Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്ക തോല്‍വിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2013, 09:49 pm IST
in Cricket

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിലും ശ്രീലങ്ക കനത്ത തോല്‍വിയിലേക്ക്‌. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ മൂന്ന്‌ വിക്കറ്റ്‌ ബാക്കിനില്‍ക്കേ ശ്രീലങ്കക്ക്‌ 87 റണ്‍സിന്റെ ലീഡ്‌ മാത്രമാണുള്ളത്‌. 22 റണ്‍സോടെ ചണ്ടിമലും 7 റണ്‍സുമായി ഹെറാത്തുമാണ്‌ ക്രീസില്‍. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറിനെതിരെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്‌ ഒമ്പത്‌ വിക്കറ്റിന്‌ 432 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 102 റണ്‍സുമായി പുറത്താകാതെ നിന്ന മാത്യു വെയ്ഡാണ്‌ ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക്‌ നയിച്ചത്‌.

342ന്‌ ആറ്‌ എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ്ങ്‌ പുനരാരംഭിച്ച ഓസ്ട്രേലിയക്ക്‌ പീറ്റര്‍ സിഡിലിന്റെ വിക്കറ്റാണ്‌ ആദ്യം നഷ്ടമായത്‌. 16 റണ്‍സുമായി ബാറ്റിങ്ങ്‌ തുടര്‍ന്ന സിഡില്‍ 38 റണ്‍സെടുത്തശേഷമാണ്‌ മടങ്ങിയത്‌. നുവാന്‍ പ്രദീപിന്റെ പന്തില്‍ ചണ്ടിമലിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ സിഡില്‍ മടങ്ങിയത്‌. സ്കോര്‍ 7ന്‌ 384. മൂന്നു റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും എട്ടാം വിക്കറ്റും കംഗാരുക്കള്‍ക്ക്‌ നഷ്ടമായി. 2 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഹെറാത്ത്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. സ്കോര്‍ 393-ല്‍ എത്തിയപ്പോള്‍ ഒമ്പതാം വിക്കറ്റും ഓസ്ട്രേലിയക്ക്‌ നഷ്ടമായി. 4 റണ്‍സെടുത്ത ലിയോണിനെ ഹെറാത്ത്‌ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട്‌ അവസാന ബാറ്റ്സ്മാനായ ബേര്‍ഡിനെ ഒരറ്റത്ത്‌ നിര്‍ത്തി വെയ്ഡ്‌ തകര്‍ത്തടിച്ചു. ഇതിനിടെ വെയ്ഡ്‌ തന്റെ സെഞ്ച്വറിയും പിന്നിട്ടു. 156 പന്തുകളില്‍ നിന്ന്‌ 9 ബൗണ്ടറിയോടെയാണ്‌ വെയ്ഡ്‌ നൂറ്‌ കടന്നത്‌. ഒടുവില്‍ ഒാ‍സ്ട്രേലിയന്‍ സ്കോര്‍ 432-ല്‍ എത്തിയപ്പോള്‍ ഓസീസ്‌ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. 95 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഹെറാത്താണ്‌ ലങ്കന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം നടത്തിയത്‌.

138 റണ്‍സിന്റെ ലീഡ്‌ വഴങ്ങി രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ശ്രീലങ്കക്ക്‌ ആദ്യ വിക്കറ്റ്‌ പെട്ടെന്ന്‌ നഷ്ടമായി. സ്കോര്‍ 24-ല്‍ എത്തിയപ്പോള്‍ അഞ്ച്‌ റണ്‍സെടുത്ത ദില്‍ഷനെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഹ്യൂഗ്സ്‌ പിടികൂടി. തുടര്‍ന്ന്‌ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കരുണരത്നെയും മഹേല ജയവര്‍ദ്ധനെയും ചേര്‍ന്ന്‌ ലങ്കന്‍ സ്കോര്‍ 100 കടത്തി. എന്നാല്‍ സ്കോര്‍ 132-ല്‍ എത്തിയപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ്‌ ചെയ്തുവന്ന കരുണരത്നെ മടങ്ങി. 109 പന്തില്‍ നിന്ന്‌ 10 ബൗണ്ടറിയും ഒരു സിക്സറുമടക്കം 85 റണ്‍സെടുത്ത കരുണരത്നയെ ബേര്‍ഡിന്റെ പന്തില്‍ വെയ്ഡ്‌ പിടികൂടി. തുടര്‍ന്നെത്തിയവരില്‍ ഒരാള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. സ്കോര്‍ 155-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത തിരിമന്നെയെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ബേര്‍ഡ്‌ പിടികൂടി. സ്കോര്‍ ബോര്‍ഡില്‍ മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റണ്ണൊന്നുമെടുക്കാതിരുന്ന സമരവീരയെ ലിയോണിന്റെ പന്തില്‍ ഹസ്സി പിടികൂടി. സ്കോര്‍ 178-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസ്‌ റണ്ണൗട്ടായി മടങ്ങി. അതേ സ്കോറില്‍ തന്നെ 60 റണ്‍സെടുത്ത ജയവര്‍ദ്ധനെയും മടങ്ങിയതോടെ ലങ്ക 6ന്‌ 178 എന്ന നിലയിലായി. സ്കോര്‍ 202-ല്‍എത്തിയപ്പോള്‍ ലങ്കക്ക്‌ ഏഴാം വിക്കറ്റും നഷ്ടമായി. 15 റണ്‍സെടുത്ത ധമ്മിക പ്രസാദിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ വെയ്ഡ്‌ പിടികൂടി. ഒാ‍സ്ട്രേലിയക്ക്‌ വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ 19 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

World

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

Alappuzha

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

India

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

Education

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.