Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോവളം കൊട്ടാരം: വിജിലന്‍സ്‌ അന്വേഷണം അവസാനിപ്പിച്ചത്‌ ഗൂഢാലോചന-സുരേന്ദ്രന്‍

Janmabhumi Online by Janmabhumi Online
Apr 11, 2013, 11:13 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധ സ്ഥലങ്ങളും പോക്കുവരവ്‌ ചെയ്തത്‌ സംബന്ധിച്ചു നടന്ന വിജിലന്‍സ്‌ അന്വേഷണം അവസാനിപ്പിക്കുന്നതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. കോവളം കൊട്ടാരവും അനുബന്ധസ്ഥലവും ഏറ്റെടുത്തുകൊണ്ട്‌ സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണത്തിനെതിരെ സ്വകാര്യവ്യക്തികള്‍ കോടതിയില്‍ നല്‍കിയ കേസ്‌ മനഃപൂര്‍വം തോറ്റുകൊടുക്കാന്‍ വേണ്ടിയുള്ള നീക്കമാണിതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതിയായ രേഖകളില്ലാതെ ഐടിസിക്ക്‌ പോക്കുവരവ്‌ ചെയ്തുകൊടുത്ത ജില്ലാകളക്ടറും റവന്യൂഉദ്യോഗസ്ഥരും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന്‌ പ്രഥമദൃഷ്ട്യാ വ്യക്തമാണ്‌. ഇതേതുടര്‍ന്നാണ്‌ വിജിലന്‍സ്‌ കേസെടുത്തത്‌. എന്നാല്‍ എഫ്‌ഐആര്‍ തയ്യാറാക്കി ഒരു അന്വേഷണം നടത്താതെ പോക്കുവരവില്‍ അപാകതയില്ലെന്ന്‌ പറഞ്ഞ നടപടി വിചിത്രമാണ്‌. നിയമസഭ പാസാക്കിയ ഓര്‍ഡിനന്‍സിന്റെയും നിയമനിര്‍മാണത്തിന്റെയും സംഗത്യത്തെ ചോദ്യംചെയ്യുന്നതാണ്‌ വിജിലന്‍സ്‌ നിലപാട്‌. ഐടിസിസിക്ക്‌ കൈമാറിയ നടപടി സാധുവാണെന്ന്‌ വന്നാല്‍ പിന്നെ ഐടിസിസിക്ക്‌ വില്‍പ്പനാവകാശമുണ്ടോ എന്ന്‌ നോക്കേണ്ട കാര്യമേയുള്ളൂ. ആര്‍പി ഗ്രൂപ്പിനെ സഹായിക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന നീക്കമാണിത്‌.

കോവളം കൊട്ടാരം കൈമാറ്റത്തിനുപിന്നില്‍ വന്‍ അഴിമതിയുണ്ട്‌. ആഭ്യന്തരമന്ത്രി പറഞ്ഞത്‌ കളക്ടറെ മാത്രം കുറ്റവിമുക്തനാക്കിയെന്നാണ്‌. വില്ലേജ്‌ ഓഫീസ്‌ താലൂക്ക്‌ ഓഫീസ്‌ വരെയുള്ള ഉദ്യോഗസ്ഥര്‍ അറിയാതെ ഇത്‌ സംഭവിക്കില്ല. കൊട്ടാരം കൈമാറണമെങ്കില്‍ ക്യാബിനറ്റിന്റെ അനുമതിവേണമായിരുന്നു. അതുണ്ടായില്ല.

ഇന്ന്‌ കോവളം കൊട്ടാരം വിഷയത്തെ എതിര്‍ക്കേണ്ട പ്രതിപക്ഷം മൗനത്തിലാണ്‌ സിപിഎം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണനും ആര്‍വി ഗ്രൂപ്പിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായി പ്രവര്‍ത്തിക്കുകയാണ്‌. ഇരുപാര്‍ട്ടികളിലെയും ഉന്നതനേതാക്കന്മാര്‍ക്ക്‌ ഗൂഡാലോചനയില്‍ പങ്കുണ്ട്‌.

കോവളം കൊട്ടാരത്തെ സംബന്ധിച്ച്‌ മുഖ്യമന്ത്രി പറഞ്ഞതെല്ലാം വാസ്തവിരുദ്ധമാണ്‌. കോവളം കൊട്ടാരത്തെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാനാവില്ല. സര്‍ക്കാര്‍ ഗസ്തൗസും ആല്‍ബിയന്‍ കൊട്ടാരവുമൊക്കെ അടങ്ങുന്ന തന്ത്രപ്രധാനമായ 60 ഏക്കര്‍ സ്ഥലമാണ്‌ പോക്കുവരവ്‌ ചെയ്തത്‌. അതിനെ സാധൂകരിക്കുന്ന നിലപാട്‌ കേരളത്തിന്റെ താല്‍പ്പര്യത്തിന്‌ വിരുദ്ധമാണ്‌. വിജിലന്‍സ്‌ അന്വേഷണം അവസാനിപ്പിച്ച്‌ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കണം. ബിജെപി വിഷയത്തില്‍ ശക്തമായ സമരങ്ങള്‍ക്കൊപ്പം നിമയ നടപടികളും സ്വീകരിക്കുമെന്ന്‌ സുരേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

India

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Kerala

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

India

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

Kerala

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies