Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂന്നാംമുന്നണിക്കുള്ള നീക്കം പാളുന്നു

Janmabhumi Online by Janmabhumi Online
Jun 13, 2013, 09:54 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

ന്യുദല്‍ഹി: ദേശീയ രാഷ്‌ട്രീയത്തില്‍ മുന്നാംമുന്നണിയെന്ന സ്വപ്നം വീണ്ടും പൂവണിയാതെ പൊലിയാനുള്ള സാധ്യതകള്‍ സജീവമായി. പ്രാദേശിക കക്ഷികളുടെ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശ്രമം വെറും രണ്ടു ദിവസം മാത്രം ആയുസ്സുള്ള രാഷ്‌ട്രീയ ഊഹാപോഹമായാണ്‌ അവസാനിക്കുന്നത്‌.

മൂന്നാംമുന്നണിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക്‌ യാതൊരു പിന്തുണയും നല്‍കില്ലെന്ന നിലപാടിലാണ്‌ സിപിഎം. മൂന്നാം മുന്നണി നീക്കം നടക്കുന്നതില്‍ വിരോധമില്ലെന്നും എന്നാലതില്‍ ചേരുന്നതില്‍ താല്‍പ്പര്യമില്ലെന്നുമാണ്‌ സിപിഐയുടെ നിലപാട്‌. മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാവില്ലെന്നാണ്‌ ലാലുപ്രസാദ്‌ യാദവിന്റെ പ്രതികരണം. എഐഎഡിഎംകെ നേതാവ്‌ ജയലളിതയും ബിഎസ്പി അദ്ധ്യക്ഷ മായാവതിയും ഇതുവരെ മൂന്നാംമുന്നണി നീക്കത്തില്‍ പ്രതികരിക്കാത്തതും ശ്രമങ്ങള്‍ക്ക്‌ തിരിച്ചടി നല്‍കുന്നു. ഉത്തര്‍പ്രദേശ്‌ ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും പ്രശ്നത്തില്‍ ഇതുവരെ മനസ്സു തുറന്നിട്ടില്ല.

ഇതോടെ മൂന്നാംമുന്നണിയുമായി രംഗത്തിറങ്ങിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പ്രതീക്ഷിച്ചത്ര പിന്തുണ ലഭിക്കാത്തതിന്റെ നിരാശയിലായിട്ടുണ്ട്‌. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും മൂന്നാംമുന്നണിക്കുള്ള സാധ്യതകള്‍ ഇപ്പോഴും സജീവമാണെന്നുമുള്ള നിതീഷ്കുമാറിന്റെ പ്രസ്താവന തന്നെ ഇതിന്റെ ഉദാഹരണമായി മാറി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായക്കും മാത്രമാണ്‌ നിതീഷ്കുമാറിന്റെ നീക്കത്തോട്‌ അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്‌. കേന്ദ്രത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി പ്രദേശിക കക്ഷികളുടെ കൂട്ടയ്മയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത പക്ഷേ ഈ രണ്ടു കക്ഷികളും പങ്കുവെയ്‌ക്കുന്നില്ല. പൊതു തെരഞ്ഞെടുപ്പിനു ശേഷം വേണമെങ്കില്‍ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള നീക്കങ്ങളാകാമെന്ന നിലപാടിലാണ്‌ ഇവര്‍.

നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡിനെ മൂന്നാംമുന്നണി രൂപീകരണ കാര്യത്തില്‍ വിശ്വസിക്കാനാവില്ലെന്ന തോന്നലും മറ്റു കക്ഷികള്‍ക്കുണ്ട്‌. ബീഹാറില്‍ കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ ലഭിക്കുന്നതിനു വേണ്ടി കാട്ടുന്ന സമ്മര്‍ദ്ദ തന്ത്രമായാണ്‌ പല നേതാക്കളും നിതീഷിന്റെ പ്രസ്താവനകളെ കണക്കിലെടുക്കുന്നത്‌. കൂടാതെ ബിജെപിയുടെ ശക്തമായ പിന്തുണയോടെ അധികാരത്തിലെത്തിയ നിതീഷിന്‌ ഭരണം നഷ്ടമാകുന്ന നിലയാണ്‌ പുതിയ നീക്കങ്ങളോടെ സൃഷ്ടിക്കപ്പെട്ടതെന്നും വിലയിരുത്തപ്പെടുന്നുണ്ട്‌.

നിതീഷ്കുമാറുമായി യാതൊരു തരത്തിലും യോജിച്ചു പോകാനാവാത്ത ലാലുപ്രസാദ്‌ യാദവിന്റെ ആര്‍ജെഡി മൂന്നാം മുന്നണിയുടെ ഭാഗമാവില്ലെന്ന്‌ വ്യക്തമാക്കിയതും എസ്‌.പിയും ബിഎസ്പിയും മനസ്സു തുറക്കാത്തതും മൂന്നാംമുന്നണി ചര്‍ച്ചകളെ തുടക്കത്തില്‍ തന്നെ അപ്രസക്തമാക്കി. പൊതു തെരഞ്ഞെടുപ്പിനു മുമ്പ്‌ മൂന്നാം മുന്നണി രൂപംകൊടുക്കുന്നതിന്‌ പ്രസക്തിയില്ലെന്നും പ്രമുഖ പ്രാദേശിക പാര്‍ട്ടികള്‍ കരുതുന്നു. മുന്‍ അനുഭവങ്ങള്‍ നല്‍കുന്ന പാഠമുള്‍ക്കൊണ്ട്‌ വെവ്വേറെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്‌ നല്ലതെന്ന തിരിച്ചറിവിലാണ്‌ മിക്ക പ്രാദേശിക പാര്‍ട്ടികളും.

ഇരുനൂറിലധികം സീറ്റുകള്‍ നേടി ബിജെപി ശക്തി തെളിയിച്ചാല്‍ നിലവില്‍ മൂന്നാംമുന്നണിക്കുവേണ്ടി വാദിക്കുന്നവര്‍ പലരും ബിജെപിക്കു പിന്നാലെ പോകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ഇതാണ്‌ ചര്‍ച്ചകളില്‍ നിന്നും അകലം പാലിക്കുന്നത്‌. 23 ഘടകകക്ഷികളുമായി ചേര്‍ന്ന്‌ എന്‍ഡിഎ അഞ്ചു വര്‍ഷം കേന്ദ്രം ഭരിച്ചതിന്റെ ഉദാഹരണവും അവരുടെ മനസ്സിലുണ്ട്‌.

സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ കരഞ്ഞുനിലവിളിച്ചു; ട്രംപിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലെന്ന് പ്രഖ്യാപനം

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies