Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആയിരവില്ലി ക്ഷേത്ര ധ്വംസനത്തിന്‌ പിന്നില്‍ പാറമാഫിയ: കെ.പി. ഹരിദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 09:20 pm IST
in Kollam

ഓയൂര്‍: ചെറിയവെളിനല്ലൂര്‍ ആയിരവില്ലി ക്ഷേത്രധ്വംസനം പ്രകൃതിക്കും സംസ്ക്കാരത്തിനുമെതിരായ കടന്നാക്രമണമാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പി. ഹരിദാസ്‌. ആയിരവില്ലിപ്പാറയില്‍ പാറമാഫിയ നശിപ്പിക്കാന്‍ ശ്രമിച്ച നാഗരാജാക്ഷേത്രവും സര്‍പ്പക്കാവും സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരാതനമായ ക്ഷേത്രവും ആയിരവില്ലി സര്‍പ്പക്കാവും ഓയൂരിന്റെ തന്നെ സംരക്ഷണകേന്ദ്രങ്ങളാണ്‌. അത്‌ ഇല്ലാതാക്കുന്നതിന്‍ അനധികൃത പാറക്വാറി ഉടമകള്‍ നടത്തുന്ന പരിശ്രമം ചെറുക്കപ്പെടേണ്ടതാണ്‌. നടപടി സ്വീകരിക്കേണ്ട പോലീസ്‌, റവന്യൂ അധികൃതരും ജനപ്രതിനിധികളും പാറമാഫിയയുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുകയാണെന്ന്‌ ഹരിദാസ്‌ കുറ്റപ്പെടുത്തി.

ജൂണ്‍ 7നാണ്‌ ആയിരവില്ലിപ്പാറ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടന്നത്‌. ചെറിയ വെളിനെല്ലൂര്‍ ആയിരവില്ലിക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ശ്രീ ആയിരംവില്ലിപ്പാറക്കാവിന്‌ നേരെരാത്രിയില്‍ അതിക്രമം നടക്കുകയായിരുന്നു. ആര്‍ത്തറയും വിഗ്രഹങ്ങളും അക്രമികള്‍ നശിപ്പിച്ചു. നാഗരാജാ വിഗ്രഹങ്ങള്‍ പുറത്തേയ്‌ക്ക്‌ വലിച്ചെറിഞ്ഞു. നാഗത്തറയിലുള്ള പ്രതിഷ്ഠകളും പൂജാവസ്തുക്കളും എടുത്ത്‌ പുറത്തിടുകയും അലങ്കോലപ്പെടുത്തുകയും ചെയ്തു.

ശ്രീ ആയിരവില്ലിപ്പാറയുടെ മേല്‍ ഇത്‌ രണ്ടാം തവണയാണ്‌ അക്രമം നടക്കുന്നത്‌. ഒന്നര വര്‍ഷം മുമ്പ്‌ ആയിരവില്ലിപ്പാറക്കാവ്‌ തീയിട്ട്‌ നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. അതിനെതിരെ ക്ഷേത്രഭരണസമിതിയും ഹിന്ദു സംഘടനകളും ഭക്തജനങ്ങളും പ്രതിഷേധമുയര്‍ത്തിയിരുന്നു. ചടയമംഗലം പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല. ചെറിയ വെളിനെല്ലൂര്‍ മേഖലയില്‍ വ്യാപകമായ പാറഖനനത്തിന്റെ ഇരയാവുകയാണ്‌ ആയിരവില്ലിക്ഷേത്രസങ്കേതമെന്ന സംശയം ബലപ്പെടുകയാണ്‌. തൊണ്ണൂറ്‌ ഏക്കറോളം വിസ്തൃതി ഉണ്ടായിരുന്ന ആയിരവില്ലിപ്പാറ ഇപ്പോള്‍ 35 ഏക്കറായി ചുരുങ്ങിക്കഴിഞ്ഞു. ഈ ചരിത്രപ്രസിദ്ധമായ പാറയെ ഇപ്പോള്‍ മാഫിയയില്‍ നിന്ന്‌ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്‌ ക്ഷേത്രസങ്കേതമാണ്‌. അഞ്ചോളം ക്വാറികളാണ്‌ ആയിരവില്ലിപ്പാറക്കാവിന്‌ ചുറ്റുമുള്ളത്‌. വന്‍കിട മുതലാളിമാരുടെ അധീനതയിലാണ്‌ ഇവിടങ്ങളില്‍ ഖാനനം നടക്കുന്നത്‌. ആയിരത്തിലധികം അടി ഉയരമുള്ള ആയിരവില്ലിപ്പാറ സംരക്ഷിക്കാന്‍ ക്ഷേത്രത്തെ സമിതിയും ഹിന്ദുസംഘടനകളും കൈകോര്‍ക്കുന്നതിനിടെയാണ്‌ അക്രമസംഭവങ്ങള്‍. ശ്രീ ആയിരവില്ലിപ്പാറക്കാവും ക്ഷേത്രസങ്കേതവും നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ ജനരോക്ഷം ഉണരുമെന്ന്‌ ഹരിദാസ്‌ മുന്നറിയിപ്പു നല്‍കി.

ഹിന്ദുഐകയവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സെക്രട്ടറി തെക്കടം സുദര്‍ശന്‍, ജില്ലാനേതാക്കളായ പുത്തൂര്‍ തുളസി, മഞ്ഞപ്പാറ സുരേഷ്‌, സി.കെ കൊച്ചുനാരായണന്‍, എസ്‌. വിജയമോഹന്‍, ആര്‍ ഗോപാലകൃഷ്ണന്‍, കെ.വി. സന്തോഷ്ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

News

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

പുതിയ വാര്‍ത്തകള്‍

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.