Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎംഎംഎലില്‍ വന്‍ ജലചൂഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 10:07 pm IST
in Kollam

ചവറ: പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ വന്‍ജലചൂഷണം നടത്തുന്നതായി ആക്ഷേപം. കെഎംഎംഎല്‍ നില കൊള്ളുന്ന 210 ഏക്കറില്‍ 58 കുഴല്‍ക്കിണറുകളാണ്‌ 1500 അടി താഴ്ചയില്‍ നിന്നും വെള്ളം ഊറ്റിയെടുക്കുന്നത്‌. കമ്പനിയുടെ ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന്‌ 60 ലക്ഷം ലിറ്റര്‍ ജലമാണ്‌ ആവശ്യമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ കുഴല്‍കിണറുകള്‍ നിര്‍മിക്കാന്‍ നിയമം അനുവദിക്കാതിരിക്കുന്ന സാഹചര്യത്തിലാണ്‌ ഈ ജലചൂഷണം നടന്നുകൊണ്ടിരിക്കുന്നത്‌. പന്മന പഞ്ചായത്ത്‌ ആകെ അഞ്ച്‌ കുഴല്‍കിണറുകള്‍ക്കേ അനുമതി നല്‍കിയിട്ടുള്ളുവെന്നാണ്‌ പഞ്ചായത്ത്‌ വാദം. സമീപവാസികള്‍ കുടിക്കാനും കുളിക്കാനും പോലും വെള്ളമില്ലാതെ നട്ടം തിരിയുമ്പോഴാണ്‌ ഇത്തരത്തില്‍ വന്‍ ജലചൂഷണം നടക്കുന്നത്‌. കെഎംഎംഎല്‍ ടി പി യൂണിറ്റിന്റെ പടിഞ്ഞാറുവശം ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മേക്കാട്‌, ചിറ്റൂര്‍ വാര്‍ഡുകളിലെ ജനങ്ങള്‍ നാടുവിട്ടുപോകേണ്ട സ്ഥിതിയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. കമ്പനിയുടെ അശാസ്ത്രീയമായ പ്രവര്‍ത്തനം മൂലം മണ്ണും ജലവും വായുവും വിഷമയമായിതീര്‍ന്നിരിക്കുകയാണെന്ന്‌ പരാതിയുണ്ട്‌.

കെഎംഎംഎല്‍ മാനേജ്മെന്റും പരിസരമലിനീകരണ നിയന്ത്രണസംവിധാനവും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാത്തതിനാലാണ്‌ ഈ ദുരവസ്ഥ. കമ്പനിയില്‍ നിന്ന്‌ പുറംതള്ളുന്ന മലിനവസ്തുക്കളായ ആസിഡും അയണോക്സൈഡും കാഡ്മിയവുമെല്ലാം ഒഴുക്കിവിട്ട്‌ നാടിന്റെ ജൈവസമ്പത്ത്‌ നശിപ്പിച്ചുകഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ ആസിഡ്‌ റിക്കവറി പ്ലാന്റില്‍ നിന്നും മാലിന്യം കടലിലേക്ക്‌ ഒഴുക്കിവിടുന്നതിനാല്‍ ഭൂഗര്‍ഭജലവും മലിനമായിക്കഴിഞ്ഞു. പ്രദേശത്തെ വയലുകളെല്ലാം ആസിഡ്‌ കലര്‍ന്ന മലിനജലം കെട്ടിക്കിടക്കുകയാണ്‌. മത്സ്യസമ്പത്ത്‌, കാര്‍ഷികവിളകള്‍, നാണ്യവിളകള്‍ എല്ലാം തന്നെ ഇല്ലാതായി. നാടിന്റെ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തനമാരംഭിച്ച കെഎംഎംഎല്‍ മണ്ണിരയില്ലാത്ത മണ്ണാണ്‌ നാട്ടുകാര്‍ക്ക്‌ സമ്മാനമായി നല്‍കിയത്‌.

സാന്ദ്രത കൂടിയ ക്ലോറിനും ഹൈഡ്രജന്‍ ക്ലോറൈഡും തിങ്ങിനിറഞ്ഞ വായു ശ്വസിക്കേണ്ട ഗതികേടിലാണ്‌. പ്രദേശത്തെ കിണറുകളിലുള്ളത്‌ ആസിഡ്‌ കലര്‍ന്ന ജലമാണെന്ന്‌ പരിസ്ഥിതി മലിനീകരണനിയന്ത്രണബോര്‍ഡ്‌ വരെ സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നിട്ടം ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാരോ കെഎംഎംഎല്‍ മാനേജ്മെന്റോ മുന്നോട്ടുവന്നിട്ടില്ല. ക്ഷേമപ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടിക്കണക്കിന്‌ രൂപ ചിലവാക്കുന്നതായി മാനേജ്മെന്റ്‌ പറയുന്നു. പക്ഷേ ഇതിന്റെ ഒരംശം പോലും നാട്ടുകാര്‍ക്ക്‌ പ്രയോജനപ്പെടുന്നില്ല. ഈ പണം മുഴുവന്‍ ഇടനിലക്കാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേര്‍ന്ന്‌ ദുരുപയോഗം ചെയ്യുകയാണ്‌. മലപ്പുറം, കോഴിക്കോട്‌ പ്രദേശങ്ങളിലെ വായനശാലകള്‍ക്കും റോഡുകള്‍ക്കും വേണ്ടി പോലും ഈ പണം ചെലവാക്കപ്പെടുന്നതായാണ്‌ ആക്ഷേപം.

ഹരി ചേനങ്കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.