Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 450 ഇന്ത്യന്‍ നഴ്‌സുമാര്‍ തൊഴില്‍ നഷ്ടഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:46 pm IST
in Kottayam

കോട്ടയം: റീക്രൂട്ടിങ്ങ് ഏജന്‍സിയുടെ കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 450 ഇന്ത്യന്‍ നഴ്‌സുമാര്‍ തൊഴില്‍ നഷ്ടഭീഷണിയില്‍. 400പേര്‍ മലയാളി നേഴ്‌സുമാരാണ്. 80പേര്‍ നാലു മാസം മുമ്പ് ജോലിയില്‍ പ്രവേശിച്ചവരുമാണ്. എട്ടു മുതല്‍ 12ലക്ഷം വരെ സര്‍വീസ് ചാര്‍ജായി സ്വകാര്യ ഏജന്‍സിയ്‌ക്ക് നല്‍കിയാണ് നേഴ്‌സുമാര്‍ കുവൈറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എജന്‍സി മുഖേനയാണ് റിക്രൂട്ടിങ്ങ് നടന്നത്. കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ നേഴ്്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് കരാര്‍ എടുത്തിരിക്കുന്നത് അല്‍ഇസ എന്ന കുവൈറ്റിലെ സ്വകാര്യ എജന്‍സിയാണ്. അല്‍ഇസയുമായാണ് കേരളത്തിലെ എജന്‍സികളുടെ ബന്ധം. നിലവില്‍ അല്‍ഇസയും കുവൈറ്റ് ആരോഗ്യമന്ത്രാലയവും തമ്മിലുള്ള കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നേഴ്‌സുമാര്‍ തൊഴില്‍ ഭീഷണി നേരിടുന്നത്. കുവൈറ്റ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്ന യോഗ്യതപരീക്ഷകള്‍ പാസായതിനുശേഷം ജോലിയില്‍ പ്രവേശിച്ചവരാണ് എല്ലാവരും. കരാര്‍ നഷ്ടപ്പെട്ടതോടെ നേഴ്‌സുമാരെ തിരിച്ചയക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് അല്‍ഇസ. നിലവില്‍ കാണാമറയത്ത് വലിയ ദുരിതം നേരിടുകയാണ് നേഴ്‌സുമാര്‍. പലര്‍ക്കും ഹോസ്റ്റല്‍ സൗകര്യം പോലും നഷ്ടപ്പെട്ടു.

നാട്ടിലേയ്‌ക്ക് മടങ്ങിക്കൊള്ളാന്‍ അല്‍ഇസ മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം മുറുകിയിരിക്കുകയാണ്. ഭീഷണിയും ശക്തമായുണ്ട്. എന്നാല്‍ നാട്ടില്‍ ലക്ഷങ്ങള്‍ കടം വാങ്ങി എജന്‍സിക്ക് നല്‍കിയാണ് നേഴ്‌സുമാര്‍ ജോലി സമ്പാദിച്ചത്. എന്നാല്‍ കടം പോലും അടച്ചു തീരുംമുമ്പെ നാട്ടിലേയ്‌ക്ക് മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒന്നര ലക്ഷം രൂപയോളം ആകര്‍ഷിണിയമായ ശബളം വാഗ്‌ദ്ധാനം ചെയ്താണ് നേഴ്‌സുമാരെ എജന്‍സി ജോലിയില്‍ പ്രവേശിപ്പിക്കുന്നത്.

എന്നാല്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന ശബളത്തിന്റെ പകുതിയോളം റിക്രൂട്ടിങ്ങ് എജന്‍സി അടിച്ചെടുക്കുകയാണ്. സേവനവേതന വ്യവസ്ഥകളും പാലിക്കാറില്ല. ആരോഗ്യ മന്ത്രാലയം നേഴ്‌സുമാര്‍ക്ക് നല്‍കുന്ന അലവന്‍സും എജന്‍സി കൈക്കലാക്കുകയാണ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന ഒരു സേവന വേതന വ്യവസ്ഥയും നേഴ്‌സുമാര്‍ക്ക് കിട്ടാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.തൊഴില്‍ ഭീഷണി നേരിട്ടതോടെ നേഴ്‌സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും ചെയ്തിരുന്നു. എംബസി ആദ്യഘട്ടത്തില്‍ ചില ഇടപെടില്‍ നടത്തിയെങ്കിലും പിന്നീട് പ്രശ്‌ന പരിഹാരത്തിന് ഒരു പരിഗണനയും നല്‍കുന്നില്ലെന്ന് നേഴ്‌സുമാരുടെ ബന്ധുക്കള്‍ പറുന്നു. തുടര്‍ന്ന് അന്യനാട്ടില്‍ നേഴ്‌സുമാര്‍ നിസഹായാകരായാരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നേഴ്‌സസ് പേരന്‍സ് അസോസിയേഷന്‍ രംഗത്തെയിട്ടുണ്ട്.

ഈ സംഘടനയുടെ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മസ്വരാജിന് കഴിഞ്ഞ ദിവസം നിവേദനം നല്‍കി. മുഖ്യമന്ത്രിയ്‌ക്കും നിവേദനം നല്‍കിട്ടുണ്ട്. കുവൈറ്റ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് നേഴ്‌സുമാരെ തൊഴില്‍ ഭീഷണിയില്‍ നിന്നും മോചിതരാക്കുക,സ്വകാര്യ ഏജന്‍സി വഴിയുള്ള റിക്രൂട്ടിങ്ങ് ഒഴിവാക്കി ഒഡിപിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഐഎന്‍പിഎ ഉന്നയിക്കുന്നത്.

പത്രസമ്മേളനത്തില്‍ ഐഎന്‍പിഎ സംസ്ഥാന കമ്മറ്റിയംഗങ്ങളായ പിആര്‍ വിജയന്‍, എം.വി. വര്‍ഗീസ് എന്നിവരും ബേബി ജോസഫ്, വിഷ്ണു ആര്‍. നാഥ് തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പുതിയ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.