Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാലവര്‍ഷം കനത്തു: കാറ്റിലും മഴയിലും വന്‍ നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 09:09 pm IST
in Kottayam

കോട്ടയം: കാലവര്‍ഷത്തോടൊപ്പം വീശിയടിച്ച കാറ്റില്‍ ജില്ലയില്‍ വ്യാപക നാശം. ലക്ഷങ്ങളുടെ നഷ്ടം വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാര്‍ഷിക മേഖലയുടെ കാര്‍ഷിക മേഖലയുടെ നട്ടെല്ല് തകര്‍ക്കുന്ന വിധത്തില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിരവധി വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണു. മരങ്ങള്‍ ഒടിച്ചു വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ചില സ്ഥലങ്ങളില്‍ ഇതുവരെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയില്‍ ആറുകളും തോടുകളും നിറഞ്ഞു കവിഞ്ഞു. പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. റബര്‍ മരങ്ങളും വാഴകളും കപ്പകളും വ്യാപകമായി നശിച്ചു. കാര്‍ഷിക മേഖലകയുടെ നഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല. വൈക്കം, നട്ടാശ്ശേരി, പാറമ്പുഴ, തിരുവഞ്ചൂര്‍, അയര്‍ക്കുന്നം, അമയന്നൂര്‍, അതിരമ്പുഴ, പള്ളിക്കത്തോട്, പാമ്പാടി, അയ്‌മനം, ചുങ്കം, പൊന്‍കുന്നം, കറുകച്ചാല്‍ എന്നീ പ്രദേശങ്ങളിലാണ് കാറ്റ് ഏറെ നാശം വിതച്ചത്.

കനത്തമഴയെ വകവയ്‌ക്കാതെ കെഎസ്ഇബി ജീവനക്കാര്‍

കോട്ടയം: ജില്ലയില്‍ വീശിയടിച്ച കാറ്റില്‍ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. രണ്ട് ദിവസമായി ജില്ലയില്‍ മരംവീണ് ഒട്ടേറെ വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. കനത്ത മഴയെ വകവയ്‌ക്കാതെ 80 ഓളം ഉദ്യോഗസ്ഥരാണ് രാപ്പകലില്ലാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോട്ടയത്തെ രണ്ട് സെക്ഷനില്‍ വാഹനമില്ലാത്തത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. അപകടം നടന്നയുടന്‍ തന്നെ സ്ഥലത്തെത്താന്‍ ഇതുമൂലം ജീവനക്കാര്‍ സ്വന്തം വാഹനത്തെ തന്നെയാണ് ആശ്രയിക്കുന്നത്. മുമ്പ് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് ഓടിച്ചിരുന്നെങ്കിലും ഈ സംവിധാനം നിലച്ചതായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് ദിവസം കൊണ്ട് ജില്ലയില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കെഎസ്ഇബിക്ക് സ്വന്തം വാഹനം വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ ആവശ്യം അവഗണിക്കുകയാണെന്ന് ജീവനക്കാര്‍ക്ക് ആക്ഷേപമുണ്ട്.

ജാഗ്രതയോടെ ഫയര്‍ഫോഴ്‌സ്

കോട്ടയം: കാറ്റില്‍ വ്യാപകമായി നാശം വിതച്ച സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്‌സ് നിതാന്ത ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. റോഡിലേക്കും വീടിനു മുകളിലേക്കും വൈദ്യുതി കമ്പിയിലേക്കും ഒടിഞ്ഞു വീണ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായിസ രാത്രിയും പകലുമില്ലാതെ കഷ്ടപ്പെടുകയാണ്. കനത്തമഴയെ അവഗണിച്ചാണ് രക്ഷാപ്രവര്‍ത്തനം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യഥാസമയങ്ങളില്‍ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് ഗതാഗത തടസ്സം നീക്കാന്‍ സഹായകമായി.

അസി. ഡിവിഷന്‍ ഓഫീസര്‍ റെജി കുര്യാക്കോസ്, അസി. സ്‌റ്റേഷന്‍ മാനേജര്‍ കെ.എസ് ഓമനക്കുട്ടന്‍, ലീഡിംഗ് ഫയര്‍മാന്‍മാരായ കെ.എസ് ബിജു, ഡി. ഉദയഭാനു, കെ.എന്‍ സുരേഷ്, സി.എ ബിജു, കെ.ബി റജികുമാര്‍, കെ.ടി സലി, ഫയര്‍മാന്‍മാരായ കെ.എ കുര്യാക്കോസ്, ആര്‍. ബൈജു, ജോട്ടി, പി.സി സതീഷ്, ബി. സന്തോഷ്‌കുമാര്‍, ഹോം ഗാര്‍ഡുകളായ കെ. മധു, ജ്യോതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.