Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബൈക്കിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ എസ്‌ ആര്‍ ടി സി ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:34 am IST
in Ernakulam

മൂവാറ്റുപുഴ: ബൈക്കിലെത്തിയ അജ്ഞാതര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന്‌ നിയന്ത്രണം വിട്ട ബസ്‌ കെട്ടിടത്തില്‍ ഇടിച്ച്‌ ഡ്രൈവറും കണ്ടക്ടറുമടക്കം ഒമ്പതോളം പേര്‍കക്‌ പരിക്ക്‌. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും കണ്ടക്ടറെയും കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്‌ക്ക്‌ ശേഷം വിട്ടയച്ചു. ഡ്രൈവര്‍ പാലക്കാട്‌ തൃത്താലകുന്നത്ത്‌ പറമ്പില്‍ കെ. വി. അയ്യപ്പന്‍കുട്ടി(52), കണ്ടക്ടര്‍ മലപ്പുറം കരുവാക്കുണ്ട്‌ ചോളയ്‌ക്കല്‍ സുനില്‍കുമാര്‍(35), യാത്രക്കാരനായ പൂഞ്ഞാര്‍ പാതാംമ്പുഴ വെള്ളപുരയ്‌ക്കല്‍ ബെന്നി ജോസഫ്‌(39) എന്നിവരെയാണ്‌ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്‌. ഡ്രൈവറുടെ തലയ്‌ക്കും വയറിനുമാണ്‌ ഗുരുതരമായി പരിക്കുണ്ട്‌. കണ്ടക്ടറുടെ മുഖത്തിനും പരിക്കുണ്ട്‌. സാരമായി പരിക്കേറ്റ യാത്രക്കാരായ അലി സി മുഹമ്മദ്‌(25) തോട്ടുവ കണ്ടങ്ങാട്ടില്‍ ആര്‍ അശ്വതി(20) കിടങ്ങൂര്‍ പൗര്‍ണ്ണമിയില്‍ എസ്‌ ദീപു(25) പാമ്പാടി ആശാകിരണത്തില്‍ സി. സുരേഷ്‌(40), ആലുവ കരുവേലിപറമ്പില്‍ കെ. പി. തമ്പി(50), കുന്നംകുളം ഉള്ളൂക്കാരന്‍ വി. ബി. ബെന്നി(26) എന്നിവരെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്ക്‌ ശേഷം മടക്കി അയച്ചു.

ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെ മൂവാറ്റുപുഴ പെരുമ്പാവൂര്‍ എം സി റോഡില്‍ പേഴയ്‌ക്കാപ്പിള്ളിക്ക്‌ സമീപമാണ്‌ സംഭവം. തിരുവനന്തപുരത്തുനിന്നും പെരുന്തല്‍മണ്ണയ്‌ക്ക്‌ പോവുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റിന്‌ നേരെയാണ്‌ മൂന്ന്‌ ബൈക്കിലെത്തിയ ആറംഗ സംഘം തുരുതുരെ കല്ലെറിഞ്ഞത്‌. കല്ല്‌ ഡ്രൈവറുടെ നെറ്റിയില്‍ കൊള്ളുകയും ബസ്‌ നിയന്ത്രണം വിട്ട്‌ സമീപത്തുള്ള പറമ്പിലേക്ക്‌ ഓടിക്കയറി പണിതുകൊണ്ടിരുന്ന കെട്ടിടത്തിന്റെ തൂണില്‍ ഇടിച്ച്‌ നില്‍ക്കുകയുമായിരുന്നു. രാത്രി ആയതിനാല്‍ ഇതുവഴി മറ്റ്‌ വാഹനങ്ങള്‍ വരാത്തതും കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും വന്‍ ദുരന്തം ഒഴിവാക്കി.

ഡ്രൈവറുടെ മനകരുത്താണ്‌ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കുവാന്‍ കാരണമെന്ന്‌ യാത്രക്കാര്‍ പറഞ്ഞു. മുപ്പതോളം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗം തകര്‍ന്ന്‌ അടിഞ്ഞു . ശബ്ദം കേട്ട്‌ ഓടികൂടിയ സമീപവാസികളും വിവരമറിഞ്ഞെത്തിയ പൊലീസും രക്തത്തില്‍ കുളിച്ച്‌ കിടന്ന ഡ്രൈവറെയും മറ്റുള്ളവരെയും ആശുപത്രിയില്‍ ആക്കിയത്‌.

ഈ അപകടത്തിന്‌ തൊട്ടുമുമ്പ്‌ നിലമ്പൂര്‌ നിന്നും കോട്ടയത്തേക്ക്‌ പോവുകയായിരുന്ന കെ എസ്‌ ആര്‍ ടി സി ബസിനു നേരെ വാഴപ്പിള്ളിയില്‍ വച്ച്‌ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ചില്ല്‌ തകര്‍ന്ന്‌ വീണു. പുറകെ വന്ന മറ്റൊരു ബസിന്‌ നേരെയും കല്ലെറിഞ്ഞുവെങ്കിലും കൊള്ളാതെ രക്ഷപെടുകയായിരുന്നു. രാത്രിയില്‍ വ്യാപകമായി കെ എസ്‌ ആര്‍ ടി സിക്ക്‌ നേരെ നടന്ന അക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ പൊലീസ്‌ അന്വോഷണം ആരംഭിച്ചു. ഇതിനു പുറകില്‍ ചില മതതീവ്രവാദ സംഘടനകളാണെന്നും പ്രതികളെ സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചിട്ടുള്ളതായും അറിയുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ ആലുവ റൂറല്‍ എസ്‌ പി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി ബസിലെ കണ്ടക്ടറെയും യാത്രക്കാരനെയും സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.