഥിയുമാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

Kerala

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

India

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

India

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

പുതിയ വാര്‍ത്തകള്‍

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

മഞ്ഞപ്പട്ടുടുത്ത് , മുടിയിൽ പൂവും ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള കുട്ടിക്കുറുമ്പി : സോഷ്യൽ മീഡിയ തേടുന്നു ആരാണ് ഈ കുഞ്ഞ് സുന്ദരി ?

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്‌ത്തിയ സംഭവം : പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ

പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി

കിളികൊല്ലൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ജഡം ഓടയില്‍ കണ്ടെത്തി

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies