Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്റഗ്രേറ്റഡ് ഫിനാന്‍സിനെ പാപ്പരായി പ്രഖ്യാപിച്ചു കോടികള്‍ നഷ്ടമായവര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 10:11 pm IST
inKottayam

കോട്ടയം:സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് 200 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഇന്റഗ്രേറ്റഡ് ഫിനാന്‍സ് കമ്പനിയെ മദ്രാസ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. ആറുമാസം മുന്‍പ് വന്ന കോടതിവിധി നിക്ഷേപകര്‍ അറിഞ്ഞത് അടുത്തിടെ മാത്രം. ഇതോടെ കോടികള്‍ കമ്പനിയില്‍ നിക്ഷേപിച്ചവര്‍ പെരുവഴിയിലായി.

ചെന്നൈ ആസ്ഥാനമായ കമ്പനി സ്ഥിരനിക്ഷേപമായും ഷെയറുകളായും 200 കോടിയോളം രൂപയാണ് സമാഹരിച്ചത്. കോട്ടയം സ്വദേശി ജോര്‍ജ് കുരുവിളയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥാപനം 2005 ഓഗസ്റ്റിലാണ് പൂട്ടിയത്.

ഇതിനെതിരേ നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അടക്കം വിവിധ കോടതികളുടെ പരിഗണനയിലായിരുന്നു. പണം നഷ്ടമായ തിരുവല്ല സ്വദേശി പത്തനംതിട്ട കണ്‍സ്യൂമര്‍ ഫോറത്തില്‍ കമ്പനിയുടമയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. കമ്പനി വക്കീല്‍ ഇതിന് സ്‌റ്റേ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്കൊപ്പം മദ്രാസ് ഹൈക്കോടതിയില്‍ നിന്നുള്ള ലിക്വിഡേഷന്‍ ഓര്‍ഡര്‍ (പാപ്പര്‍ പ്രഖ്യാപനം) കൂടി സമര്‍പ്പിച്ചു. ഇതു കണ്ടപ്പോഴാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചുവെന്ന വിവരം നിക്ഷേപകരില്‍ ചിലര്‍ മാത്രം അറിയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് ഇത് സംബന്ധിച്ച് വിധി വന്നത്.

നിക്ഷേപം പണമായി തിരികെ കൊടുക്കാതെ കമ്പനിയുടെ ഷെയര്‍ ആക്കി മാറ്റാന്‍ ശ്രമം നടന്നിരുന്നു. ഇത് സുപ്രീംകോടതി അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് പാപ്പാരായെന്നുള്ള വിധി സമ്പാദിച്ച് സ്ഥാപനം പൂര്‍ണമായും അടച്ചു പൂട്ടിയത്. ഇനിയും ഈ കമ്പനിക്ക് എന്തെങ്കിലും ആസ്തിയുണ്ടോയെന്ന് പരിശോധിച്ച് അത് വിറ്റു കിട്ടുന്ന പണത്തില്‍ നിന്ന് ബാധ്യതകള്‍ എല്ലാം തീര്‍ക്കണമെന്ന് കോടതി ഉത്തരവിലുണ്ട്. ഇതിനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ എ. നാഗരാജന്‍ എന്ന അഭിഭാഷകനെ ലിക്വിഡേറ്റര്‍ ആയും നിയമിച്ചു. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിനാണ് ഇദ്ദേഹത്തിന്റെ നിയമനം. ഇതിനുള്ള പണവും കമ്പനിയുടെ ആസ്തികളില്‍ നിന്ന് വേണം കണ്ടെത്താന്‍. എല്ലാ നടപടിക്രമങ്ങളും ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കും. ഈ സാഹചര്യത്തില്‍ കമ്പനിയുടെ ആസ്തികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍, അത് വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ബാധ്യത തീര്‍ത്തതിന് ശേഷം വല്ലതുമുണ്ടെങ്കില്‍ മാത്രമേ നിക്ഷേപകര്‍ക്ക് ലഭിക്കൂ. അങ്ങനെയൊന്നില്ലാത്ത സാഹചര്യത്തില്‍ മുഴുവന്‍ പണവും നിക്ഷേപകര്‍ക്ക് നഷ്ടമാകാനുള്ള സാധ്യതയാണ് കാണുന്നത്. ആയിരങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ് മധ്യതിരുവിതാംകൂറില്‍ നിന്നുള്ളവര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നത്.

ഈ പണം ഉപയോഗിച്ച് ഉടമ ബിനാമിപ്പേരില്‍ തോട്ടങ്ങളും വസ്തുവകകളും സമ്പാദിച്ചിട്ടുണ്ടെന്നാണ് പണം നഷ്ടമായവര്‍ ആരോപിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.