Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പറവൂര്‍ ചീപ്പു പാലം; ജില്ലാ കളക്ടറുടെ നിര്‍ദേശം ദുരുപയോഗം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2013, 11:20 pm IST
in Kollam

കൊല്ലം: പറവൂര്‍ ചീപ്പു പാലത്തിന്റെ ഷട്ടറുകള്‍ അടച്ചിടുന്നതു സംബന്ധിച്ച കൊല്ലം ജില്ലാ കളക്ടറുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖാനം ചെയ്യുന്നു.

ഇറിഗേഷന്‍ വകുപ്പ്‌ ഉദ്യോഗസ്ഥരാണു വേനല്‍ക്കാലത്തു സ്ഥിരമായി അടച്ചിടേണ്ടുന്ന ചീപ്പ്‌ പാലത്തിന്റെ ഷട്ടറുകള്‍ ഏതാനും ചില ചെമ്മീന്‍ കൃഷിക്കാര്‍ക്കു വേണ്ടി ഇടയ്‌ക്കിടെ തുറന്നിടുന്നത്‌. പറവൂര്‍ പൊഴിക്കര ചീപ്പു പാലത്തിന്റെ നിര്‍ദ്ദിഷ്ട ലക്ഷ്യത്തിനു വിപരീതമാണു ഈ ഷട്ടര്‍ തുറക്കല്‍. കായലില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ വേണ്ടിയാണു 1959 കാലഘട്ടത്തില്‍ ചീപ്പ്‌ പാലം നിര്‍മിച്ചത്‌.

ഇത്തിക്കര ഏലായിലെ ഇരുപ്പൂ കൃഷി സംരക്ഷണം ആയിരുന്നു അന്നത്തെ ലക്ഷ്യം. മഴക്കാലത്തു കായലില്‍ ജലനിരപ്പു ഉയരുമ്പോള്‍ ജലം കടലിലേക്ക്‌ ഒഴുക്കിവിടാന്‍ വേണ്ടി മാത്രമാണു ഷട്ടറുകള്‍ തുറക്കേണ്ടതെന്നതാണു ശാസ്ത്രീയ സമീപനം. വേനല്‍ കാലത്തു ചീപ്പു പാലത്തിലെ ആകെയുള്ള എട്ടു ഷട്ടറുകളും അടച്ചിടുന്നതിനാല്‍ കടലിലും കായലിനും ഇടയ്‌ക്കു ഒരു മണല്‍ത്തിട്ട രൂപം കൊള്ളുകയും അതു തുടര്‍ന്നു മഴക്കാലം വരെ സുരക്ഷിതമായ തടയണയായി രൂപാന്തരം ചെയ്യപ്പെടുകയും ചെയ്യും.

കഴിഞ്ഞ കുറെ നാളുകള്‍ ഷട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി തുറന്നു തന്നെ കിടന്നതിന്റെ ഫലമായി കായലില്‍ വന്‍ തോതില്‍ മണല്‍ കയറി തിട്ടകള്‍ രൂപം കൊള്ളുകയും കായലിലെ നീരൊഴുക്കു തടസപ്പെടുകയും ചെയ്തിരുന്നു. ഇതുമൂലം കോടികള്‍ ചെലവഴിച്ചു ഷട്ടറുകള്‍ പുനര്‍നിര്‍മിക്കുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും ഷട്ടറുകള്‍ അടച്ചിടേണ്ടതിനു പകരം ഇടയ്‌ക്കിടെ തുറന്നിടുന്നതു ചീപ്പ്‌ പാലത്തിന്റെ ഉപയോഗം തന്നെ ഇല്ലാതെയാക്കുന്നു. വേലിയേറ്റ സമയത്തു ഷട്ടറുകള്‍ തുറന്നിടുന്നതു മൂലം ഉപ്പുവെള്ളം കായലിലേയ്‌ക്കു വന്‍തോതില്‍ കയറുന്നു. ഇതിനാല്‍ ഇത്തിക്കര,ചാത്തന്നൂര്‍, ചിറക്കര, പറവൂര്‍ തുടങ്ങി പ്രദേശങ്ങളില്‍ കിണറുകളിലെ വെള്ളത്തില്‍ ഉപ്പു കലരുന്നു. മാത്രവുമല്ല വേലിയിറക്ക സമയത്തു കടലിലേയ്‌ക്കു കായല്‍ ജലം ഒഴുകി പോകുന്നതിനാല്‍ കിണറുകളിലെ നിലവിലെ ജലനിരപ്പു കുറയുകയും ചെയ്യുന്നു. ഏതാനും ചില ചെമ്മീന്‍ കൃഷിക്കാര്‍ക്കു വേണ്ടി ഉദ്യോഗസ്ഥര്‍ കാട്ടുന്ന ഈ ഒത്തുകളി പരമ്പരാഗത കായല്‍ മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും. കായല്‍ ജലത്തില്‍ ഉപ്പു വെള്ളം കലരുന്നതു മൂലം കായല്‍ മത്സ്യങ്ങളുടെ പ്രജനനവും വളര്‍ച്ചയും തടസപ്പെടും. വേലിയിറക്കസമയത്തു കായല്‍ മത്സ്യങ്ങള്‍ കടലിലേയ്‌ക്കു തള്ളപെടാനും ഇതു ഇടയാക്കുന്നു. കായലില്‍ ചിലയിടങ്ങളില്‍ കുറ്റി വല ഉപയോഗിച്ചു ചെമ്മീന്‍ വാരല്‍ നടത്തുന്ന ചുരുക്കം ചിലര്‍ ജില്ലാ കളക്ടര്‍ക്കു ഷട്ടറുകള്‍ തുറക്കണമെന്നു ആവശ്യപ്പെട്ടു നിവേദനം നല്‍കിയിരുന്നുവത്രെ. നിവേദനത്തില്‍ തീരുമാനം എടുക്കാനായി ജില്ലാ കളക്ടര്‍ ഇറിഗേഷന്‍ വകുപ്പിനു കൈമാറി. ഈ നിര്‍ദേശത്ത മറയാക്കിയാണു ആയിരക്കണക്കിനു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയിലേയ്‌ക്കു വകുപ്പു ഉദ്യോഗസ്ഥര്‍ നീങ്ങിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.