Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പശ്ചിമകൊച്ചി ഫുട്ബോള്‍ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2014, 09:44 pm IST
in Ernakulam

മട്ടാഞ്ചേരി: ലോകകപ്പ്‌ ഫുട്ബോള്‍ മത്സരത്തിന്‌ വിസില്‍ മുഴങ്ങാന്‍ മണിക്കുറുകള്‍ മാത്രമിരിക്കെ ഫുട്ബോള്‍ കളരിയുടെ പഴയകാല നഗരി ആവേശത്തിലമരുകയാണ്‌. ബ്രസീലില്‍നിന്ന്‌ അകലെയാണെങ്കിലും അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ആവേശവും ആഘോഷവും ഫുട്ബോള്‍പ്രേമികളുടെ കൂട്ടായ്‌മയുടെ ഉത്സവമായാണ്‌ മാറുന്നത്‌.

ഇന്ത്യന്‍ ഫുട്ബോളിന്‌ ദേശീയ-അന്തര്‍ദേശീയ താരങ്ങളെ സമ്മാനിച്ച പശ്ചിമകൊച്ചി ദേശക്കാര്‍ക്ക്‌ ഫുട്ബോള്‍ മത്സരം എന്നും ആഘോഷത്തിന്റെ സ്മൃതികളാണുര്‍ത്തുക. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, മുണ്ടംവേലി, തീരദേശനഗരികള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ഉയര്‍ന്നുപൊങ്ങിയ ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശലഹരിയാണ്‌ വിളിച്ചോതുന്നത്‌.

ലോകകപ്പ്‌ ഫുട്ബോള്‍ മാമാങ്കവേദിയും ആഘോഷകൂട്ടായ്‌മയുമായി ഒട്ടേറെ കായികസംഘടനകള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ അവര്‍ക്ക്‌ പിന്‍ബലമേകി സാമൂഹ്യ-സാംസ്കാരിക സംഘടനകളും രംഗത്തുണ്ട്‌. ബ്രസീലിനും അര്‍ജന്റീനക്കുമാണ്‌ പശ്ചിമകൊച്ചി ആരാധനയിലും വിജയത്തിനും മുന്‍തൂക്കം നല്‍കുന്നതെങ്കിലും ഇംഗ്ലണ്ട്‌, ഹോളണ്ട്‌, ജര്‍മ്മനി, ഇറാന്‍ തുടങ്ങിയ ടീമുകള്‍ക്കും ശ്രദ്ധേയ സ്ഥാനം നല്‍കുന്നുണ്ട്‌.

ലോകകപ്പിന്‌ സ്വാഗതമോതി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുയര്‍ന്ന ഫ്ലക്സ്‌ ബോര്‍ഡുകളില്‍ മത്സരടീമുകളുടെ വീര്യം പ്രകടമാക്കി വാക്ശരങ്ങളും ശ്രദ്ധേയമാകുന്നുണ്ട്‌. “പട്ടി പെറ്റത്‌ നൂറ്‌ എണ്ണം എന്തിന്‌!! സിംഹം പെറ്റത്‌ ഒരേണ്ണം, പോരേ! അര്‍ജന്റീനയുടെ ചുണക്കുട്ടന്മാര്‍ നിരന്ന ബോര്‍ഡിലെ വാചകമാണിത്‌. “അഹങ്കാരികളുടെ നാട്ടിലേക്ക്‌ ഓറഞ്ച്‌ പട” എന്നാണ്‌ ഹോളണ്ടിന്റെ വിശേഷണം. ജര്‍മ്മനി, ബ്രസീല്‍, ഹോളണ്ട്‌ എന്നീ ശക്തരുടെ ടീമുകള്‍ക്ക്‌ ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്‌ കളി പഠിപ്പിക്കാനറിയാമെങ്കില്‍ പരാജയപ്പെടുത്താനും ഞങ്ങള്‍ക്കറിയാം” എന്നതാണ്‌.

‘കിരീടത്തിന്‌ അവകാശി രാജാവാണ്‌’ എന്ന വാക്ശരമാണ്‌ ബ്രസീല്‍ സഘത്തിന്റേത്‌. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന ഫ്ലക്സുകളും കമാനങ്ങളും ചുവരെഴുത്തുകളുമെല്ലാം കൊച്ചിയുടെ ലോകകപ്പ്‌ ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശം പ്രകടമാക്കുകയാണ്‌. മത്സരവേളയില്‍ കളി കാണാനെത്തുന്നവര്‍ക്ക്‌ സൗകര്യമൊരുക്കി ചില ക്ലബുകള്‍ രംഗത്തെത്തിയപ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സരമൊരുക്കി ഫുട്ബോള്‍ ചരിത്രം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനാണ്‌ മറ്റ്‌ സംഘടനകള്‍ തീരുമാനിച്ചിരുന്നത്‌.

സ്വാതന്ത്ര്യ സമര കാലഘട്ടങ്ങള്‍ക്ക്‌ മുമ്പേയുള്ളതാണ്‌ പശ്ചിമകൊച്ചിയുടെ ഫുട്ബോള്‍ ആവേശം. ഇരുപതിലേറെ മൈതാനങ്ങളുണ്ടായിരുന്ന പൈതൃക-രാജനഗരിയില്‍ ഒരു ഘട്ടത്തില്‍ പ്രതിവര്‍ഷം ചെറുതും വലുതുമായ 40 ഒാ‍ളം ഫുട്ബോള്‍ മത്സരങ്ങളാണ്‌ നടന്നിരുന്നത്‌. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്‌ട്ര മത്സരത്തില്‍ പാക്കിസ്ഥാനിലെ ക്ലബുമായി മത്സരിച്ച ടീം കൊച്ചിയുടേതാണ്‌. ഇന്നും പ്രതിവര്‍ഷം 10 ഓളം ഫുട്ബോള്‍മത്സരങ്ങള്‍ക്ക്‌ വേദിയൊരുക്കി ഫുട്ബോള്‍ കളിക്കളത്തെ തലമുറകള്‍ക്ക്‌ ഹരമാക്കി മാറ്റുന്നതിലും കൊച്ചി മുന്നിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.