Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യ ഫൈനലില്‍

Janmabhumi Online by Janmabhumi Online
Jun 20, 2013, 09:35 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

കാര്‍ഡിഫ്‌: പതിനൊന്ന്‌ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ ശ്രീലങ്കക്കെതിരെ എട്ട്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായാണ്‌ ഇന്ത്യ ഫൈനലിന്‌ യോഗ്യത നേടിയത്‌. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ്‌ ഇന്ത്യയുടെ എതിരാളികള്‍. 2002ലാണ്‌ ഇന്ത്യ ഇതിന്‌ മുമ്പ്‌ ഫൈനലില്‍ കളിച്ചത്‌. 2000ലും ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്‌.

ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക ഉയര്‍ത്തി 182 റണ്‍സിന്റെ വിജയലക്ഷ്യം 15 ഓവറുകള്‍ ബാക്കിനില്‍ക്കേ രണ്ട്‌ വിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തിയാണ്‌ ഇന്ത്യ മറികടന്നത്‌. അര്‍ദ്ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാനും വിരാട്‌ കോഹ്ലിയും ചേര്‍ന്നാണ്‌ ഇന്ത്യക്ക്‌ ഗംഭീര വിജയം സമ്മാനിച്ചത്‌. ധവാന്‍ 68 റണ്‍സെടുത്തപ്പോള്‍ വിരാട്‌ കോഹ്ലി 58 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത്‌ ശര്‍മ്മ 33 റണ്‍സെടുത്തു. സ്കോര്‍: ശ്രീലങ്ക 50 ഓവറില്‍ എട്ട്‌ വിക്കറ്റിന്‌ 181. ഇന്ത്യ 35 ഒാ‍വറില്‍ രണ്ട്‌ വിക്കറ്റിന്‌ 182.

നേരത്തെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും നടത്തിയ ഉജ്ജ്വല പ്രകടനമാണ്‌ ശ്രീലങ്കയെ 181 റണ്‍സില്‍ ഒതുക്കിയത്‌. 51 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസ്‌ ലങ്കന്‍ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍. മഹേല ജയവര്‍ദ്ധനെ 38 റണ്‍സുമെടുത്തു.

നാല്‌ റണ്‍സ്‌ എടുത്ത കുസാല്‍ പെരേരയെ റെയ്നയുടെ കയ്യില്‍ എത്തിച്ചുകൊണ്ട്‌ ഭുവനേശ്വര്‍ കുമാറാണ്‌ ലങ്കയുടെ ആദ്യ വിക്കറ്റ്‌ വീഴ്‌ത്തിയത്‌. പിന്നാലെ പരിക്കു പറ്റി ദില്‍ഷന്‍ 15 റണ്‍സുമായി റിട്ടയേര്‍ഡ്‌ ഹര്‍ട്ടായി. സംഗക്കാരയേയും തിരിമാനയേയും റെയ്നയുടെ കയ്യില്‍ എത്തിച്ച്‌ ഇഷാന്ത്‌ ശര്‍മ്മ ശ്രീലങ്കയെ വീണ്ടും പ്രതിരോധത്തിലേക്ക്‌ തള്ളിയിട്ടു. സംഗക്കാര 17 റണ്‍സും തിരിമന്നെ 7 റണ്‍സുമാണ്‌ എടുത്ത്‌. 41ന്‌ മൂന്ന്‌ എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ലങ്കയെ പിന്നീട്‌ ജയവര്‍ദ്ധനെയും നായകന്‍ ആഞ്ചലോ മാത്യൂസും ചേര്‍ന്നാണ്‌ മത്സരത്തിലേക്ക്‌ തിരിച്ചുൃ‍കൊണ്ടുവന്നത്‌. എന്നാല്‍ സ്കോര്‍ 119-ല്‍ എത്തിയപ്പോള്‍ 38 റണ്‍സെടുത്ത ജയവര്‍ദ്ധനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ബൗള്‍ഡായി.

പിന്നീട്‌ മാത്യൂസും മെന്‍ഡിസും ചേര്‍ന്ന്‌ ലങ്കന്‍ സ്കോര്‍ മുന്നോട്ട്‌ നയിച്ചെങ്കിലും 158-ല്‍ എത്തിയപ്പോള്‍ ആഞ്ചലോ മാത്യൂസ്‌ വീണു. അര്‍ദ്ധശതകം നേടി ബാറ്റ്‌ ചെയ്യുകയായിരുന്ന മാത്യൂസിനെ അശ്വിന്റെ പന്തില്‍ ഭുവനേശ്വര്‍കുമാര്‍ പിടികൂടി. രണ്ട്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റണ്ണൊന്നുമെടുക്കാതിരുന്ന തീസര പെരേരയും മടങ്ങി. ഇഷാന്ത്‌ ശര്‍മ്മയുടെ പന്തില്‍ ധവാന്‍ പിടികൂടിയാണ്‌ പെരേര മടങ്ങിയത്‌. സ്കോര്‍ 164-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത കുലശേഖരയെ അശ്വിന്‍ ബൗള്‍ഡാക്കി. ലെഗ്സ്റ്റമ്പിന്‌ പുറത്തേയ്‌ക്ക്‌ പോയ പന്ത്‌ അവിശ്വസനീയമായി തിരിഞ്ഞ്‌ കുലശേഖരയുടെ ലെഗ്സ്റ്റമ്പ്‌ പിഴുതെടുക്കുകയായിരുന്നു. വിശ്വസിക്കാന്‍ പാടുപെട്ട കുലശേഖര സ്റ്റാമ്പിങ്ങാണെന്ന ധാരണയില്‍ റിവ്യൂവിന്‌ നല്‍കുകപോലും ചെയ്തു. അവസാന ഒാ‍വറിലെ ആദ്യ പന്തില്‍ 25 റണ്‍സ്‌ നേടിയ മെന്‍ഡിസിനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റാമ്പ്‌ ചെയ്തതോടെ ലങ്ക 8ന്‌ 171 എന്ന നിലയിലായി. പിന്നീട്‌ ദില്‍ഷന്‍ (18 നോട്ടൗട്ട്‌) ക്രീസിലേക്ക്‌ മടങ്ങിയെത്തി. മലിംഗ രണ്ട്‌ പന്തില്‍ നിന്ന്‌ 7 റണ്‍സുമായി പുറത്താകാതെ നിന്നു. ഇടയ്‌ക്ക്‌ ഗ്ലൗസ്‌ ഊരി ദിനേശ്‌ കാര്‍ത്തികിന്‌ നല്‍കി ധോനി ബൗളറായെങ്കിലും വിക്കറ്റ്‌ കിട്ടിയില്ല. നാല്‌ ഓവറുകള്‍ എറിഞ്ഞ ധോനി 17 റണ്‍സ്‌ വിട്ടുകൊടുത്തു. മാത്യൂസിനെ ഇടയ്‌ക്ക്‌ വിക്കറ്റിന്‌ മുന്നില്‍ കുരുക്കിയെങ്കിലും റിവ്യൂവിന്‌ കൊടുത്ത അമ്പയര്‍ തീരുമാനം പിന്നീട്‌ തിരുത്തി. ഇഷാന്ത്‌ ശര്‍മ്മ 33 റണ്‍സ്‌ വഴങ്ങിയും അശ്വിന്‍ 48 റണ്‍സ്‌ വിട്ടുകൊടുത്തുമാണ്‌ മൂന്ന്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

Kerala

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

India

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

Kerala

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

പുതിയ വാര്‍ത്തകള്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ഫോണുകള്‍ കവരുകയുംചെയ്ത പ്രതി ബംഗളൂരുവില്‍ പിടിയിലായി

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies