Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വ്യാജകള്ള് വില്‍പ്പന നടത്തിയ 19 ഷാപ്പുകള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 02:59 pm IST
in Alappuzha

ആലപ്പുഴ: അനധികൃത മദ്യ ഉത്പാദനവും വില്‍പ്പനയും തടയാന്‍ കായല്‍മേഖലയിലും ഉള്‍പ്രദേശങ്ങളിലും പോലീസ്-എക്‌സൈസ് സംയുക്ത പരിശോധന ശക്തമാക്കുമെന്ന്  കളക്ടര്‍ എന്‍. പത്മകുമാര്‍. അനധികൃത മദ്യ ഉത്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അനധികൃത മദ്യ ഉത്പാദനവും വില്‍പ്പനയുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനിടെ 380 കേസ് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സുരേഷ് റിച്ചാര്‍ഡ് പറഞ്ഞു. 353 പേരെ അറസ്റ്റ് ചെയ്തു. 98 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 152.65 ലിറ്റര്‍ ചാരായവും 835.21 ലിറ്റര്‍ വിദേശമദ്യവും 1830 ലിറ്റര്‍ കോടയും 9.6 കിലോ കഞ്ചാവും 25 ലിറ്റര്‍ സ്പിരിറ്റും 158.65 ലിറ്റര്‍ അരിഷ്ടവും 369.12 ലിറ്റര്‍ കള്ളും നാല് ആംപ്യൂളുകളും 218 ഗ്രാം ചരസും പിടിച്ചെടുത്തു.

രാസപരിശോധനയില്‍ മായംകലര്‍ത്തിയ കള്ള് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആലപ്പുഴ, കായംകുളം റേഞ്ചുകളിലെ 19 കള്ളുഷാപ്പുകള്‍ക്കെതിരെ നടപടിയെടുത്തു. 8172 വാഹനങ്ങള്‍ പരിശോധിച്ചു. മദ്യം കടത്താനുപയോഗിച്ച 16 വാഹനം പിടിച്ചെടുത്തു. കള്ളുഷാപ്പുകളില്‍ 3219 പരിശോധനകള്‍ നടത്തി. വിദേശമദ്യ ഷോപ്പുകളില്‍ 106 പരിശോധന നടന്നു. 62 സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തി. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് 74 കേസ് രജിസ്റ്റര്‍ ചെയ്തു. ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞമാസം 41 കേസും ഈ മാസം 40 കേസും രജിസ്റ്റര്‍ ചെയ്തതായി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി: ഡി. മോഹനന്‍ പറഞ്ഞു. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 36 കേസെടുത്തു. 39 പേരെ അറസ്റ്റു ചെയ്തു. ഈ മാസം 31 കേസെടുത്തു. പുളിങ്കുന്ന് എന്‍ജിനീയറിങ് കോളജ് പരിസരം, രാമങ്കരി എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പരാതിയുള്ളതിനാല്‍ പോലീസ്-എക്‌സൈസ് പരിശോധന ശക്തമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

പെരുമ്പളം ദ്വീപിലെ കള്ളുഷാപ്പുകള്‍ നിയമവിരുദ്ധമായി രാവിലെ ഏഴു മുതല്‍ തുറന്നുപ്രവര്‍ത്തിക്കുന്നതായും അന്യജില്ലയില്‍നിന്ന് കള്ള് എത്തിക്കുന്ന വാഹനങ്ങള്‍ ഷാപ്പുകള്‍ തുറക്കുന്നതിനു മുമ്പ് വിതരണത്തിനെത്തുന്നുവെന്നും യോഗത്തില്‍ പരാതിയുയര്‍ന്നു. നടപടി സ്വീകരിക്കാന്‍ സിഐമാര്‍ക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. കാര്‍ത്തികപ്പള്ളി, കായംകുളം പട്ടോളി മാര്‍ക്കറ്റ്, രണ്ടാംകുറ്റി, കരിപ്പുഴ, അരൂര്‍ പുതുക്കാട്ടു പറമ്പ്, കായിപ്പുറം, തണ്ണീര്‍മുക്കം എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.