Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മിത്രക്കരി ദേവീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2012, 10:19 pm IST
in Travel

ആലപ്പുഴ ജില്ലയില്‍ മുട്ടാര്‍ പഞ്ചായത്തിലാണ്‌ ചരിത്രപ്രസിദ്ധമായ മിത്രക്കരി ദേവീക്ഷേത്രം. ചെങ്ങന്നൂര്‍ മിത്രമഠം വക. പണ്ട്‌ മിത്രക്കരിയിലും മിത്രമഠമുണ്ടായിരുന്നു. ഈ സ്ഥലത്തിനി പേരുണ്ടാവാന്‍ കാരണവും ഇതാണെന്ന്‌ പഴമക്കാര്‍. നിത്യവും ഗുരുതിയുള്ള ക്ഷേത്രം. രണ്ട്‌ കരിങ്കല്‍ സ്തൂപങ്ങള്‍, വലിയ തട്ടു വിളക്കുകള്‍, രണ്ട്‌ കളിത്തട്ടുകള്‍. അതിന്‌ വലത്തായി ഒരു ഗരുഡന്‍ തട്ടമുണ്ട്‌. നാലുവാതിലുള്ള നടശ്ശാല. ക്ഷേത്രത്തിന്റെ വാസ്തുവിദ്യക്കുമുണ്ട്‌ ഒരു സവിശേഷത. പൂര്‍ണമായും അടച്ചുകെട്ടിയ അമ്പലം. അകത്ത്‌ ശ്രീകോവിലില്‍ രണ്ട്‌ വിഗ്രഹങ്ങള്‍. രണ്ടും ഭദ്രകാളിയുടേത്‌. ഒരേ ദേവിക്ക്‌ രണ്ട്‌ ഭാവം. ആദ്യം ഇവിടെ ക്ഷേത്രവും വിഗ്രഹവും ഉണ്ടായിരുന്നുവെന്നും പിന്നീട്‌ മിത്രമഠത്തിലെ ജ്യേഷ്ഠന്‍ ഭദ്രകാളിയെ ഉപാസിച്ച്‌ സാന്നിധ്യപ്പെടുത്തിയെന്നും ഐതിഹ്യം. അങ്ങനെ ആ ദേവിയെയും ഇവിടെ പ്രതിഷ്ഠിച്ചു. അങ്ങനെയാണ്‌ രണ്ട്‌ വിഗ്രഹങ്ങള്‍ ഒരേ ശ്രീകോവിലിലുണ്ടാവാന്‍ കാരണം. ഗണപതി, ശിവന്‍ ,ദുര്‍ഗ എന്നീ ഉപപ്രതിഷ്ഠകളും വസൂരിമാലയും ആലിന്‍ ചുവട്ടില്‍ നാഗങ്ങളും യക്ഷിയമ്പലവും അതിനോട്‌ ചേര്‍ന്ന്‌ യോഗീശ്വരനുമുണ്ട്‌. വടക്ക്‌ ഭാഗത്ത്‌ പുരാതനമായ കാവും.

മണ്ഡലകാലത്ത്‌ കളമെഴുത്തും പാട്ടും. കളമെഴുത്തും പാട്ടുമുള്ള ദിവസങ്ങളില്‍ ദേവിയെ പുറത്തിറക്കി എഴുന്നെള്ളിപ്പുണ്ട്‌. നാല്‍പത്തിയൊന്നിനുള്ള താലവും കഴിഞ്ഞ്‌ ഗുരുതിയുണ്ട്‌. രാത്രി രണ്ടുവരെ നീളുന്ന ചടങ്ങുകള്‍.

പത്താമുദയം ക്ഷേത്രത്തിലെ മഹോത്സവമായി പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു. വിഷുമുതല്‍ പന്ത്രണ്ട്‌ ദിവസമാണ്‌ ഉത്സവം. വിഷു മുതല്‍ നാലാം ഉത്സവം വരെ ചൂട്ടുവയ്‌പ്‌ തുടരും. ആറിടയോളം നീളത്തിലുള്ള വലിയ ചൂട്ടുകറ്റ തയ്യാറാക്കി ഒരാള്‍ ക്ഷേത്രത്തില്‍ കൊണ്ടുവരും. ശാന്തിക്കാരന്‍ കത്തിച്ചുകൊടുക്കുന്ന ചൂട്ടുമായി മൂന്ന്‌ പ്രാവശ്യം അയാള്‍ ക്ഷേത്രത്തിന്‌ പ്രദക്ഷിണം വക്കും. കൂക്കി വിളിച്ചും ആരവം മുഴക്കിയും കുറെ പേര്‍ പിന്നാലെ പോകും. ദീപാരാധന കഴിഞ്ഞാണ്‌ ഈ ചടങ്ങ്‌. ഭൂതപ്രേതബാധകള്‍ ഒഴിയുമെന്ന്‌ വിശ്വാസം. എട്ടും ഒന്‍പതും ദിവസങ്ങളില്‍ കോലം പടയണിയുണ്ടാകും.കോലത്തിനോടൊപ്പം കുതിരയുമുണ്ടാകും. പത്താമുദയത്തിന്‌ കാവടിയാട്ടവും കുംഭകുടവും മറ്റ്‌ പരിപാടികളുണ്ടാവില്ല. ദീപാരാധനക്ക്‌ ശേഷം അടിയന്തരതൂക്കം. അതായത്‌ മഠം വക തൂക്കം- ഒറ്റതൂക്കം. പിതനൊന്നാം തീയതി രാവിലെ വഴിപാട്‌ തൂക്കം ആരംഭിക്കും. അന്ന്‌ നട അടക്കാറില്ല. രാത്രി താലം വരവുണ്ട്‌. അതുകഴിഞ്ഞാല്‍ ഗരുഡന്‍ തൂക്കം ആരംഭിക്കും. ചാട്‌ ഇവിടെ ചക്രത്തിലല്ല എന്ന പ്രത്യേകതയുണ്ട്‌. ഭക്തജനങ്ങള്‍ പൊക്കിക്കൊണ്ട്‌ നടന്നുള്ള പറക്കല്‍. ഒടുവില്‍ ചാടേല്‍ കയറി ചൂണ്ട കുത്തി അവസാനിക്കും. പിറ്റേദിവസം പുലര്‍ച്ചെയാകുമ്പോഴേ അത്‌ അവസാനിക്കൂ. ഒടുവില്‍ എല്ലാവര്‍ക്കും മേല്‍ശാന്തി തീര്‍ത്ഥവും പ്രസാദവും നല്‍കും. അന്ന്‌ വൈകിട്ട്‌ ദീപാരാധനക്കുശേഷം രണ്ട്‌ കളിത്തട്ടിലും ഓട്ടല്‍ തള്ളല്‍ നടക്കും. ഈ രണ്ട്‌ തുള്ളല്‍ക്കാരും ചൂട്ടുവയ്‌പു കാര്യമായി ചേര്‍ന്ന്‌ പടയണി നടക്കും. പിന്നെ രണ്ട്‌ കളത്തിലും തേങ്ങ മറിച്ച്‌ ഫലം പറയുന്നതോടെ പത്താമുദയമഹോത്സവം പര്യവസാനിക്കും.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.