Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പശ്ചിമകൊച്ചി ഫുട്ബോള്‍ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2014, 09:44 pm IST
in Ernakulam

മട്ടാഞ്ചേരി: ലോകകപ്പ്‌ ഫുട്ബോള്‍ മത്സരത്തിന്‌ വിസില്‍ മുഴങ്ങാന്‍ മണിക്കുറുകള്‍ മാത്രമിരിക്കെ ഫുട്ബോള്‍ കളരിയുടെ പഴയകാല നഗരി ആവേശത്തിലമരുകയാണ്‌. ബ്രസീലില്‍നിന്ന്‌ അകലെയാണെങ്കിലും അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ആവേശവും ആഘോഷവും ഫുട്ബോള്‍പ്രേമികളുടെ കൂട്ടായ്‌മയുടെ ഉത്സവമായാണ്‌ മാറുന്നത്‌.

ഇന്ത്യന്‍ ഫുട്ബോളിന്‌ ദേശീയ-അന്തര്‍ദേശീയ താരങ്ങളെ സമ്മാനിച്ച പശ്ചിമകൊച്ചി ദേശക്കാര്‍ക്ക്‌ ഫുട്ബോള്‍ മത്സരം എന്നും ആഘോഷത്തിന്റെ സ്മൃതികളാണുര്‍ത്തുക. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, മുണ്ടംവേലി, തീരദേശനഗരികള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ഉയര്‍ന്നുപൊങ്ങിയ ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശലഹരിയാണ്‌ വിളിച്ചോതുന്നത്‌.

ലോകകപ്പ്‌ ഫുട്ബോള്‍ മാമാങ്കവേദിയും ആഘോഷകൂട്ടായ്‌മയുമായി ഒട്ടേറെ കായികസംഘടനകള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ അവര്‍ക്ക്‌ പിന്‍ബലമേകി സാമൂഹ്യ-സാംസ്കാരിക സംഘടനകളും രംഗത്തുണ്ട്‌. ബ്രസീലിനും അര്‍ജന്റീനക്കുമാണ്‌ പശ്ചിമകൊച്ചി ആരാധനയിലും വിജയത്തിനും മുന്‍തൂക്കം നല്‍കുന്നതെങ്കിലും ഇംഗ്ലണ്ട്‌, ഹോളണ്ട്‌, ജര്‍മ്മനി, ഇറാന്‍ തുടങ്ങിയ ടീമുകള്‍ക്കും ശ്രദ്ധേയ സ്ഥാനം നല്‍കുന്നുണ്ട്‌.

ലോകകപ്പിന്‌ സ്വാഗതമോതി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുയര്‍ന്ന ഫ്ലക്സ്‌ ബോര്‍ഡുകളില്‍ മത്സരടീമുകളുടെ വീര്യം പ്രകടമാക്കി വാക്ശരങ്ങളും ശ്രദ്ധേയമാകുന്നുണ്ട്‌. “പട്ടി പെറ്റത്‌ നൂറ്‌ എണ്ണം എന്തിന്‌!! സിംഹം പെറ്റത്‌ ഒരേണ്ണം, പോരേ! അര്‍ജന്റീനയുടെ ചുണക്കുട്ടന്മാര്‍ നിരന്ന ബോര്‍ഡിലെ വാചകമാണിത്‌. “അഹങ്കാരികളുടെ നാട്ടിലേക്ക്‌ ഓറഞ്ച്‌ പട” എന്നാണ്‌ ഹോളണ്ടിന്റെ വിശേഷണം. ജര്‍മ്മനി, ബ്രസീല്‍, ഹോളണ്ട്‌ എന്നീ ശക്തരുടെ ടീമുകള്‍ക്ക്‌ ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്‌ കളി പഠിപ്പിക്കാനറിയാമെങ്കില്‍ പരാജയപ്പെടുത്താനും ഞങ്ങള്‍ക്കറിയാം” എന്നതാണ്‌.

‘കിരീടത്തിന്‌ അവകാശി രാജാവാണ്‌’ എന്ന വാക്ശരമാണ്‌ ബ്രസീല്‍ സഘത്തിന്റേത്‌. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന ഫ്ലക്സുകളും കമാനങ്ങളും ചുവരെഴുത്തുകളുമെല്ലാം കൊച്ചിയുടെ ലോകകപ്പ്‌ ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശം പ്രകടമാക്കുകയാണ്‌. മത്സരവേളയില്‍ കളി കാണാനെത്തുന്നവര്‍ക്ക്‌ സൗകര്യമൊരുക്കി ചില ക്ലബുകള്‍ രംഗത്തെത്തിയപ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സരമൊരുക്കി ഫുട്ബോള്‍ ചരിത്രം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനാണ്‌ മറ്റ്‌ സംഘടനകള്‍ തീരുമാനിച്ചിരുന്നത്‌.

സ്വാതന്ത്ര്യ സമര കാലഘട്ടങ്ങള്‍ക്ക്‌ മുമ്പേയുള്ളതാണ്‌ പശ്ചിമകൊച്ചിയുടെ ഫുട്ബോള്‍ ആവേശം. ഇരുപതിലേറെ മൈതാനങ്ങളുണ്ടായിരുന്ന പൈതൃക-രാജനഗരിയില്‍ ഒരു ഘട്ടത്തില്‍ പ്രതിവര്‍ഷം ചെറുതും വലുതുമായ 40 ഒാ‍ളം ഫുട്ബോള്‍ മത്സരങ്ങളാണ്‌ നടന്നിരുന്നത്‌. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്‌ട്ര മത്സരത്തില്‍ പാക്കിസ്ഥാനിലെ ക്ലബുമായി മത്സരിച്ച ടീം കൊച്ചിയുടേതാണ്‌. ഇന്നും പ്രതിവര്‍ഷം 10 ഓളം ഫുട്ബോള്‍മത്സരങ്ങള്‍ക്ക്‌ വേദിയൊരുക്കി ഫുട്ബോള്‍ കളിക്കളത്തെ തലമുറകള്‍ക്ക്‌ ഹരമാക്കി മാറ്റുന്നതിലും കൊച്ചി മുന്നിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.