Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അക്രമികള്‍ക്ക്‌ പരസ്യ പിന്തുണയുമായി ലീഗ്‌ രംഗത്ത്‌ ; പോലീസിന്‌ ചെര്‍ക്കളത്തിണ്റ്റെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 11:24 pm IST
in Kasargod

കാസര്‍കോട്‌ : നാരംപാടിയില്‍ അയ്യപ്പഭക്തനുള്‍പ്പെടെ മൂന്ന്‌ ബസ്‌ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്രമികള്‍ക്ക്‌ പരസ്യ പിന്തുണയുമായി ലീഗ്‌ ജില്ലാ നേതൃത്വം രംഗത്ത്‌. നാരംപാടിയിലുണ്ടായത്‌ നിസാര സംഭവമാണെന്നും അതിണ്റ്റെ പേരില്‍ ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്താല്‍ പോലീസിനെതിരെ മുസ്ളിം ലീഗ്‌ നടപടിയെടുക്കുമെന്നും ലീഗ്‌ ജില്ലാ പ്രസിഡണ്റ്റ്‌ ചെര്‍ക്കളം അബ്ദുള്ളയുടെ ഭീഷണി. പ്രത്യേക സമുദായത്തില്‍പ്പെടുന്ന പോലീസുകാരുടെ പേരെടുത്ത്‌ പറഞ്ഞായിരുന്നു ചെര്‍ക്കളത്തിണ്റ്റെ ഭീഷണി. കഴിഞ്ഞ ശനിയാഴ്ചയാണ്‌ അയ്യപ്പഭക്തനടക്കം മൂന്ന്‌ സ്വകാര്യ ബസ്‌ ജീവനക്കാര്‍ക്ക്‌ നാരംപാടിയില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്‌. മുസ്ളിം ലീഗ്‌ ചെങ്കള പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഖാദര്‍ ഹാജിയുടെ മകന്‍ ഷഫീഖിനെ അക്രമം നടത്തുന്നതിനിടെ പോലീസ്‌ പിടികൂടിയിരുന്നു. പിറ്റേദിവസം ലീഗ്‌ പ്രവര്‍ത്തകനായ സത്താറിനെയും പോലീസ്‌ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ തങ്ങളെ പോലീസ്‌ ക്രൂരമായി തല്ലിച്ചതച്ചെന്ന്‌ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ കോടതി നിര്‍ദ്ദേശ പ്രകാരം പ്രതികളെ കാസര്‍ കോട്‌ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതോടെ പരാതി വ്യാജമെന്ന്‌ തെളിഞ്ഞു.മുസ്ളിം ചെറുപ്പക്കാര്‍ക്കു നേരെ വ്യാപകമായി പോലീസ്‌ അതിക്രമം നടക്കുന്നുവെന്ന്‌ പ്രചരിപ്പിക്കാന്‍ നേരത്തെ ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ലോക്കപ്പ്‌ മര്‍ദ്ദനമെന്ന്‌ വൈദ്യ പരിശോധനയിലൂടെ പുറത്തായതോടെയാണ്‌ പോലീസിനെതിരെ ഭീഷണിയുമായി ചെര്‍ക്കളം തന്നെ രംഗത്തെത്തിയത്‌. സി ഐ സുനില്‍കുമാര്‍, എസ്‌ ഐ ലക്ഷമണന്‍, അഡീഷണല്‍ എസ്‌ ഐ കൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ ആനന്ദന്‍, വിനോദ്‌, ബാബു, മദനന്‍ എന്നിങ്ങനെ പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയാണ്‌ ചെര്‍ക്കളത്തിണ്റ്റെ പത്ര പ്രസ്താവന. ‘ഒരു വിഭാഗം ആളുകളെ കാണുമ്പോള്‍ ഇത്തരത്തിലുള്ള പോലീസുകാര്‍ക്ക്‌ ഭ്രാന്തിളകുന്നുവെന്നും’ ചെര്‍ക്കളം ആരോപിക്കുന്നു. ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ മുസ്ളിംലീഗ്‌ മെനയുന്ന ‘പോലീസ്‌ അതിക്രമം’ കഥകളുടെ തുടര്‍ച്ചയാണ്‌ കഴിഞ്ഞ ദിവസത്തേതെന്ന്‌ വിലയിരുത്തപ്പെടുന്നത്‌. പ്രതികളായ മുസ്ളിം ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌ നടപടിയെടുക്കുമ്പോള്‍ നിരപരാധികളെന്നവകാശപ്പെട്ട്‌ പീഢനകഥകള്‍ പ്രചരിപ്പിക്കുന്നതും നിത്യസംഭവമാണ്‌. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ്‌ പോലീസ്‌ സ്റ്റേഷനില്‍ കയറി ലീഗ്‌ എംഎല്‍എമാരായ അബ്ദുള്‍ റസാഖും എന്‍ എ നെല്ലിക്കുന്നും പോലീസ്‌ പിടികൂടിയ പ്രതികളെ നിരപരാധികളാണെന്ന്‌ വാദിച്ച്‌ ബലമായി മോചിപ്പിച്ചത്‌. പോലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ സ്റ്റേഷനുകള്‍ക്കുമുന്നില്‍ ധര്‍ണ്ണ നടത്തി വെല്ലുവിളിക്കുന്നതും പതിവു കാഴ്ചയാണ്‌. ജില്ലയിലെ പോലീസ്‌ സ്റ്റേഷനുകളില്‍ നിന്ന്‌ മുസ്ളിം ചെറുപ്പക്കാര്‍ക്ക്‌ മറ്റ്‌ സമുദായങ്ങളില്‍പ്പെട്ട പോലീസുകാരില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന വ്യാജപ്രചാരണമാണ്‌ ലീഗ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. സ്വസമുദായത്തിലും പാര്‍ട്ടിയിലും ഉള്‍പ്പെട്ട പോലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി സ്റ്റേഷനുകളില്‍ നിയമിക്കാനുള്ള ലീഗിണ്റ്റെ ഗൂഢനീക്കമാണ്‌ ഇതിനുപിന്നില്‍. രാത്രി കാലങ്ങളില്‍ വീടുകളില്‍ കയറി പോലീസ്‌ നടത്തുന്ന റെയ്ഡില്‍ സ്ത്രീകള്‍ മര്‍ദ്ദിക്കപ്പെടുന്നുണ്ടെന്നും ലീഗ്‌ പ്രചരണം നടത്തുന്നുണ്ട്‌. ലീഗ്‌ സമ്മര്‍ദ്ദത്തിനുവഴങ്ങി പല കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ പോലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. നാരംപാടിയില്‍ അമ്പതോളം വരുന്ന സംഘം നടത്തിയ അക്രമത്തില്‍ ഇതുവരെ അറസ്റ്റ്‌ ചെയ്യാനായത്‌ രണ്ട്‌ പ്രതികളെ മാത്രമാണ്‌. ഡിസംബര്‍ ആറിനോടനുബന്ധിച്ച്‌ തുടര്‍ച്ചയായി മൂന്ന്‌ ദിവസങ്ങളില്‍ ജില്ലയില്‍ വ്യാപക അക്രമം അരങ്ങേറിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനായിട്ടില്ല. അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിന്‌ കേസെടുക്കുമെന്ന ജില്ലാ പോലീസ്‌ മേധാവിയുടെ പ്രഖ്യാപനവും ലീഗ്‌ നേതൃത്വം ഇടപെട്ട്‌ അട്ടിമറിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.