Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2012, 09:30 pm IST
in Samskriti

ക്ഷേത്രദര്‍ശനത്തിനുപോകുന്ന ഭക്തര്‍മാരെല്ലാം തന്നെ വെറും കയ്യോടെ ക്ഷേത്രത്തിലെത്തുന്നത്‌ ഒട്ടും ശരിയല്ല. ലൗകീകമായി ചിന്തിക്കുമ്പോള്‍പോലും നമ്മളെക്കാള്‍ വലിയ ആളുകളെ കാര്യാര്‍ത്ഥമായി കാണാന്‍ പോകുമ്പോള്‍ കാഴ്ചദ്രവ്യം എന്ന നിലയ്‌ക്ക്‌ ഫലമൂലാദികളോ പച്ചകറികളോ മറ്റു പദാര്‍ത്ഥങ്ങളോ കൊണ്ടുപോകാറുണ്ടല്ലോ. ഇവിടെയാകട്ടെ ജീവിതത്തിന്റെ ഏകആശ്രയവും രക്ഷിതാവും ആയ ആരാധ്യദൈവത്തെ കാണാനാണുപോകുന്നത്‌. എന്നുവെച്ച്‌ ഈശ്വരന്‍ ഒരിക്കലും എനിക്ക്‌ ഇന്നത്‌ വേണം എന്നു പറയില്ല. ഭക്തന്റെ കഴിവനുസരിച്ച്‌, സൗകര്യമനുസരിച്ച്‌, ആത്മാര്‍ത്ഥത അനുസരിച്ച്‌ എന്തുചെയ്താലും അദ്ദേഹമതിനെ സസന്തോഷം സ്വീകരിക്കുന്നു. ആനയെ നടക്കിരുത്തിയാലും ആരാധനയ്‌ക്കുള്ള പൂക്കളെ നടയ്‌ക്കല്‍ വച്ചാലും അദ്ദേഹത്തിന്‌ ഭാവവിത്യാസമൊന്നുമില്ല. പല ക്ഷേത്രങ്ങളിലും പലപല വഴിപാടുകള്‍ക്കു പ്രധാന്യം കല്‍പ്പിച്ചിട്ടുണ്ടെങ്കിലും ചില വഴിപാടുകള്‍ പൊതുവെ നടത്തപ്പെടുന്നവയാണ്‌.

വഴിപാട്‌ എന്ന പദം ആത്മാര്‍ത്ഥതയില്ലാതെ ചെയ്യുന്ന പ്രവൃത്തിയെന്ന അര്‍ത്ഥത്തില്‍ ഒരു ശൈലിയായി മാറിയിരിക്കുന്നു. അത്‌ അങ്ങിനെവരാന്‍ കാരണം നമ്മളൊക്കെ വഴിപാടിനു കൊടുക്കുന്നത്‌ ആത്മാര്‍ത്ഥതയില്ലാതെയാണ്‌. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനാണ്‌. എങ്കിലും കാലാകാലങ്ങളായി യഥാര്‍ത്ഥ ഭക്തിയോടും വിശ്വാസത്തോടുംകൂടി നടത്തപ്പെടുന്ന വഴിപാടുകള്‍ക്ക്‌ ഫലം കാണാറുണ്ട്‌. നാമജപം തന്നെ മോക്ഷത്തിനുള്ള ഉപാധിയാണ്‌. ഒരു നിഷ്കാമകര്‍മ്മമാണ്‌; ത്യാഗമാണ്‌; അതുകൊണ്ടുതന്നെ അതൊരു യജ്ഞവുമാണ്‌. നാമജപത്തിലെ ഹോമദ്രവ്യങ്ങള്‍ നമ്മുടെ സമയവും ഊര്‍ജ്ജവുമാണ്‌. വഴിപാടുകള്‍ നാമജപത്തെക്കാള്‍ ഉത്കൃഷ്ടമായ യജ്ഞമാണ്‌. ഹോമദ്രവ്യം നമുക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ധനമോ ഫലമോ പൂക്കളോ ആയിരിക്കും. വഴിപാടിന്റെ മൂല്യം വര്‍ദ്ധിക്കുന്തോറും നമ്മുടെ ത്യാഗത്തിന്റെ ആഴവും വര്‍ദ്ധിക്കുന്നു. ത്യാഗം കൂടുന്തോറും നമ്മില്‍ നിഷ്കാമ കര്‍മ്മസ്വഭാവം ഉയര്‍ന്നുവരുന്നു. അത്‌ ഈശ്വരസാക്ഷാത്കാരത്തിലേക്കുള്ള ഒരു വഴിയാണ്‌. കലികാലത്തില്‍ നാമജപം തന്നെ മോക്ഷദായകമാണ്‌.

അര്‍ച്ചനകള്‍, അഭിഷേകങ്ങള്‍, ചന്ദനം ചാര്‍ത്തല്‍, വിളക്കു തെളിയിക്കല്‍, വിവിധ നിവേദ്യങ്ങള്‍ സമര്‍പ്പിക്കല്‍ ഒക്കെ വഴിപാടുകള്‍ തന്നെ. വേദസൂക്തങ്ങളും അതതു ദേവന്മാര്‍ക്കും ദേവിമാര്‍ക്കും യോജിച്ച മന്ത്രങ്ങളും അര്‍ച്ചനയ്‌ക്കുപയോഗിക്കുന്നുണ്ട്‌. ചില ക്ഷേത്രങ്ങളില്‍ വിശേഷാല്‍ അര്‍ച്ചനകള്‍ ശീട്ടാക്കുന്നതു കാണാം. ഭഗവാന്റെ മുമ്പില്‍ എല്ലാഅര്‍ച്ചനകളും ഒരുപോലെയാണ്‌. അര്‍ച്ചനയുടെ മറ്റൊരുപേരാണ്‌ പുഷ്പാഞ്ജലി. ഓരോ ദോഷപരിഹാരത്തിനും ഓരോ മന്ത്രങ്ങളെകൊണ്ടുള്ള പുഷ്പാഞ്ജലിയെന്ന വിധിയുണ്ട്‌. സഹസ്രാര്‍ച്ചനയും, ലക്ഷാര്‍ച്ചനയും, ശതകോടി അര്‍ച്ചനയും മറ്റും ചുരുക്കം. ചില ക്ഷേത്രങ്ങളില്‍ പുഷ്പമെടുത്ത്‌ ഹൃദയത്തില്‍ തൊടീച്ച്‌ എങ്ങനെ അര്‍പ്പിച്ചാലും എവിടെ അര്‍പ്പിച്ചാലും എപ്പോള്‍ അര്‍പ്പിച്ചാലും ഭഗവാന്‍ സ്വീകരിച്ചുകൊള്ളും.

– നീലകണ്ഠന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.