Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാരാഴ്മ വിശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2013, 07:55 pm IST
in Samskriti

ആയിരത്തി ഒരുനൂറിലേറെ പഴക്കമുള്ള മാവേലിക്കര ചെന്നിത്തല കാരാഴ്മ ദേവീക്ഷേത്രം അതിന്റെ പ്രാചീനത കൊണ്ടും ആചാര സവിശേഷതകള്‍ കൊണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. ചതുരാകൃതിയിലുള്ള ശ്രീകോവില്‍, മേല്‍ക്കൂരയില്ലാതെ മഞ്ഞും മഴയുമേറ്റ്‌ നിലനില്‍ക്കുന്ന ദേവീബിംബം. എത്ര ദൂരത്ത്‌ നിന്നും ദേവീവിഗ്രഹം കാണുമാറ്‌ വലിയ ബലിക്കല്‍പുരയും നമസ്കാരമണ്ഡപവും ശ്രീകോവിലും. ചുറ്റും വിളക്കുമാടത്തോടുകൂടിയ നാലമ്പലം, കൊടിമരവും ആനക്കൊട്ടിലും കളിത്തട്ടുകളും……

അഷ്ടദിക്പാലരുടെയും ബ്രഹ്മദേവന്റെയും ദാരുശില്‍പങ്ങള്‍ അലങ്കരിക്കുന്ന കിഴക്കേ ബലിക്കല്‍പുര. തച്ചുശാസ്ത്ര വിസ്മയം വിളിച്ചോതുന്ന തടിയില്‍ തീര്‍ത്ത വ്യാളീമുഖം, പ്രത്യേകതരം പച്ചിലക്കൂട്ടുകള്‍ ചേര്‍ത്തു വരച്ച അനന്തശയനം തുടങ്ങി പരമ്പരാഗത കലകളുടെ ചിത്രീകരണം കൊണ്ട്‌ സമ്പന്നമാണ്‌ ഐതിഹ്യപ്പെരുമയാര്‍ന്ന ഈ ക്ഷേത്രം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിനടുത്ത്‌ കുണ്ടില്‍ മല്ലിശ്ശേരി മനയ്‌ക്കല്‍ മണ്ണടി ഭഗവതിയുടെ നിത്യോപാസകനായിരുന്ന വൃദ്ധനായ ഒരു നമ്പൂതിരിയുമായി ബന്ധപ്പെട്ടതാണ്‌ ഐതിഹ്യം. ഒരിക്കല്‍ ദര്‍ശനത്തിന്‌ ശേഷം വിഗ്രഹഭാഗം ഓലക്കുടയില്‍ മറച്ച്‌ ഇല്ലത്തേക്ക്‌ മടങ്ങിയ നമ്പൂതിരി സന്ധ്യാനമസ്കാരത്തിന്‌ അടുത്ത്‌ കണ്ട ജലാശയത്തിന്റെ കരയില്‍ കുടമറച്ച്‌ വിഗ്രഹം വച്ചശേഷം കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ്‌ നോക്കുമ്പോള്‍ ഉറച്ച വിഗ്രഹവും കറങ്ങുന്ന കുടയുമാ ണ്‌ കണ്ടത്‌. ഇതിന്റെ സ്മരണയ്‌ക്കായാണ്‌ ഇപ്പോഴും ജീവതയ്‌ക്കൊപ്പം കുട തുള്ളിക്കുന്നത്‌. തനിക്കിഷ്ടപ്പെട്ട വാസസ്ഥാനമാണിതെന്ന ദേവീവാക്ക്‌ കേട്ട നമ്പൂതിരി ദേശവാസികളെ വിവരമറിയിച്ചു. കരനാഥന്മാര്‍ അവിടെ ക്ഷേത്രം നിര്‍മിച്ച്‌ പ്രതിഷ്ഠ നടത്തി. നമ്പൂതിരിക്ക്‌ പുറകെയെത്തിയ അവര്‍ണവനിതയുടെ ചൈതന്യമാണ്‌ ക്ഷേത്രത്തിന്‌ വടക്ക്‌ മനാതിയില്‍ ആരാധിക്കുന്നത്‌.

ക്ഷേത്രത്തിന്‌ സ്ഥലം വിട്ടുനല്‍കിയ ഇടപ്പള്ളി ദേവസ്വത്തിന്റെ ഊരാഴ്മക്കാരായ ആയിക്കാട്ടുകൈമള്‍, നിവേദ്യദ്രവ്യങ്ങള്‍ നല്‍കിയ കൊട്ടാരത്തില്‍, മറ്റ്‌ സഹായങ്ങല്‍ നല്‍കിയ പോളയില്‍, കാട്ടൂര്‍, കൊച്ചുകുഴുവേലില്‍, കൂടാത്തേത്ത്‌ തുടങ്ങിയ വീട്ടുകാര്‍ ക്ഷേത്രത്തിന്‌ അവകാശികളായി. വനദുര്‍ഗയാണ്‌ പ്രധാന വിഗ്രഹമെങ്കിലും രാജരാജേശ്വരി, ഭദ്രകാളി, മഹാമായ എന്നീ രൂപങ്ങളിലും ദേവിയെ ആരാധിക്കുന്നുണ്ട്‌. ത്രികാലപൂജയാണ്‌ ക്ഷേത്രത്തില്‍ നടക്കുന്നത്‌. നിറമാല, പന്തിരുനാഴി, നിറപറ, അന്‍പൊലി, അര്‍ച്ചന, ത്രിമധുരം, കടുംപായസം തുടങ്ങിയവ മുഖ്യവഴിപാടുകളാണ്‌. വത്സന്‍, കടുംപായസം, വെള്ളനിവേദ്യം, കരിക്ക്‌, വറുത്തപൊടി, താംബൂലം എന്നിവയാണ്‌ പുഷ്പാഞ്ജലി.

ഇവിടുത്തെ അന്‍പൊലി അരീപ്പറ മഹോത്സവവും കരിമരുന്ന്‌ പ്രയോഗവും പ്രസിദ്ധമാണ്‌. ഈ ദിവസം രാത്രി ദേവിയെ വരവേല്‍ക്കുന്നതിനായി അന്‍പൊലി പന്തല്‍ ഒരുക്കും. മൂന്നുവീതം പതിനഞ്ച്‌ പറകളിലായി നെല്ല്‌, അരി, അവല്‍, മലര്‍, പഴം എന്നിവ നിറയ്‌ക്കും. അവയ്‌ക്കു മുന്നിലായി ത്രികോണാകൃതിയില്‍ പൂക്കളമുണ്ടാക്കി അതിന്‌ നടുവില്‍ ആട്ടവിളക്കുകള്‍ തെളിക്കും. രാത്രി പത്തോടെ ദേവിയെ കിഴക്കോട്ടെഴുന്നെള്ളിക്കും. കുട തുള്ളിക്കലാണ്‌ വരവേല്‍പിന്റെ മുഖ്യ ആകര്‍ഷണം. രണ്ട്‌ മെഴുവട്ടക്കുടകള്‍ താളമേളങ്ങള്‍ക്കും ജീവതയുടെ ചലനങ്ങള്‍ ക്കും അനുസൃതമായി തുള്ളിക്കുന്നത്‌ വഴക്കം വേ ണ്ട അഭ്യാസമാണ്‌. ഇതിന്‌ കാരാഴ്മച്ചിട്ട എന്നാണ്‌ പറയുന്നത്‌. ഉരുട്ടുചെണ്ട, വീക്കുചെണ്ട, കൊമ്പ്‌, കുഴല്‍, നാഗസ്വരം, ത കില്‍, ഇലത്താളം എന്നിവയാണ്‌ അന്‍പൊലിയുടെ താളമേളം. അന്‍ പൊലിക്കുശേഷം ഉലച്ചിക്കാട്‌ വിഷ്ണുക്ഷേത്രത്തിലാണ്‌ അരീപ്പറ നടക്കുന്നത്‌. അതുംകഴിഞ്ഞ്‌ ആള്‍പിണ്ടികളുടെ അകമ്പടിയില്‍ മഹാകാണിക്കയും സ്വീകരിച്ച്‌ ദേവി അകത്തേക്ക്‌ എഴുന്നെള്ളും.

തയ്യാറാക്കിയത്‌:

ഗോവിന്ദന്‍ നമ്പൂതിരി,

എസ്‌. വിജയമോഹനന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.