Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റെ കൊടും കാപട്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2014, 09:56 pm IST
in Vicharam

കാന്‍സര്‍ ഇന്ന്‌ ജീവിതശൈലീ രോഗമാണെന്ന്‌ പറയുന്നപോലെ അഴിമതി എന്ന കാന്‍സറും ജീവിതത്തിന്റെ പ്രത്യേകിച്ച്‌ രാഷ്‌ട്രീയ ജീവിതത്തിന്റെ രോഗമായി മാറിക്കഴിഞ്ഞു എന്ന സത്യം തെളിയിക്കുന്നതാണ്‌ അഴിമതിവിരുദ്ധ ഓര്‍ഡിനന്‍സ്‌ ഇറക്കാനുള്ള നീക്കം കേന്ദ്രമന്ത്രിസഭ ഉപേക്ഷിച്ചത്‌. പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഓര്‍ഡിനന്‍സ്‌ ഇറക്കാനുള്ള നീക്കത്തോട്‌ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി വിയോജിച്ചു എന്നത്‌ ശ്രദ്ധേയമാണ്‌. അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സ്‌ നീക്കം തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്‌ ജനപ്രീതി നേടി വോട്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ പകല്‍പോലെ വ്യക്തമാണ്‌. ഇങ്ങനെ ഒരു ബില്‍ കൊണ്ടുവരണമെന്ന്‌ ആത്മാര്‍ത്ഥമായ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ ഈ അവസാന നിമിഷം വരെ കാക്കാതെ നേരത്തെ അവതരിപ്പിച്ച്‌ പാസ്സാക്കി എടുക്കാമായിരുന്നു. പക്ഷേ അഴിമതിവിരുദ്ധ ബില്‍ ഏറ്റവും അധികം ദോഷകരമായി ബാധിക്കുന്നത്‌ കേന്ദ്രസര്‍ക്കാരിനെ തന്നെ ആയിരിക്കും എന്ന തിരിച്ചറിവാണ്‌ ഈ ബില്‍ അവസാന നിമിഷങ്ങളിലേക്ക്‌ മറ്റീവ്ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്‌. യുപിഎ ഒന്നും യുപിഎ രണ്ടും അഴിമതി വിഷയത്തില്‍ കഴുത്തറ്റം മുങ്ങിയ സര്‍ക്കാരുകളാണ്‌. പതിനഞ്ചാം ലോക്സഭ കഴിഞ്ഞയാഴ്ച മരവിപ്പിച്ച സാഹചര്യത്തിലാണ്‌ ഓര്‍ഡിനന്‍സ്‌ എന്ന ആശയം രൂപപ്പെട്ടത്‌. അഴിമതി വിവരങ്ങള്‍ പുറത്തറിയിക്കുന്നവര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്സ്‌ ബില്‍ രാജ്യസഭ പാസ്സാക്കിയിരുന്നെങ്കിലും രാഷ്‌ട്രപതി ഒപ്പുവച്ചില്ല.

ഇപ്പോള്‍ അവതരിപ്പിക്കാനിരുന്ന അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സിലും രാഷ്‌ട്രപതി ഒപ്പിടാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവാണ്‌ അവതരണം ഉപേക്ഷിച്ചത്‌. അഞ്ചുവര്‍ഷമായി ഈ വിഷയത്തില്‍ നിസ്സംഗത പാലിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നത്‌ ജനാധിപത്യവിരുദ്ധമാണെന്ന്‌ വിമര്‍ശനമുയര്‍ന്നു. ഓര്‍ഡിനന്‍സ്‌ ഇറക്കിയാല്‍ അത്‌ ആറുമാസത്തിനുള്ളില്‍ നിയമമാക്കണമെന്നാണ്‌ ചട്ടം. പക്ഷേ ഈ ബില്‍ ഇപ്പോള്‍ അവതരിപ്പിച്ചാല്‍ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ പാര്‍ലമെന്റ്‌ പിരിച്ചുവിടുന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ്‌ ലാപ്സായി പോകും. പൊതുജനം എന്ന കഴുതയ്‌ക്ക്‌ ഈ അവബോധമില്ല എന്നും കോണ്‍ഗ്രസിനറിയാം. മാത്രമല്ല അഞ്ചുകൊല്ലം നിസ്സംഗത പാലിച്ച ശേഷം ഈ പെട്ടെന്നുള്ള ഉണര്‍വ്‌ എന്തു ലക്ഷ്യം വച്ചാണെന്ന്‌ ഏത്‌ പൊട്ടനും മനസ്സിലായി. മറ്റൊരു സുപ്രധാന വസ്തുത നിയമം പാസ്സാക്കിയതുകൊണ്ടു മാത്രം അഴിമതിപോലുള്ള അധാര്‍മിക പ്രവൃത്തികള്‍ അവസാനിക്കില്ല എന്നതാണ്‌.

നിര്‍ഭയ പദ്ധതി ആദ്യം ഓര്‍ഡിനന്‍സും പിന്നീട്‌ ബില്ലുമായിട്ടും നിര്‍ഭയ ഫണ്ടായി അനുവദിച്ച 1000 കോടി രൂപയില്‍നിന്നും ഒരു രൂപ പോലും ചെലവാക്കിയില്ല എന്നത്‌ തന്നെ ഉദാഹരണം. സ്ത്രീ സംരക്ഷണ നിയമങ്ങളും ബാലാവകാശ നിയമങ്ങളും നിരന്തരം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലൊ. കുട്ടികള്‍ക്ക്‌ വീട്ടിലോ സ്കൂളിലോ സംരക്ഷണമില്ല. തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തെരഞ്ഞെടുപ്പ്‌ ചെലവില്‍ നിയന്ത്രണമേര്‍പ്പെടുത്തി അഭിപ്രായ സര്‍വേകള്‍ക്കെതിരെ നിയന്ത്രണം കൊണ്ടുവന്നിരുന്നു. പക്ഷേ അഞ്ചുകൊല്ലം അഴിമതി മാത്രം നടത്തിയ സര്‍ക്കാരിന്റെ അവസാന നിമിഷത്തിലെ അഴിമതി വിരോധം സംശയാസ്പദമാണല്ലൊ.

ഇപ്പോള്‍ പിഎസിഎല്‍ (വേള്‍ഡ്‌ ആഗ്രോടെക്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍) 45000 കോടിയുടെ തട്ടിപ്പ്‌ നടന്നതായി സിബിഐ കണ്ടെത്തിയിരിക്കുന്നു. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിലെ സ്വര്‍ണ പല്ലക്ക്‌ നിര്‍മാണത്തില്‍ കാണാതെ പോയത്‌ ആറരകിലോ സ്വര്‍ണമാണത്രെ. ശബരിമല സന്നിധാനത്ത്‌ അഴിമതി തുടര്‍ക്കഥയാണ്‌. റോഡ്‌ നിര്‍മാണം മുതല്‍ കുടിവെള്ള വിതരണം വരെ അഴിമതിയില്‍ മുങ്ങിയതാണ്‌. വേനല്‍ക്കാലത്ത്‌ മിനുക്ക്‌ പണിചെയ്ത റോഡുകള്‍ വര്‍ഷകാലത്ത്‌ ആദ്യമഴയില്‍ ഒഴുകുന്നതും റോഡുപണി കോണ്‍ട്രാക്ട്‌ നല്‍കുന്നതില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും മാധ്യമ ചര്‍ച്ചാ വിഷയങ്ങളാണ്‌. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ്‌ എഞ്ചിന്‍ വാങ്ങാനുള്ള പതിനായിരം കോടി രൂപയുടെ ഇടപാടില്‍ അഴിമതി ഉണ്ടോ എന്ന്‌ അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രി ആന്റണി ഉത്തരവിട്ടിരിക്കുകയാണ്‌. അവസാന നിമിഷം യുപിഎ സര്‍ക്കാര്‍ അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സ്‌ ഇറക്കാന്‍ നിശ്ചയിച്ചതിന്റെ പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിയാന്‍ ഈ സംഭവം ഉപകരിച്ചു എന്ന്‌ ചൂണ്ടിക്കാണിക്കാതെ വയ്യ. തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ കേന്ദ്ര ജീവനക്കാരുടെ ഡിഎ 100 ശതമാനം ഉയര്‍ത്തിയതും ഇപിഎഫില്‍ ആയിരം രൂപ വര്‍ധിപ്പിച്ച്‌ 28 ലക്ഷം പെന്‍ഷനേഴ്സിനെ സഹായിച്ചതും തെരഞ്ഞെടുപ്പ്‌ കേന്ദ്രീകൃത നീക്കങ്ങളായിരുന്നല്ലോ. ജനക്ഷേമ സര്‍ക്കാരാണെന്ന പ്രതിഛായ ഉണ്ടാക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ നടത്തിയ നീക്കങ്ങളായിരുന്നു ഇവ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.