Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദുരന്തഭൂമിയില്‍ സുരേഷിന്‌ ഇത്‌ പുനര്‍ജന്മം: നാലുപേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 11:09 pm IST
in Ernakulam

മരട്‌: അരൂര്‍ ദുരന്തത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ തമിഴ്‌നാട്‌ സേലം സ്വദേശി സുരേഷിന്‌ ഇത്‌ രണ്ടാം ജന്മം. കെട്ടിടനിര്‍മാണ സഹായിയായി ജോലിചെയ്യുന്ന ആളാണ്‌ സുരേഷ്‌. ഇടപ്പള്ളി ഒബ്രോണ്‍മാളിനു സമീപം താമസിക്കുന്ന ഇയാള്‍ തലേന്നാണ്‌ അരൂരിലെ പള്ളിയില്‍ ജോലിക്കെത്തിയത്‌. ദുരന്തം സംഭവിക്കുന്നതിന്‌ മുമ്പ്‌ വൈകിട്ട്‌ മൂന്നുമണിക്ക്‌ ഭാര്യ രാമായി ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം വൈകിട്ട്‌ ആറരക്കാണ്‌ അരൂരില്‍ അപകടം നടന്നതായി വിവരം ലഭിക്കുന്നത്‌.

അപകട വിവരം അറിഞ്ഞ്‌ ഭാര്യ രാമായി ഭര്‍ത്താവിന്റെ മൊബെയില്‍ ഫോണിലേക്ക്‌ വിളിച്ചു. എന്നാല്‍ റിംഗ്ടോണ്‍ കേള്‍ക്കുന്നതല്ലാതെ പ്രതികരണമൊന്നു മുണ്ടായില്ല. ഇതോടെ പരിഭ്രാന്തിയിലായ അവര്‍ കിട്ടിയ വാഹനത്തില്‍ അരൂരിലേക്ക്‌ തിരിക്കുകയായിരുന്നു. ഭര്‍ത്താവിന്‌ എന്തുസംഭവിച്ചു എന്നറിയാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്തിച്ചവരുടെ പേരുകള്‍ പരിശോധിച്ചെങ്കിലും അതിലും സുരേഷ്‌ ഉള്‍പ്പെട്ടിരുന്നില്ല. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ സമീപം കണ്ണീരോടെ വാവിട്ടുനിലവിളിച്ചുനില്‍ക്കുമ്പോഴാണ്‌ സൈറണ്‍മുഴക്കി ഒരു ആംബുലന്‍സ്‌ കടന്നുവന്നത്‌. സ്ട്രക്ചറില്‍ പുറത്തേക്കുകൊണ്ടുവന്ന ആളെ തിരിച്ചറഞ്ഞ രാമായി ആദ്യം തലയില്‍ കൈവച്ച്‌ നിലവിളിച്ചു. എന്നാല്‍ ഭര്‍ത്താവിന്‌ ജീവന്‍ തിരിച്ചുകിട്ടിയതായി ഫയര്‍ഫോഴ്സ്‌ ജീവനക്കാര്‍ അറിയിച്ചതോടെയാണ്‌ ഇവര്‍ക്ക്‌ ശ്വാസം നേരെ വീണത്‌.

അരയുടെ ഭാഗത്തോളം കെട്ടിടാവശിഷ്ടങ്ങള്‍ മൂടിയനിലയിലാണ്‌ രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ സുരേഷിനെ കണ്ടെത്തിയത്‌. രണ്ടരമണിക്കൂര്‍ പണിപ്പെട്ടാണ്‌ കമ്പികളും മറ്റും മുറിച്ചുമാറ്റി ഇയാളെ പുറത്തെടുത്തതെന്ന്‌ ആലപ്പുഴ ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികിത്സനല്‍കിശേഷം സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്കുമാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ശരീരത്തിന്റെ പല ഭാഗത്തും ക്ഷതം ഏറ്റിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്‌.
പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അരൂര്‍ വലിയതറ സെബാസ്റ്റ്യന്‍ (54) ധീഷ്‌ (35) അരൂര്‍ വടക്കേകട്ടയില്‍ മോഹനന്‍ (54) എന്നിവരാണ്‌ ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മറ്റുള്ളവര്‍. ഇതില്‍ മോഹനന്റെ നില അല്‍പം ഗുരുതരമാണെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ആന്തരികാവയവങ്ങള്‍ക്ക്‌ ക്ഷതമേറ്റ ഇയാള്‍ക്ക്‌ കൃത്രിമ ശ്വാസം നല്‍കിയാണ്‌ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്‌. പരിക്കേറ്റ മറ്റുള്ളവര്‍ സാധാരണ നിലയിലേക്ക്‌ തിരിച്ചുവരാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Thiruvananthapuram

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.