Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍ക്കാര്‍ ഭൂമി കയ്യേറി മരം മുറിക്കലും മണ്ണെടുക്കലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2013, 09:03 pm IST
in Kottayam

സ്വന്തം ലേഖകന്‍

കറുകച്ചാല്‍: കറുകച്ചാല്‍ പോലീസ് സ്റ്റേഷനു ചേര്‍ ന്നുള്ള ഭൂമി സ്വകാര്യവ്യക്തി കയ്യേറി. ഏതാണ്ട് ഒരേക്കറേളം വരുന്ന ഭൂമി 9 പേരോളം ചേര്‍ന്നാണ് വാങ്ങിയത്.ഇതില്‍ ഒരാള്‍ക്കു വീടുവയ്‌ക്കാന്‍ മണ്ണും മാറ്റാനുള്ള അനുമതിയുടെ മറവില്‍ ഒരേക്കര്‍ സ്ഥലത്തെ മണ്ണു നീക്കം ചെയ്തു.പാറ പൊട്ടിച്ചുമാറ്റുന്നതിനുള്ള അനുമതി ഇവര്‍ക്കു ലഭിച്ചിട്ടില്ല. ഇവിടെ നിന്നുള്ള മണ്ണ് പുറത്തു കടത്തരുതെന്ന നിയമം ലംഘിച്ച് നിരവധിലോഡ് മണ്ണ് കടത്തിക്കൊണ്ടു പോകുകയായിരുന്നു. തൊട്ടടുത്ത അതിരില്‍ നിന്നും മണ്ണെടുക്കാനുള്ള ദൂരപരിധി (1.5മീ) പാലിക്കാതെയാണ് മണ്ണെടുപ്പു നടത്തിയത്.ദൂരപരിധി ലംഘിച്ചാല്‍ ഏതാണ്ട് 15സെന്റോളം സ്ഥലം നഷ്ടപ്പെടും.

ഈ സ്ഥലത്തിന് ഇപ്പോള്‍സെന്റിന് 5ലക്ഷം രൂപ വില വരും. ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ കുറഞ്ഞത്25ലക്ഷത്തോളം രൂപ ചെലവുവരും. ചുരുക്കത്തില്‍ ഈ ഇനത്തില്‍ ഒരു കോടി രൂപയോളം ഭൂഉടമയ്‌ക്ക് ലാഭമുണ്ട്. 25 ലക്ഷം രൂപയോളം ബന്ധപ്പെട്ട വകുപ്പുകള്‍ക്കും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും കിമ്പളമായി നല്‍കിയാലും ഇവര്‍ക്ക് നഷ്ടമില്ല. ഇക്കഴിഞ്ഞദിവസം പോലീസ് ക്വാട്ടേഴ്‌സിനോടു ചേര്‍ന്നുള്ള സ്ഥലം എസ്.ഐ ഇല്ലാത്തതക്കംനോക്കി ഇവര്‍കയ്യേറി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതറിഞ്ഞ വ്യക്തിഎസ്.ഐമര്‍ദ്ദിച്ചെന്ന് ആരോപിച്ച് ആശുപത്രിയില്‍ ചികിത്സതേടി. ഈ കേസ് കോടതിയിലെത്തുന്നതിനു മുമ്പ് പ്രതിക്ക് എഫ്.ഐ.ആറിന്റെ കോപ്പി കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും നല്‍കിയതായി അറിയുന്നു.

ഉദ്ദേശം 1 ലക്ഷം രൂപ വില മതിക്കുന്ന പോലീസ് സ്റ്റേഷനോടു ചേര്‍ന്ന് നിന്നിരുന്ന ഒരു വന്‍കരിന്തകരമരം നിസ്സാരവിലയ്‌ക്കാണ് സ്വകാര്യ വ്യക്തി വെട്ടിമാറ്റിയത്. ഈ മരക്കച്ചവടത്തിലും വന്‍ അഴിമതി ഉള്ളതായിപറയപ്പെടുന്നു. അതിരിനോടു ചേര്‍ന്ന് മണ്ണു നീക്കം ചെയ്തിനാല്‍സ്റ്റേഷന്‍ പരിസരത്തു നില്‍ക്കുന്ന മരങ്ങള്‍ കടപുഴകി വീഴാന്‍ സാദ്ധ്യതയുണ്ട്.

പോലീസ് സ്റ്റേഷന്‍ വക ഭൂമിക്കു ചുറ്റും സ്വകാര്യ വ്യക്തികള്‍ മണ്ണെടുപ്പു നടത്തിയതുമൂലം സ്റ്റേഷന്‍ വക ഭൂമി ഗണ്യമായി കുറഞ്ഞിട്ടുള്ളതായി പറയപ്പെടുന്നു. മണ്ണു മാഫിയായിക്കെതിരെ ശക്തമായ നിലപാടെടുത്ത എസ്.ഐ ഷിന്റോ.പി.കുര്യനെതിരെ മണ്ണുമാഫിയയായും മറ്റു ചിലരും പടയൊരുക്കമാരംഭിച്ചതായിപറയപ്പെടുന്നു. ഇവര്‍ രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് എസ്.ഐയേമാറ്റാനും പകരം ഇവര്‍ക്ക് ഒത്താശ നടത്തുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന എസ്.ഐ യേ കൊണ്ടുവരാനും അണിയറയില്‍ നീക്കമാരംഭിച്ചതായി അറിയുന്നു.

പോലീസ് സ്റ്റേഷന്റെ മൂക്കിനുതാഴെ ടൗണില്‍ ഈ വന്‍ അഴിമതി നടന്നിട്ടും പരിസ്ഥിതിവാദികളും രാഷ്‌ട്രീയപാര്‍ട്ടികളും മൗനം അവലംമ്പിക്കുന്നതില്‍ ദുരൂഹത ഉള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.