Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെ.എസ്‌. സുദര്‍ശന്‍ജിയുടേത്‌ യഥാര്‍ത്ഥ ഭാരതീയന്റെ മുഖം: ജസ്റ്റിസ്‌ കെ.ടി. തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 09:59 pm IST
in Kottayam

കോട്ടയം: ഒരു യഥാര്‍ത്ഥ ഭാരതീയന്റെ മുഖമായിരുന്നു ആര്‍എസ്‌എസ്‌ മുന്‍ സര്‍സംഘചാലകായിരുന്ന കെ.എസ്‌. സുദര്‍ശന്റേതെന്ന്‌ സുപ്രീംകോടതി മുന്‍ ജസ്റ്റിസ്‌ ജസ്റ്റിസ്‌ കെ.ടിതോമസ്‌ അനുസ്മരിച്ചു. ഭാരതീയത്വം എന്നതിനോടുള്ള രാജിയില്ലാത്ത നിലപാടുകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും ജസ്റ്റിസ്‌ അനുസ്മരിച്ചു. കോട്ടയത്തു നടന്ന കെ.എസ്‌. സുദര്‍ശന്‍ജി അനുസ്മരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളോടുള്ള ബഹുമാനവും മതങ്ങളേപ്പറ്റിയുള്ള അഗാധപാണ്ഡിത്യവും സുദര്‍ശന്‍ജിയില്‍ പ്രകടമായിരുന്നു. 2003ല്‍ പാലായില്‍ ക്രൈസ്തവ മതാദ്ധ്യക്ഷന്മാരുമായി നടത്തിയ ചര്‍ച്ചാവേളയിലാണ്‌ അദ്ദേഹത്തെ ആദ്യമായി കണ്ടത്‌. ആദ്യ കാഴ്ചയില്‍തന്നെ ഔന്നിത്യമുള്ള വ്യക്തിത്വമാണദ്ദേഹം എന്നു തിരിച്ചറിയാനായി. അദ്ദേഹത്തിന്റെ വാക്കുകള്‍ കരുതലോടു കൂടിയതും കരുത്തുള്ളതുമായിരുന്നു. അന്നുമുതല്‍ ആരംഭിച്ച സൗഹൃദം അവസാനം വരെ തുടര്‍ന്നു. എല്ലാ വര്‍ഷവും ബൈബിളിലെ പ്രധാനമായ വാചകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അയച്ചിരുന്ന ക്രിസ്തുമസ്‌ ആശംസാകാര്‍ഡുകള്‍ സൗഹൃദത്തെ വളര്‍ത്തി. ഏതു മതങ്ങളായാലും അവയെല്ലാം ഭാരതത്തിന്റെ ഭാഗമായിത്തീരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്‌. ഹിന്ദുസ്ഥാന്‍ എന്നുള്ളത്‌ ഒരു സംസ്ക്കാരത്തിന്റെ പേരാണ്‌. അതിനെ ഒരു മതത്തിന്റെ ഭാഗമായി ചിത്രീകരിച്ചത്‌ രാഷ്‌ട്രീയക്കാരുടെ വര്‍ഗ്ഗീയ താല്‍പര്യങ്ങളായിരുന്നു. മുസ്ലീംങ്ങളിലെ വലിയൊരു വിഭാഗത്തിന്‌ ആര്‍എസ്‌എസില്‍ താല്‍പര്യമുണ്ടാക്കിയത്‌ അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തനഫലമായിട്ടായിരുന്നു. രാജ്യത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ കഴിവുള്ളവര്‍ ഇല്ലാതായിട്ടില്ലെന്ന തിരിച്ചറിവാണ്‌ കെ.എസ്‌. സുദര്‍ശന്‍ജിയുടെ ജീവിതം നല്‍കുന്നതെന്നും ജസ്റ്റിസ്‌ കെ.ടി. തോമസ്‌ കൂട്ടിച്ചേര്‍ത്തു.

സാര്‍ത്ഥകമായ ചിന്തയും നിസ്വാര്‍ത്ഥമായ സേവനവും സരളമായ പ്രവര്‍ത്തനശൈലിയുമായിരുന്നു കെ.എസ്‌. സുദര്‍ശന്‍ജിയുടെ സവിശേഷതയെന്ന്‌ പ്രൊഫ. ഒ.എം. മാത്യു പറഞ്ഞു. രാഷ്‌ട്രത്തിന്റെ ആത്മാവിന്റെ പുനരാവിഷ്ക്കാരമാണ്‌ ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനം. ആദ്ധ്യാത്മികതയില്‍ അടിസ്ഥാനമാക്കിയുള്ള ഭാരതത്തിന്റെ വളര്‍ച്ചയാണ്‌ സുദര്‍ശന്‍ജി സ്വപ്നം കണ്ടതെന്നും ഒ.എം. മാത്യു പറഞ്ഞു.

അശ്രാന്തമായ പരിശ്രമത്തിലൂടെ ഉയര്‍ന്ന ഉത്തമമായ സ്വയംസേവക മാതൃകയായിരുന്നു സുദര്‍ശന്‍ജിയെന്ന്‌ ആര്‍എസ്‌എസ്‌ അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ്‌ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ ശുദ്ധത കാത്തുസൂക്ഷിക്കണമെന്ന്‌ അദ്ദേഹം നിഷ്കര്‍ഷിച്ചു. പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം തേടുന്നതിനുവേണ്ടി പഠനങ്ങള്‍ നടത്തുകയും പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ക്രൈസ്തവ മതാദ്ധ്യക്ഷന്‍മാരുമായി നടത്തിയതുപോലെ മുസ്ലീം മതനേതാക്കളുമായും ചര്‍ച്ചയ്‌ക്ക്‌ തീയതി നിശ്ചയിക്കുകയും അജണ്ട തീരുമാനിക്കുകയും ചെയ്തിരുന്നതാണ്‌ അദ്ദേഹം. എന്നാല്‍ സ്വാര്‍ത്ഥതാല്‍പര്യമുള്ള ചിലര്‍ ആ ചര്‍ച്ചയെ അട്ടിമറിച്ചില്ലായിരുന്നെങ്കില്‍ മാറാട്‌ കൂട്ടക്കൊല ഒഴിവാക്കപ്പെടുമായിരുന്നു എന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹ്‌ പി.പി. ഗോപി സ്വാഗതവും ജില്ലാ സമ്പര്‍ക്ക പ്രമുഖ്‌ കെ.എന്‍. സജികുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.