Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരംപാലം: അധികൃതരുടെ അവഗണന തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 10:34 pm IST
inKottayam

കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്തിലെ ഏറ്റവും അവികസിത പ്രദേശമായ കാഞ്ഞിരം- മലരിക്കല്‍ പ്രദേശത്തോട് അധികൃതരുടെ അവഗണന തുടര്‍ക്കഥയാകുന്നു. ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ പുത്തന്‍തോടിന് കുറുകെ പാലം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. ഓരോ തെരഞ്ഞെടുപ്പ് എത്തുമ്പോഴും ഇതൊരു പ്രചാരണ വിഷയവുമാക്കാറുണ്ട്. 2010 ഫെബ്രുവരിയില്‍ ഭരണാനുമതിയും ഒരു വര്‍ഷത്തിനുശേഷം സാങ്കേതിക അനുമതിയും ലഭിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ടെണ്ടര്‍ നടപടികളും സ്വീകരിച്ചിരുന്നു.

പാലത്തിന്റെ നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് വകകൊള്ളിച്ച അടങ്കല്‍തുക 14കോടി രൂപയാണ്. അതില്‍ ഏതാണ്ട് 9കോടി 25ലക്ഷം രൂപ നിര്‍മ്മാണച്ചെലവിനത്തിലും ഒരുകോടി 11ലക്ഷം രൂപ സ്ഥലമുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരവുമായാണ് വിലയിരുത്തിയത്.

പാലമെന്നത് ജനങ്ങളുടെ അടിയന്തിരാവശ്യമായതുകൊണ്ടും സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തും തദ്ദേശവാസികള്‍ വിട്ടുകൊടുക്കുന്ന വസ്തുവിന്റെ വില കൈപ്പറ്റുന്നതിന് മുമ്പുതന്നെ സമ്മതപത്രം തയ്യാറാക്കി അധികൃതരെ ഏല്‍പിച്ചതോടെയാണ് പണി ആരംഭിച്ചത്. ആര്‍ആര്‍ പാക്കേജ് അനുസരിച്ച് കളക്ടറുമായി ചര്‍ച്ച ചെയ്ത് വില നിശ്ചയിച്ച് സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പണം കൊടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു നടപടികളും പൂര്‍ത്തിയാക്കാത്തത് റവന്യൂ പിഡബ്ല്യൂഡി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.

70 മീറ്റര്‍ നീളമുള്ള പാലത്തിന്റെ പണി പകുതി ആയപ്പോള്‍തന്നെ കരാറുകാരന്‍ നിര്‍മ്മാണച്ചെലവായി കണക്കാക്കിയ തുകയുടെ 65 ശതമാനവും കൈക്കലാക്കി. ആദ്യം പൂര്‍ത്തിയാക്കേണ്ട സ്ഥലമെടുപ്പിന് ആവശ്യമായ ഒരുകോടി 11 ലക്ഷം രൂപ അനുവദിക്കാത്ത ധനകാര്യവകുപ്പ് കരാറുകാരന് തുക അനുവദിച്ചു നല്‍കിയതെങ്ങനെയെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.

പാലംപണിയുടെ പ്രധാന ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും കരാറുകാരന് ബില്ലുമാറി പണം നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നുമാണ് പിഡബ്ല്യൂഡി (ബ്രിഡ്ജസ്) അധികൃതരുടെ നിലപാട്. ധനകാര്യവകുപ്പ് പാസാക്കിയാല്‍ ഉടന്‍തന്നെ സ്ഥലം നല്‍കിയവരുടെ പണം നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന അപ്പര്‍കുട്ടനാടിന്റെ നെല്ലറയായ 1,800 ഏക്കര്‍ വരുന്ന ജെ ബ്ലോക്കും, 850 ഏക്കര്‍ വരുന്ന തിരുവായിക്കേരി ടര്‍ക്കിപാടവും സ്ഥിതിചെയ്യുന്ന കാഞ്ഞിരം- മലരിക്കല്‍ ഭാഗത്തിന്റെ റോഡ് വികസനത്തിന് സാങ്കേതികത്വം പറഞ്ഞ് തടസം നില്‍ക്കുന്ന ധനകാര്യവകുപ്പ് വികസന കാര്യത്തിലും വര്‍ഗ്ഗീയവത്കരണം നടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. അതിനുദാഹരണമാണ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ തന്നെ മറ്റു ചില റോഡുകലുടെ നിര്‍മ്മാണത്തിനായി ആറുകോടിരൂപ ധനവകുപ്പ് അനുവദിച്ചുവെന്ന ജോസ് കെ. മാണി എംപിയുടെ പ്രസ്താവനയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും
Kerala

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം
India

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

India

സംഭാല്‍ കലാപം: മുഖ്യ സൂത്രധാരന്‍ ഷാരിഖ് സത്തയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.