Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുതിയ കെട്ടിടത്തിന്‌ പരമാവധി അമ്പത്‌ ടണ്‍ മണല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 10:26 pm IST
in Ernakulam

കൊച്ചി: പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്‌ മണല്‍ക്കടവുകളില്‍ നിന്നും പരമാവധി അനുവദിക്കുന്ന മണല്‍ 50 ടണ്‍. ഒരു അലോട്ട്മെന്റില്‍ അഞ്ച്‌ ടണ്‍ വീതം പത്തു തവണയായാണ്‌ ഇത്രയും മണല്‍ അനുവദിക്കുക. അറ്റകുറ്റപ്പണികള്‍ക്ക്‌ പരമാവധി അഞ്ച്‌ ടണ്‍ മണലാണ്‌ അനുവദിക്കുകയെന്നും മണല്‍ വിതരണം സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. ലോഡ്‌ ഒന്നിന്‌ അമ്പത്‌ രൂപ നിരക്കില്‍ രജിസ്ട്രേഷന്‍ ഫീയും ഈടാക്കും.

എറണാകുളം ജില്ലയിലെ മണല്‍ വിതരണം ഓണ്‍ലൈനാക്കുന്നതിന്‌ മുന്നോടിയായി പിറവം, മണീട്‌ ഗ്രാമപഞ്ചായത്തുകളില്‍ പെയിലറ്റ്‌ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ കളക്ടറുടെ മാര്‍ഗനിര്‍ദേശം. ഈ പഞ്ചായത്തുകളില്‍ മണലിനുള്ള അപേക്ഷ സ്വീകരിക്കുന്നതും പാസ്‌ അനുവദിക്കുന്നതും കംപ്യൂട്ടര്‍ മുഖേനയാണ്‌. അപേക്ഷകള്‍ നിശ്ചിത ദിവസങ്ങളില്‍ പഞ്ചായത്ത്‌ ഓഫീസുകളില്‍ സ്വീകരിക്കും. അപേക്ഷകന്‌ നല്‍കുന്ന രസീതിന്റെ മുന്‍ഗണനാക്രമത്തിലാണ്‌ മണല്‍ പാസ്‌ അനുവദിക്കുക.

മണലിനായി അപേക്ഷിക്കുന്നവര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. കടവുകളില്ലാത്ത തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷകര്‍ അതത്‌ തദ്ദേശസ്ഥാപന സെക്രട്ടറി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച്‌ സാക്ഷ്യപത്രം വാങ്ങിയതിന്‌ ശേഷം മണല്‍ അനുവദിച്ചിരിക്കുന്ന പഞ്ചായത്തില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. ആകെ ലഭ്യമായ അപേക്ഷകളില്‍ നിന്നും പഞ്ചായത്ത്‌ അധികൃതര്‍ പരിശോധിച്ച്‌ അന്വേഷണം നടത്തി സാക്ഷ്യപത്രം നല്‍കുന്ന അപേക്ഷകരെ മാത്രമേ മണല്‍ അനുവദിച്ചു കൊണ്ടുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

മുന്‍ഗണനാക്രമത്തില്‍ മണല്‍ അനുവദിച്ചുകൊണ്ടുള്ള ടോക്കണ്‍ ലിസ്റ്റ്‌ പഞ്ചായത്ത്‌ ഓഫീസില്‍ പ്രസിദ്ധീകരിക്കും. ടോക്കണ്‍ നമ്പര്‍, തുക അടക്കേണ്ട ദിവസം എന്നിവയും ലിസ്റ്റിലുണ്ടായിരിക്കും. നിശ്ചിത ദിവസം പണമടക്കാത്തവര്‍ക്ക്‌ മണലിനുള്ള അവസരം നഷ്ടമാകും. ഒരു തവണ ഒരു ലോഡ്‌ മണലാണ്‌ അപേക്ഷകന്‌ അനുവദിക്കുക. ഒരു പ്രാവശ്യം മണല്‍ ലഭിച്ചു കഴിഞ്ഞാല്‍ അടുത്ത അലോട്ട്മെന്റിന്‌ അപേക്ഷകന്‍ തന്റെ കണ്‍സ്യൂമര്‍ നമ്പര്‍ വീണ്ടും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. മുഴുവന്‍ അലോട്ട്മെന്റ്‌ ലഭിക്കുന്നതു വരെ ഈ രീതി തുടരണം.

ആകെ ഖാനനം ചെയ്യുന്ന മണലിന്റെ അമ്പത്‌ ശതമാനം കടവുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്കും 30 ശതമാനം കടവുകള്‍ ഇല്ലാത്ത മറ്റ്‌ പഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്കും അഞ്ച്‌ ശതമാനം സര്‍ക്കാര്‍ മരാമത്തുകള്‍ക്കും നല്‍കും. ബാക്കി വരുന്ന 15 ശതമാനം പഞ്ചായത്തിന്റെ നിയന്ത്രണത്തിന്‌ വിധേയമായി സ്പെഷ്യല്‍ ക്വാട്ടയായി അനുവദിക്കും.

ഓരോ ദിവസവും മണല്‍ പാസ്‌ കൊടുത്തിരിക്കുന്നവരുടെ ലിസ്റ്റ്‌ ഓരോ കടവിലും പഞ്ചായത്ത്‌ അധികൃതര്‍ എത്തിക്കും. ഓരോ കടവിലെയും മണലെടുപ്പ്‌ കഴിയുമ്പോള്‍ കടവ്‌ ഉദ്യോഗസ്ഥര്‍ ലിസ്റ്റില്‍ അടയാളപ്പെടുത്തിയതിന്‌ ശേഷം പഞ്ചായത്തില്‍ തിരിച്ചേല്‍പ്പിക്കണം. പാസ്‌ ലഭിച്ചവര്‍ മണല്‍ നല്‍കാന്‍ കഴിയാതിരുന്നാല്‍ വിവരം പഞ്ചായത്ത്‌ ഓഫീസ്‌ വഴി ജില്ലാ കളക്ടറേറ്റില്‍ അറിയിക്കണം. മണല്‍ പാസുകളുടെ കൈമാറ്റം അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

പുതിയ വാര്‍ത്തകള്‍

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.