Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോവളം കൊട്ടാരം: വിജിലന്‍സ്‌ അന്വേഷണം അവസാനിപ്പിച്ചത്‌ ഗൂഢാലോചന-സുരേന്ദ്രന്‍

Janmabhumi Online by Janmabhumi Online
Apr 11, 2013, 11:13 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധ സ്ഥലങ്ങളും പോക്കുവരവ്‌ ചെയ്തത്‌ സംബന്ധിച്ചു നടന്ന വിജിലന്‍സ്‌ അന്വേഷണം അവസാനിപ്പിക്കുന്നതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. കോവളം കൊട്ടാരവും അനുബന്ധസ്ഥലവും ഏറ്റെടുത്തുകൊണ്ട്‌ സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണത്തിനെതിരെ സ്വകാര്യവ്യക്തികള്‍ കോടതിയില്‍ നല്‍കിയ കേസ്‌ മനഃപൂര്‍വം തോറ്റുകൊടുക്കാന്‍ വേണ്ടിയുള്ള നീക്കമാണിതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതിയായ രേഖകളില്ലാതെ ഐടിസിക്ക്‌ പോക്കുവരവ്‌ ചെയ്തുകൊടുത്ത ജില്ലാകളക്ടറും റവന്യൂഉദ്യോഗസ്ഥരും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന്‌ പ്രഥമദൃഷ്ട്യാ വ്യക്തമാണ്‌. ഇതേതുടര്‍ന്നാണ്‌ വിജിലന്‍സ്‌ കേസെടുത്തത്‌. എന്നാല്‍ എഫ്‌ഐആര്‍ തയ്യാറാക്കി ഒരു അന്വേഷണം നടത്താതെ പോക്കുവരവില്‍ അപാകതയില്ലെന്ന്‌ പറഞ്ഞ നടപടി വിചിത്രമാണ്‌. നിയമസഭ പാസാക്കിയ ഓര്‍ഡിനന്‍സിന്റെയും നിയമനിര്‍മാണത്തിന്റെയും സംഗത്യത്തെ ചോദ്യംചെയ്യുന്നതാണ്‌ വിജിലന്‍സ്‌ നിലപാട്‌. ഐടിസിസിക്ക്‌ കൈമാറിയ നടപടി സാധുവാണെന്ന്‌ വന്നാല്‍ പിന്നെ ഐടിസിസിക്ക്‌ വില്‍പ്പനാവകാശമുണ്ടോ എന്ന്‌ നോക്കേണ്ട കാര്യമേയുള്ളൂ. ആര്‍പി ഗ്രൂപ്പിനെ സഹായിക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന നീക്കമാണിത്‌.

കോവളം കൊട്ടാരം കൈമാറ്റത്തിനുപിന്നില്‍ വന്‍ അഴിമതിയുണ്ട്‌. ആഭ്യന്തരമന്ത്രി പറഞ്ഞത്‌ കളക്ടറെ മാത്രം കുറ്റവിമുക്തനാക്കിയെന്നാണ്‌. വില്ലേജ്‌ ഓഫീസ്‌ താലൂക്ക്‌ ഓഫീസ്‌ വരെയുള്ള ഉദ്യോഗസ്ഥര്‍ അറിയാതെ ഇത്‌ സംഭവിക്കില്ല. കൊട്ടാരം കൈമാറണമെങ്കില്‍ ക്യാബിനറ്റിന്റെ അനുമതിവേണമായിരുന്നു. അതുണ്ടായില്ല.

ഇന്ന്‌ കോവളം കൊട്ടാരം വിഷയത്തെ എതിര്‍ക്കേണ്ട പ്രതിപക്ഷം മൗനത്തിലാണ്‌ സിപിഎം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണനും ആര്‍വി ഗ്രൂപ്പിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായി പ്രവര്‍ത്തിക്കുകയാണ്‌. ഇരുപാര്‍ട്ടികളിലെയും ഉന്നതനേതാക്കന്മാര്‍ക്ക്‌ ഗൂഡാലോചനയില്‍ പങ്കുണ്ട്‌.

കോവളം കൊട്ടാരത്തെ സംബന്ധിച്ച്‌ മുഖ്യമന്ത്രി പറഞ്ഞതെല്ലാം വാസ്തവിരുദ്ധമാണ്‌. കോവളം കൊട്ടാരത്തെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാനാവില്ല. സര്‍ക്കാര്‍ ഗസ്തൗസും ആല്‍ബിയന്‍ കൊട്ടാരവുമൊക്കെ അടങ്ങുന്ന തന്ത്രപ്രധാനമായ 60 ഏക്കര്‍ സ്ഥലമാണ്‌ പോക്കുവരവ്‌ ചെയ്തത്‌. അതിനെ സാധൂകരിക്കുന്ന നിലപാട്‌ കേരളത്തിന്റെ താല്‍പ്പര്യത്തിന്‌ വിരുദ്ധമാണ്‌. വിജിലന്‍സ്‌ അന്വേഷണം അവസാനിപ്പിച്ച്‌ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കണം. ബിജെപി വിഷയത്തില്‍ ശക്തമായ സമരങ്ങള്‍ക്കൊപ്പം നിമയ നടപടികളും സ്വീകരിക്കുമെന്ന്‌ സുരേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

Samskriti

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

World

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

India

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

Kerala

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

പുതിയ വാര്‍ത്തകള്‍

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

നാലര വയസുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്

അച്ഛന് ലഭിച്ച അംഗീകാരം; മകളുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തിലും ശ്രദ്ധേയമാകുന്നു

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies