പഴയകാലത്ത് പുരുഷന്മാരെപ്പോലെ സ്ത്രീകളും ഗായത്രി ജപിക്കുക പതിവാണെന്ന് മനുസ്മൃതി പറയുന്നു. അക്കാലത്ത് സ്ത്രീകളും ഉപനയനം പതിവുണ്ട്. അവരും വേദങ്ങള്‍ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ഗായത്രി ജപിക്കുകയും ചെയ്യുന്നു. ഇവിടെ സ്ത്രീകള്‍ എന്നപദംകൊണ്ട് ബ്രാഹ്മണരുടെയോ ക്ഷത്രിയരുടെയോ സ്ത്രീകള്‍ മാത്രമാണെന്ന് ഒരു നിലയ്ക്കും വിചാരിക്കാന്‍ പാടുള്ളതല്ല.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: