Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വികസന ചര്‍ച്ചയില്‍ ഭിന്നത: സെക്രട്ടറിയും പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2012, 11:21 pm IST
in Kottayam

എരുമേലി: അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഗ്രാമപഞ്ചായത്ത് വികസന പദ്ധതിരേഖ ചര്‍ച്ചകള്‍ക്ക് ഭരണസമിതിയുടെ അനാസ്ഥ. അജണ്ട ചെയ്തു തീരുമാനിച്ച ചര്‍ച്ചയില്‍ പ്രസിഡന്റും സെക്രട്ടറിയും പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങളും ചര്‍ച്ചകളില്‍നിന്നും വിട്ടുനിന്നു.

എരുമേലി പഞ്ചായത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് നാടകീയ സംഭവങ്ങള്‍. പദ്ധതിരേഖ ചര്‍ച്ച രാവിലെയും അപേക്ഷകളും പരാതികളും ഉച്ചകഴിഞ്ഞും ചര്‍ച്ച ചെയ്യാനായിരുന്നു ആദ്യത്തെ അജണ്ട. എന്നാല്‍ പദ്ധതിരേഖ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞ് ഇതിന്റെ ചര്‍ച്ച ഉച്ചകഴിഞ്ഞുള്ള കമ്മറ്റിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അപ്രാധാന്യമുള്ള കാര്യം രാവിലെ ചര്‍ച്ച ചെയ്ത് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉച്ചകഴിഞ്ഞുള്ള കമ്മറ്റിയില്‍ പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ഭരണപ്രതിപക്ഷ അംഗങ്ങളും ചര്‍ച്ചകളില്‍ വിട്ടുനിന്നതോടെ വികസനരേഖ എങ്ങുമെത്തിയില്ല. ഭരണസമിതിയുടെ ഭരണമാറ്റത്തിന്റെ പേരില്‍ വികസന പദ്ധതിരേഖകളുടെ ചര്‍ച്ചകളിലും രേഖ രൂപീകരണത്തിലും കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പറയുന്നു. വികസന പദ്ധതി നിര്‍വ്വഹണ ചര്‍ച്ചകള്‍ക്ക് വേണ്ടത്ര ഉത്തരവാദിത്വബോധം പ്രസിഡന്റടക്കമുള്ളവര്‍ കാട്ടുന്നില്ലെന്നാണ് അംഗങ്ങളായ ജോപ്പന്‍ മണ്ഡപത്തിലും എ.ആര്‍.രാജപ്പന്‍ നായരും പറയുന്നത്. വികസനപദ്ധതി രേഖകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കി ചര്‍ച്ച ചെയ്യേണ്ടതിനുപകരം അപേക്ഷ-പരാതി-കത്തുകള്‍ എന്നിവ ചര്‍ച്ച ചെയ്ത് ഉച്ചയൂണിനായി പഞ്ചായത്ത് കമ്മറ്റി പിരിയുകയായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു.

പഞ്ചായത്തിലെ പരിചയ സമ്പന്നതയുള്ള ജീവനക്കാരനെ ഒഴിവാക്കി പുതുതായി ജോലിക്കെത്തിയ ഒരു യുഡി ക്ലര്‍ക്കിനെ പണി ഏല്‍പ്പിച്ചവരും, പാതിയിലാക്കിയ പദ്ധതിരേഖ ചര്‍ച്ച ചെയ്യാതെ വിട്ടുനില്‍ക്കുന്നതുമെല്ലാം ഭരണമാറ്റത്തിന്റെ നാടകീയതയാണ് സൂചിപ്പിക്കുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു. ഭരണമാറ്റം തര്‍ക്കമില്ലാത്ത കാര്യമാണ്. പക്ഷെ എരുമേലി പഞ്ചായത്ത് ഭരണം സുഖകരമല്ലാതെയാണ് പോകുന്നതെന്നും കോണ്‍ഗ്രസ് അംഗമായ എ.ആര്‍.രാജപ്പന്‍നായര്‍ ജന്മഭൂമിയോട് പറഞ്ഞു.

പദ്ധതി രേഖകളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളൊന്നും കൂടാതെ മുന്നോട്ട് പോയാല്‍ വരാന്‍പോകുന്ന ഭരണസമിതിയെ മാത്രമല്ല എരുമേലിയുടെ വികസനത്തിനു പോലും വന്‍തിരിച്ചടിയാണുണ്ടാകുക. പദ്ധതിരേഖകളുടെ രൂപീകരണത്തിലെ അനാസ്ഥകളെക്കുറിച്ച് മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പദ്ധതിരേഖ നിയമമനുസരിച്ചെന്ന്

എരുമേലി: പഞ്ചായത്തിന്റെ വികസനപദ്ധതി രേഖകള്‍ രൂപീകരിച്ച്, ചര്‍ച്ച് ചെയ്ത് തീരുമാനിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തംഗങ്ങള്‍ക്ക് മാത്രമാണ്. ഇതിനു വീഴ്ച വരുത്തുന്നതുകൊണ്ട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് പഴിചാരാന്‍ കഴിയില്ല. ഇന്നലെ നടന്ന പഞ്ചായത്തുകമ്മറ്റിയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടാണ് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് കോട്ടയത്തിന് പോയതെന്നും സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു. ഭരണതലത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ വികസന രേഖ രൂപീകരണത്തെ ഒരിക്കലും ബാധിക്കാറില്ലെന്നും എന്നാല്‍ എരുമേലി പഞ്ചായത്തില്‍ മാത്രം ഇത് തിരിച്ചാണെന്നും സെക്രട്ടറി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.