Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനസമ്പര്‍ക്കം: അപേക്ഷകള്‍ 22 വരെ; കളക്ടറേറ്റ്‌ ഇന്നും പ്രവര്‍ത്തിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 09:31 pm IST
in Ernakulam

കൊച്ചി: ഒക്ടോബര്‍ 25ന്‌ എറണാകുളം ജില്ലയില്‍ നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 22 വരെ സ്വീകരിക്കാന്‍ എക്സൈസ്‌ മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി. ഓണ്‍ലൈനില്‍ നേരത്തെ അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക്‌ ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നേരിട്ട്‌ സമര്‍പ്പിക്കാം. താലൂക്ക്‌ ഓഫീസുകളിലും അപേക്ഷകള്‍ സ്വീകരിക്കും. രണ്ട്‌ കോപ്പികളാണ്‌ സമര്‍പ്പിക്കേണ്ടത്‌. ഒരു കോപ്പിയില്‍ നമ്പര്‍ രേഖപ്പെടുത്തി തിരികെ നല്‍കും. ഈ കോപ്പിയുമായാണ്‌ ജനസമ്പര്‍ക്കപരിപാടിക്ക്‌ എത്തേണ്ടത്‌.

ജനസമ്പര്‍ക്കപരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്കും അപേക്ഷകള്‍ പരിശോധിക്കുന്നതിനുമായി കളക്ടറേറ്റിലെ റവന്യൂ ഓഫീസുകള്‍ അവധിദിനമായ ഇന്നും പ്രവര്‍ത്തിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു.

ജനസമ്പര്‍ക്കപരിപാടിയുടെ വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ 22 വരെ താലൂക്കുകളിലും വകുപ്പ്‌ ഓഫീസുകളിലും സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കഴിയുന്നത്ര പരാതികള്‍ക്ക്‌ പരിഹാരം കാണുകയാണ്‌ ജനസമ്പര്‍ക്കപരിപാടിയുടെ ലക്ഷ്യം. സാങ്കേതിക കാരണങ്ങളുടെ പേരില്‍ പരാതി സമര്‍പ്പിക്കാനുള്ള അവസരം ആര്‍ക്കും നഷ്ടപ്പെടരുതെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌. മുന്‍കൂട്ടി പരാതി നല്‍കാത്തവര്‍ക്ക്‌ ജനസമ്പര്‍ക്കപരിപാടി നടക്കുന്ന ദിവസം ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രണ്ടു മണി വരെയും വൈകിട്ട്‌ അഞ്ചിനു ശേഷവും മുഖ്യമന്ത്രിക്ക്‌ പരാതി കൈമാറാന്‍ അവസരമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജനസമ്പര്‍ക്കപരിപാടിയിലേക്ക്‌ ഇതുവരെ ലഭിച്ചിരിക്കുന്നത്‌ 3425 പരാതികളാണ്‌. ഇതില്‍ മുഖ്യമന്ത്രി നേരില്‍ കാണേണ്ട അഞ്ഞൂറോളം പേര്‍ക്ക്‌ സി ഡിറ്റ്‌ മുഖേന കത്തുകള്‍ അയച്ചു തുടങ്ങി. ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പായ പരാതികളില്‍ ഇതു സംബന്ധിച്ച ഉത്തരവുകളും ജനസമ്പര്‍ക്കപരിപാടിയില്‍ കൈമാറും. തീരുമാനമാകാത്തതും മറ്റ്‌ തലങ്ങളിലേക്ക്‌ അയച്ചിട്ടുള്ളതുമായ പരാതികളില്‍ ഈ വിവരം അറിയിച്ചും കത്തു നല്‍കും. ഇവര്‍ ജനസമ്പര്‍ക്ക പരിപാടിക്ക്‌ എത്തേണ്ടതില്ല. മുന്‍കൂട്ടി പരാതി നല്‍കാത്തവര്‍ക്കായി പന്തലില്‍ പ്രത്യേകസ്ഥലം തിരിച്ചിടും.

കാക്കനാട്‌ സിവില്‍ സ്റ്റേഷന്‍ വളപ്പിലാണ്‌ ജനസമ്പര്‍ക്ക പരിപാടിയുടെ പന്തല്‍ സജ്ജീകരിക്കുക. വിവിധ വകുപ്പുകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ പന്തലിലുണ്ടാകും. രാവിലെ ഒമ്പതിന്‌ തന്നെ ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കും. ഫുഡ്‌ കോര്‍ട്ടുകള്‍, താല്‍ക്കാലിക ടോയ്‌ലറ്റുകള്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍, മീഡിയ സെന്റര്‍ എന്നിവയും സിവില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ കാക്കനാട്ടേക്ക്‌ കെ.എസ്‌.ആര്‍.ടി.സി, സ്വകാര്യ ബസ്‌ സര്‍വീസുകള്‍ ഉറപ്പാക്കുമെന്ന്‌ കളക്ടര്‍ അറിയിച്ചു. അവലോകനയോഗത്തില്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എ, തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, എ.ഡി.എം ബി. രാമചന്ദ്രന്‍, സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി. ജയിംസ്‌, റൂറല്‍ പോലീസ്‌ ചീഫ്‌ സതീഷ്‌ ബിനോ, ആര്‍.ഡി.ഒ എസ്‌. ഷാനവാസ്‌ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

Kerala

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

പുതിയ വാര്‍ത്തകള്‍

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.