Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആമി പറയാന്‍ ബാക്കിവച്ചത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 07:28 pm IST
in Lifestyle

“യാത്ര പറഞ്ഞ്‌ പോയതിന്‌ ശേഷവും പടിവാതില്‍ക്കല്‍

അവരോരോരുത്തരും ഒരു നിമിഷം തങ്ങിനില്‍ക്കുന്നു;

എന്തോ ഓര്‍ത്തെന്നപോലെ അവര്‍ തിരിഞ്ഞുനോക്കുന്നു

പക്ഷേ, അവര്‍ മടങ്ങുന്നില്ല, ഒരിക്കലുമവര്‍ മടങ്ങുന്നില്ല “

അനുഭവങ്ങളും കൂടിക്കാഴ്‌ച്ചകളും കഥയും കവിതയുമാക്കിയ അനുഗൃഹീത എഴുത്തുകാരി ആരുടെ വിയോഗത്തിലായിരിക്കും ഇങ്ങനെ കുറിച്ചതെന്നറിയില്ല. എങ്കിലും തോന്നുന്നു എന്തോ ഓര്‍ത്ത്‌ എവിടെയോ തിരിഞ്ഞുനോക്കി നില്‍ക്കുന്നുണ്ടാകും മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെന്ന്‌.

സര്‍ഗധനയായ എഴുത്തുകാരിയുടെ വിയോഗത്തിന്‌ നാലാണ്ട്‌. പറഞ്ഞതൊക്കെ നേരോ നുണയോ എന്ന സംശയം കേട്ടവര്‍ക്ക്‌ ഇപ്പോഴും തീര്‍ന്നിട്ടില്ല. എങ്കിലും പറയാനുള്ളതൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു ആമി. പറഞ്ഞു തീര്‍ത്തല്ല കമല പോയതെന്ന്‌ ഏറെ അടുപ്പമുള്ളവര്‍ സങ്കടം പറയുന്നു. മാധവിക്കുട്ടിയായും കമലാദാസായും ഒടുവില്‍ കമല സുരയ്യയായും അവര്‍ പറഞ്ഞതെല്ലാം പെറുക്കിക്കൂട്ടാന്‍ അക്ഷരപ്രേമികള്‍ മത്സരിച്ചു. സൗന്ദര്യവും സാഹിത്യവും വിനയവും ഒത്തുചേര്‍ന്ന ഒരു ചെറുപ്പക്കാരി പറയാന്‍ തുടങ്ങിയപ്പോള്‍ കേള്‍ക്കാന്‍ കാത്‌ കൂര്‍പ്പിച്ചത്‌ മലയാളി മാത്രമല്ല, ലോകമെമ്പാടും അവര്‍ പറഞ്ഞ എന്റെ കഥ വായിക്കപ്പെട്ടു. ആരാധകരുടെ എണ്ണം കടലുപോലെ വലുതായിക്കൊണ്ടിരുന്നു. നിലയ്‌ക്കാത്ത പ്രണയത്തിന്റെ ദാസിയായി സ്വയം വിശേഷിപ്പിച്ച മാധവിക്കുട്ടി അങ്ങനെ എക്കാലത്തെയും പ്രണയമാതൃകയുമായി.

അനുഭവങ്ങളെല്ലാം ഇങ്ങനെ വിളിച്ചു കൂവരുതേ കമലേ എന്ന്‌ മറ്റുള്ളവര്‍ ഉപദേശിച്ചത്‌ കുറച്ചൊന്നുമല്ല. പക്ഷേ തന്റേടിയും ധീരയുമായ ഒരെഴുത്തുകാരിയായിരുന്നില്ല മാധവിക്കുട്ടി. ഹൃദയശുദ്ധിയുള്ള സ്നേഹധനയായ ഒരു നാട്ടിന്‍പുറത്തുകാരിയായിരുന്നു അവര്‍. അതിനൊപ്പം അപൂര്‍വ്വമായ ഒരു പ്രതിഭാശക്തി അവരെ വലയം ചെയ്തിരുന്നു. പറഞ്ഞതെല്ലാം വിവാദമാകുമ്പോള്‍ കൂസലില്ലാതെ പൊട്ടിച്ചിരിച്ചിട്ടുണ്ടാകില്ല കമല. വിഷമിച്ചിരുന്നു, വല്ലാതെന്ന്‌ സുഹൃത്തുക്കള്‍. ഓരോ വിമര്‍ശനവും പുലഭ്യം പറച്ചിലും അവഗണനയും വല്ലാതെ അലട്ടിയിരുന്നെന്നും ഈ നിരന്തര സമ്മര്‍ദ്ദങ്ങളാണ്‌ അവരെ രോഗിയാക്കിയതെന്നും അടുപ്പക്കാര്‍ ആണയിട്ടുറപ്പിക്കുന്നു.

ശരിയായിരിക്കാം, 75 വയസ്‌ മരിക്കാനുള്ള പ്രായമാണോ. ഈ വയസിനുള്ളില്‍ കമലയെച്ചൊല്ലി എത്ര വിമര്‍ശനങ്ങള്‍, വിവാദങ്ങള്‍. സാധുവായിരുന്നു അവര്‍. പൂനെയിലെ ഫ്ലാറ്റിലെ നാല്‌ ചുവരുകള്‍ക്കുള്ളില്‍ കേരളത്തെ സ്വപ്നം കണ്ട്‌, പ്രിയസുഹൃത്തുക്കളെ കാണാന്‍ കൊതിച്ച്‌ ശ്വാസം മുട്ടി കഴിയുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. മരിക്കുന്നതിന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഫോണിലൂടെയെങ്കിലും അവരോട്‌ സംസാരിക്കാന്‍ ഈ ലേഖികക്കും ഭാഗ്യമുണ്ടായി, തീരെ ദുര്‍ബലമായ ശബ്ദത്തില്‍ തീരെ വയ്യ, പറ്റണില്ല കുട്ടീ അവിടെയാണെനിക്കെന്നും ഇഷ്ടം എന്ന്‌ പറഞ്ഞാണ്‌ അവര്‍ അന്ന്‌ ഫോണ്‍ വച്ചത്‌.

മാധവിക്കുട്ടി (എത്രയൊക്കെ പേരുകളുണ്ടെങ്കിലും അങ്ങനെ വിളിക്കാനാണിഷ്ടം) എന്ന എഴുത്തുകാരി തുറന്നിട്ട ലോകം വിശാലമായിരുന്നു. അസാധാരണമായ വാക്കുകളും വരികളും പറഞ്ഞു തീര്‍ക്കാത്ത കഥയും ബാക്കി വച്ച്‌ അവര്‍ പോയിട്ട്‌ നാല്‌ വര്‍ഷമെന്ന്‌ വിശ്വസിക്കാനാകുന്നില്ല. വിയോഗവാര്‍ത്തയുടെ ആദ്യകേള്‍വിയിലെന്നപോലെ നെഞ്ചില്‍ ഇന്നും നൊമ്പരം കനക്കാത്തവരുണ്ടോ. നിങ്ങളോരോരുത്തരും മണ്ണായിത്തീരുമ്പോഴും ഞാന്‍ ബാക്കിയാകുമെന്ന്‌ മാധവിക്കുട്ടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കവിതയായി കുറിച്ചത്‌ സത്യമാകുന്നത്‌ ഇങ്ങനെയൊക്കെയാകും..

രതി. എ. കുറുപ്പ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.