Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊരട്ടി അനധികൃത ധ്യാനകേന്ദ്രം കൗണ്‍സലിംഗ് എന്ന പേരില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ രഹസ്യനീക്കം

Janmabhumi Online by Janmabhumi Online
Sep 13, 2012, 11:21 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

എരുമേലി: ശാരീരിക അസ്വസ്ഥത മാറ്റിതരാമെന്ന വാഗ്ദാനം നല്‍കി വൃദ്ധ ദമ്പതികളില്‍നിന്നും തട്ടിയെടുത്ത ഭൂമിയില്‍ അനധികൃതമായി തുടങ്ങിയ കൊരട്ടിയിലെ ധ്യാനകേന്ദ്രത്തില്‍ കൗണ്‍സലിംഗ് എന്ന പേരില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കാനുള്ള രഹസ്യനീക്കം.

അനധികൃത ധ്യാനകേന്ദ്രത്തിന്റെ മറവില്‍ വ്യാപകമായ മതംമാറ്റം നടത്താനും എരുമേലിയിലെ നിലവിലുള്ള മതസൗഹാര്‍ദ്ദന്തരീക്ഷത്തിന് ഭീഷണിയാകുമെന്ന ആശങ്കയില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. സര്‍ക്കാര്‍ നിയമങ്ങളെ കാറ്റില്‍ പറത്തി ചില രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ തുടങ്ങിയ ധ്യാനകേന്ദ്രം പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി തടയുകയായിരുന്നു.

ശബരിമല തീര്‍ത്ഥാടനപാതയില്‍ കോടിക്കണക്കിനു വിലമതിക്കുന്ന ഏക്കറുകണക്കിനു റബ്ബര്‍ തോട്ടമാണ് ധ്യാനകേന്ദ്രം നടത്താന്‍ ശ്രമിച്ച പുരോഹിതന്മാര്‍ തന്ത്രപരമായി തട്ടിയെടുത്തത്. ഭുമി തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ട് സ്ഥലവുടമകളായ അറയ്‌ക്കല്‍ തോമസും ഭാര്യ മോണിക്കയും രംഗത്തെത്തിയതോടെ ധ്യാനകേന്ദ്രത്തിനു പിന്നിലെ തട്ടിപ്പ് വിവാദത്തിന് വഴിയൊരുക്കുകയായിരുന്നു. ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടഞ്ഞതോടെ മറ്റൊരു സ്ഥലത്തേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ ധ്യാനകേന്ദ്രത്തിലെത്തുന്നവര്‍ സാമ്പത്തികമുള്ളവരെ മാത്രം പ്രത്യേകം വിളിച്ചുവരുത്തി കൗണ്‍സലിംഗ് എന്ന പേരില്‍ വീണ്ടും കൊരട്ടിയില്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് രഹസ്യനീക്കം നടത്തുന്നതെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് എസ്. നായര്‍ പറഞ്ഞു.

കോടികള്‍ വിലമതിക്കുന്ന സ്ഥലവും മറ്റ് സ്വത്തുവകകളും നഷ്ടപ്പെട്ട് നിരാലംബരായി കിടക്കുന്ന സ്ഥലമുടമകളെ നഷ്ടപ്പെട്ടുപോയ സ്ഥലം തിരിച്ചുപിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നിയമപരമായ കാര്യങ്ങളിലും ഹിന്ദുഐക്യവേദി വൃദ്ധദമ്പതികളെ സഹായിക്കുമെന്ന് സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ ഇവരുടെ വീട്ടിലെത്തി പറയുകയും ചെയ്തിരുന്നു. കൊരട്ടി ധ്യാനകേന്ദ്രം വീണ്ടും തുടങ്ങാനുള്ള നീക്കങ്ങള്‍ക്ക് പ്രാദേശിക ഭരണ നേതാക്കളില്‍ ചിലര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതായും ഐക്യവേദി നേതാക്കള്‍ ആരോപിച്ചു. കൊരട്ടി ആവേ മറിയ അനധികൃത ധ്യാനകേന്ദ്രത്തിന്റെ പ്രശ്‌നത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ രംഗത്തിറക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നതായും ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു. പ്രശ്‌നത്തില്‍ രമ്യതയുണ്ടാക്കെന്ന പേരില്‍ ചിലര്‍ ധ്യാനകേന്ദ്രം അധികൃതരുടെ പ്രാഥമിക ചര്‍ച്ച നടത്തിയെന്നും നേതാക്കള്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനത്തെ ഏതുവിധേയനെയും തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കൊരട്ടി ധ്യാനകേന്ദ്രം ഉല്‍പ്പെടെയുള്ള ഏതു നീക്കവും ശക്തിയുക്തം നേരിടുമെന്നും ഇത്തരം നീക്കങ്ങളെ ഉന്നതാധികാരികള്‍ തടയണമെന്നും നേതാക്കളായ മനോജ് എസ്. നായര്‍, കെ.കെ. സജീവന്‍, ഹരികൃഷ്ണന്‍ കനകപ്പലം എന്നിവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

India

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മദ്രസകള്‍

Kerala

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

India

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

India

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

പുതിയ വാര്‍ത്തകള്‍

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies