Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പത്രികാ സമര്‍പ്പണവേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പം നാലുപേര്‍; വാഹന ഉപയോഗത്തിനും കര്‍ശന നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2014, 10:26 pm IST
in Ernakulam

കൊച്ചി: നാമനിര്‍ദേശ പത്രിക നല്‍കാനെത്തുന്ന സ്ഥാനാര്‍ഥികള്‍ക്കൊപ്പം റിട്ടേണിംഗ്‌ ഓഫീസിന്റെ നൂറുമീറ്റര്‍ പരിധിക്കുളളില്‍ വാഹനങ്ങളും വ്യക്തികളും വരുന്നതിനുളള തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്‌ ജില്ലാ തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു.

പത്രികാ സമര്‍പ്പണത്തിന്‌ സ്ഥാനാര്‍ഥികള്‍ പ്രകടനത്തിന്റെ അകമ്പടിയോടെ എത്തരുത്‌. വരണാധികാരിയുടെ ഓഫീസിന്റെ 100 മീറ്റര്‍ പരിധിയില്‍ മൂന്നുവാഹനങ്ങള്‍ മാത്രമേ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടാകാവൂ. സ്ഥാനാര്‍ഥിയുള്‍പ്പടെ അഞ്ചുപേര്‍ക്കേ പത്രിക സമര്‍പ്പണവേളയില്‍ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശനം അനുവദിക്കൂ. പത്രികസമര്‍പ്പണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വരണാധികാരിയുടെ കീഴിലുള്ള സംഘം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.

പത്രിക സൂക്ഷ്മപരിശോധന വേളയില്‍ സ്ഥാനാര്‍ഥി, തിരഞ്ഞെടുപ്പ്‌ ഏജന്റ്‌, പത്രിക പിന്താങ്ങിയ ഒരാള്‍, സ്ഥാനാര്‍ഥി രേഖാമൂലം ചുമതലപ്പെടുത്തുന്ന മറ്റൊരാളും ഉള്‍പ്പെടെ നാലുപേര്‍ക്കാണ്‌ പരിശോധന ഹാളില്‍ പ്രവേശനം. സുരക്ഷ ക്രമീകരണങ്ങളില്‍ ഉള്‍പ്പെട്ട മന്ത്രി, രാഷ്‌ട്രീയകക്ഷിനേതാവ്‌, സ്ഥാനാര്‍ഥി എന്നിവര്‍ക്ക്‌ അതിന്റെ ഭാഗമായി സുരക്ഷ ഏജന്‍സിയുടെ ശിപാര്‍ശക്കനുസരിച്ച്‌ ഒരു ബുളളറ്റ്‌ പ്രൂഫ്‌ വാഹനമുപയോഗിക്കാം. എന്നാല്‍ ഒന്നിലധികം വാഹനം ഇതേയാവശ്യത്തിനായി ഉപയോഗിക്കാന്‍ പാടില്ല. വാഹന വ്യൂഹത്തിലെ പെയിലറ്റ്‌, എസ്കോര്‍ട്ട്‌ വാഹനമുള്‍പ്പെടെയുളള കാര്യങ്ങള്‍ സുരക്ഷ ഏജന്‍സികളുടെ ശിപാര്‍ശയനുസരിച്ചായിരിക്കണം. സര്‍ക്കാരിന്റെ ബ്ലൂ ബുക്ക്‌ പ്രകാരമുളള സുരക്ഷ ക്രമീകരണങ്ങളുളള പ്രധാനമന്ത്രിക്ക്‌ ഈ നിര്‍ദേശം ബാധകമല്ല.

തിരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ഇരുചക്രവാഹനമുള്‍പ്പെടെ എത്ര വാഹനങ്ങള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ സ്ഥാനാര്‍ഥിക്ക്‌ അവകാശമുണ്ട്‌. എന്നാല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെല്ലാം വരണാധികാരിയുടെ മുന്‍കൂര്‍ അനുമതിയും പെര്‍മിറ്റും വാങ്ങിയിരിക്കണം. അസല്‍ പെര്‍മിറ്റ്‌ കാര്‍ഡ്‌ തന്നെ വാഹനത്തിന്‌ മുമ്പില്‍ എല്ലാവരും കാണുംവിധം പതിച്ചിരിക്കണം. പെര്‍മിറ്റ്‌ കാര്‍ഡില്‍ വാഹനത്തിന്റെ നമ്പരും സ്ഥാനാര്‍ഥിയുടെ പേരും ഉണ്ടായിരിക്കും.

ഒരു സ്ഥാനാര്‍ഥിയുടെ ആവശ്യത്തിനായെടുത്ത ഒരു വാഹന പെര്‍മിറ്റ്‌ മറ്റൊരു സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി ഉപയോഗിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌. ഇന്‍ഡ്യന്‍ ശിക്ഷാനിയമം 171 എച്ച്‌ വകുപ്പ്‌ പ്രകാരമുളള ശിക്ഷയ്‌ക്ക്‌ വിധേയമാക്കാവുന്ന കുറ്റമാണിത്‌. പെര്‍മിറ്റില്ലാതെ തിരഞ്ഞെടപ്പ്‌ ആവശ്യത്തിന്‌ വാഹനം ഉപയോഗിക്കുന്നതും ശിക്ഷ നടപടികള്‍ വിളിച്ചു വരുത്തും.

തിരഞ്ഞെടുപ്പ്‌ പ്രചരണ വാഹനത്തില്‍ മോട്ടോര്‍ വാഹന നിയമ പ്രകാരവും തദ്ദേശീയമായ നിയമങ്ങളും അനുസരിച്ചുളള മോടിപിടിപ്പിക്കലും ആകാം. എന്നാല്‍ വീഡിയോ പ്രദര്‍ശനം ഉള്‍പ്പെടെയുളള എല്ലാതരം പ്രചരണ വാഹനങ്ങള്‍ക്കും മോട്ടോര്‍ വാഹന നിയമപ്രകാരം ബന്ധപ്പെട്ട അധികൃതരില്‍ നിന്ന്‌ പെര്‍മിറ്റ്‌ എടുത്തിരിക്കണം. ലൗഡ്സ്പീക്കര്‍ ഘടിപ്പിക്കുന്നതുപോലും മോട്ടോര്‍വാഹന നിയമപ്രകാരമായിരിക്കണം. സര്‍ക്കാര്‍ സഹായമുളളതോ, സ്വകാര്യ ഉടമസ്ഥതയിലുളളതോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുളളതോ ആയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മൈതാനം രാഷ്‌ട്രീയ പ്രചരണങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വേദിയാക്കരുത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.