Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചത്‌ ബംഗ്ലാദേശ്‌ സുപ്രീംകോടതിയും ശരിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2013, 09:54 pm IST
in World

ധാക്ക: ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ച ബംഗ്ലാദേശ്‌ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചതോടെ രാജ്യത്ത്‌ വലിയ രാഷ്‌ട്രീയ മാറ്റത്തിന്‌ കളമൊരുങ്ങിയിരിക്കുകയാണ്‌. ബഹുസ്വര, ജനാധിപത്യ സംവിധാനം ബംഗ്ലാദേശില്‍ ശക്തമാകാന്‍ ഇത്‌ ഇടയാക്കുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബംഗ്ലാദേശിന്റെ ജനനം മുതല്‍ കഴിഞ്ഞ നാല്‌ പതിറ്റാണ്ടായി ജനാധിപത്യരാഷ്‌ട്രീയ സംവിധാനത്തെ വാര്‍ത്തെടുക്കുന്നതിന്‌ വിഘാതം വരുത്താന്‍ പാക്കിസ്ഥാന്റെ നിരന്തര ഇടപെടലുകള്‍ കാരണമായി.

1971ല്‍ തന്നെ ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയെ സഹായിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ ജമാ അത്തെ ഇസ്ലാമി നിരവധി മുസ്ലിം രാജ്യങ്ങളെ സമീപിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമിയെ നശിപ്പിക്കാന്‍ ബംഗ്ലാദേശ്‌ സര്‍ക്കാര്‍ ഇന്ത്യയുടെ കല്‍പനയ്‌ക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.

ഇന്ന്‌ രാജ്യത്തെമ്പാടും ആഴത്തില്‍ വേരോടിയിരിക്കുന്ന ജമാ അത്തെ ഇസ്ലാമി മതമൗലികവാദികളുടെ ശൃംഖല തകര്‍ക്കുകയെന്നതാണ്‌ ബംഗ്ലാദേശ്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഈ മതമൗലികവാദികള്‍ രാജ്യത്തെ സമ്പദ്‌ വ്യവസ്ഥയെ പോലും ആഴത്തില്‍ സ്വാധീനിച്ചിരിക്കുകയാണെന്ന്‌ പ്രമുഖ സാമ്പത്തിക വിദഗ്ധനും ബംഗ്ലാദേശി സാമ്പത്തിക വിഭാഗം പ്രൊഫസറുമായ അബുള്‍ ബര്‍ക്കത്‌ ചൂണ്ടിക്കാണിക്കുന്നു.

അവര്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്‌ക്കുള്ളില്‍ മറ്റൊരു സമ്പദ്‌ വ്യവസ്ഥ സ്ഥാപിക്കുകയും മറ്റൊരു രാഷ്‌ട്രം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്‌. തെരഞ്ഞെടുപ്പില്‍പോലും തങ്ങളുടെ സ്വാധീനം പ്രകടിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിയും. തദ്ദേശ ഭരണതലം മുതല്‍ കേന്ദ്രസര്‍ക്കാര്‍ വരെ രാഷ്‌ട്രീയശൃംഖല രൂപപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ പ്രൊഫ. ബര്‍ക്കത്‌ വ്യക്തമാക്കുന്നു.

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ജനാധിപത്യസംവിധാനങ്ങളെ തകര്‍ത്ത ജമാ അത്തെ ഇസ്ലാമി ബംഗ്ലാദേശിലും വലിയൊരു ശക്തിയാണ്‌.

മതമൗലികവാദികളായ ഇവരുടെ സമ്പദ്‌ വ്യവസ്ഥ വലിയ വലിയ സാമ്പത്തിക സ്ഥാപനങ്ങളില്‍ തുടങ്ങി ചെറുകിട ഗൃഹങ്ങള്‍ വരെയും മുസ്ലിം പള്ളികള്‍, മദ്രസ എന്നിവിടങ്ങളിലാരംഭിച്ച്‌ വാര്‍ത്താ മാധ്യമങ്ങള്‍ വരെയുണ്ട്‌. ഇവരുടെ വര്‍ഷം തോറുമുള്ള ലാഭം 200 ദശലക്ഷം യുഎസ്‌ ഡോളറാണെന്ന്‌ കണക്കാക്കപ്പെടുന്നു.ഇതിലൂടെ ഇസ്ലാമിക മതമൗലികവാദ രാഷ്‌ട്രീയത്തിനായി പ്രവര്‍ത്തിക്കുന്ന 5,00,000 മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക്‌ ശമ്പളം നല്‍കാനും ഇവര്‍ക്ക്‌ കഴിയുന്നതായി ബര്‍ക്കത്‌ പറയുന്നു.

ജമാ അത്തെ ഇസ്ലാമിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലാണ്‌ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്‌. ഇവരെ വേരോടെ പിഴുതെറിയാനുള്ള കടുത്ത പ്രക്ഷോഭങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. അതിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ഉചിത സമയമാണിപ്പോള്‍. കാരണം ഇസ്ലാമിക സംഘടനകള്‍ ലോകമെമ്പാടും നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌, പ്രത്യേകിച്ചും ഏഷ്യയില്‍. സാഹോദര്യം ഊട്ടിയുറപ്പിക്കാനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന ബംഗ്ലാദേശി സംഘടനകളെ സഹായിക്കാനും സംരക്ഷിക്കാനും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ്‌ ബംഗ്ലാദേശി ജനത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പുതിയ വാര്‍ത്തകള്‍

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.