Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോ: നൂതന സാങ്കേതികവിദ്യയെക്കുറിച്ച്‌ പഠിക്കാന്‍ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2012, 10:43 pm IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ ഏറ്റവും നൂതനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ചു പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പുതിയ സമിതിക്കു രൂപം നല്‍കി. ഡല്‍ഹി, ബാംഗളൂര്‍, ചെന്നൈ മെട്രോകളില്‍ ഉപയോഗിക്കുന്നതും അതിനേക്കാള്‍ നവീനവുമായ സാങ്കേതിക വിദ്യകളെക്കുറിച്ചു പഠിക്കാനാണ്‌ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ (കെഎംആര്‍എല്‍) ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം നാലംഗ പ്രത്യേക സമിതിയെ തെരഞ്ഞെടുത്തത്‌. കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ യോഗം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. പുനസംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രഥമയോഗമാണ്‌ ഇന്നലെ കൊച്ചിയില്‍ നടന്നത്‌.

കെഎംആര്‍എല്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഏല്യാസ്‌ ജോര്‍ജിന്റെ നേതൃത്വത്തിലാകും നൂതന സാങ്കേതിക വിദ്യയെക്കുറിച്ചു പഠിക്കാനുള്ള സമിതി പ്രവര്‍ത്തിക്കുക. ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു ഡിഎംആര്‍സി ഡയറക്ടര്‍ ജിതേന്ദ്ര ത്യാഗി, എ.കെ ഗുപ്ത, ജില്ലാ കളക്ടര്‍ പി.ഐ ഷേക്പരീത്‌ എന്നിവരാണ്‌ മറ്റു അംഗങ്ങള്‍. ഡല്‍ഹിയുള്‍പ്പടെ വിവിധ മെട്രോകളില്‍ സന്ദര്‍ശനം നടത്തുന്ന സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ഭാവിയില്‍ കൊച്ചിയുടെ വികസനത്തെ മുന്നില്‍ക്കണ്ട്‌ പുത്തന്‍ സാങ്കേതികസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതയെക്കുറിച്ചാകും സമിതി പഠനം നടത്തുകയെന്നു കെഎംആര്‍എല്‍ ചെയര്‍മാന്‍ ഡോ.സുധീര്‍ കൃഷ്ണ പറഞ്ഞു.

എം.ഡിയുടെയും മറ്റു ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളുടെയും അധികാരങ്ങളെ സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനു നാലംഗസമിതിയെ യോഗം ചുമതലപ്പെടുത്തി. മാനേജിംഗ്‌ ഡയറക്ടര്‍ക്കു പുറമേ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി ജോയ്‌, ബാംഗളൂര്‍ മെട്രോ ഡയറക്ടര്‍ ഡി.ഡി പഹൂജ, ജിതേന്ദ്ര ത്യാഗി എന്നിവരും കമ്മിറ്റിയിലുണ്ട്‌.

മാറിയ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു ഉടന്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും. 1995 ല്‍ നിശ്ചയിച്ച റൂട്ടാണ്‌ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. എന്നാല്‍ ഭാവിയില്‍ കൊച്ചി നഗരത്തിന്റെ വികസനസാധ്യതകള്‍ കൂടി പരിഗണിച്ചു ഇതു കൂടുതല്‍ വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ്‌ ശുപാര്‍ശ. നെടുമ്പാശേരി വിമാനത്താവളത്തിലേക്കും കാക്കനാട്ടേക്കും മെട്രോ നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു.

ഡിഎംആര്‍സിയുമായി ധാരണാപത്രം ഒപ്പിടുന്നതു സംബന്ധിച്ചു ഒക്ടോബറില്‍ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനമെടുക്കുമെന്നു യോഗത്തിനു ശേഷം ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ അറിയിച്ചു. ധാരണാപത്രം ഒപ്പിടുന്നതു വൈകുന്നതു പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. മെട്രോയുടെ ലോഗോ സംബന്ധിച്ചു തര്‍ക്കങ്ങളൊന്നുമില്ല. പദ്ധതിക്കുവേണ്ടി സ്വകാര്യ പങ്കാളിത്തം തേടുന്നതിനെക്കുറിച്ചു ഇതുവരെ ആലോചനയില്ല.

കൊച്ചി മെട്രോയെ ജലഗതഗാത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള സാധ്യതകളെക്കുറിച്ചു എമര്‍ജിംഗ്‌ കേരളയില്‍ നിര്‍ദേശമുണ്ടായാല്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.